Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പ്പറേഷന്‍: എംഎല്‍എയുടെ ഭാര്യയ്‌ക്ക് സീറ്റ്; മുന്‍മേയര്‍ക്ക് സീറ്റില്ല: സിപിഎമ്മില്‍ പുതിയ വിവാദം

ആദ്യമായി കോര്‍പ്പറേഷന്‍ ഭരണം കിട്ടിയ സിപിഎം ലത മേയറായിരുന്ന കാലത്ത് കണ്ണൂരില്‍ വികസന രംഗത്ത് മികച്ച നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതേ മുന്‍ മേയര്‍ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചതിന്റെ കാരണമെന്താണെന്ന ചോദ്യമാണ് പാര്‍ട്ടിക്കുളളിലുയരുന്ന ചോദ്യങ്ങളില്‍ ഒന്ന്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 11, 2020, 10:21 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍മേയര്‍ ഇ.പി. ലതയ്‌ക്ക് സീറ്റ് നിഷേധിക്കുകയും മേയര്‍ സ്ഥാനാര്‍ത്ഥിയായി എന്‍. സുകന്യയെ മത്സരിപ്പിക്കുകയും ചെയ്യുന്നത് സിപിഎമ്മിനകത്ത് ചര്‍ച്ചയാവുന്നു. ആദ്യമായി കോര്‍പ്പറേഷന്‍ ഭരണം കിട്ടിയ സിപിഎം ലത മേയറായിരുന്ന കാലത്ത് കണ്ണൂരില്‍ വികസന രംഗത്ത് മികച്ച നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതേ മുന്‍ മേയര്‍ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചതിന്റെ കാരണമെന്താണെന്ന ചോദ്യമാണ് പാര്‍ട്ടിക്കുളളിലുയരുന്ന ചോദ്യങ്ങളില്‍ ഒന്ന്.

മേയര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച അഡ്വ. വിമലാകുമാരി പയ്യാമ്പലത്തു നിന്നും തോറ്റതോടെ ഇ.പി. ലതയെ മേയറാക്കുകയായിരുന്നു. എന്നാല്‍ തുടക്കക്കാരിയായ ലത അത്രയൊന്നും ശോഭിച്ചില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. സീറ്റ് നിഷേധിച്ചതില്‍ ലത തനിക്കുളള അതൃപ്തി നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു. ഇക്കുറി ലതയ്‌ക്ക് സീറ്റു നിഷേധിക്കുകയും സുകന്യയെ മത്സരിപ്പിക്കുകയും ചെയ്യുന്നതിന് പിന്നില്‍ ചില മുന്‍ധാരണകളുണ്ടെന്നാണ് പാര്‍ട്ടിക്കുളളില്‍ അടക്കം പറച്ചില്‍. ജനറല്‍ സീറ്റായ പൊടിക്കുണ്ടില്‍ സുകന്യയെ മത്സരിപ്പിക്കുന്നത് ഇക്കുറി കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ദൃഢവിശ്വാസത്തോടെയാണെന്ന് പറയുമ്പോഴും പിന്നില്‍ ചില നേതാക്കളുടെ ഗൂഢ നീക്കമുണ്ടെന്ന ആരോപണമാണ് ഉയരുന്നത്.

ജനാധിപത്യ മഹിളാ അസിയേഷന്‍ കേന്ദ്ര കമ്മറ്റിയംഗവും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ് സുകന്യ. ഇത്തരത്തില്‍ ഉന്നതയായ ഒരു നേതാവായ സുകന്യ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്നോ അഴീക്കോട് നിന്നോ ജനവിധി തേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സിപിഎം കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിപ്പിക്കുന്നതിലെ സാംഗത്യമാണ് പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാവുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകേണ്ട സുകന്യയെ ആസൂത്രിതമായി ഒതുക്കിയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന ആരോപണം.

തളിപ്പറമ്പ് മണ്ഡലത്തില്‍ രണ്ടുടേം പുര്‍ത്തിയാക്കുന്ന ജയിംസ് മാത്യു ഇക്കുറി ഒഴിയുമ്പോള്‍ ഭാര്യ എന്‍. സുകന്യ അവിടെ മത്സരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. വനിതാ സംവരണ മണ്ഡലമായ തളിപ്പറമ്പ് സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

ആന്തൂരില്‍ പ്രവാസി വ്യവസായ സംരഭകന്‍ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം ആരോപണ വിധേയായ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ. ശ്യാമളയെ കുറ്റവിമുക്തയാക്കിയായിരുന്നു. ഇതോടെ തളിപ്പറമ്പില്‍ ശ്യാമളയ്‌ക്കു ഏറെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മാത്രമായ പി.കെ. ശ്യാമളയ്‌ക്കായി കേന്ദ്ര കമ്മിറ്റിയംഗമായ സുകന്യയെ തഴയുന്നതെന്നതാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുന്നത്.  

Tags: kannurഎംഎല്എcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.