Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലക്ഷ്യം പുനലൂര്‍ സീറ്റ് സിപിഐയില്‍ കലാപം: പി.എസ്. സുപാല്‍ പുറത്തേക്ക്

മുന്‍ എംഎല്‍എയും സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.എസ്. സുപാലിനെ മൂന്നുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതോടെ മറനീക്കി പുറത്തുവന്നത് സിപിഐയില്‍ ഏറെനാളായി പുകഞ്ഞുകത്തിയിരുന്ന വിഭാഗീയത

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 7, 2020, 03:00 pm IST
in Kollam
പി.എസ്. സുപാല്‍

പി.എസ്. സുപാല്‍

അഞ്ചല്‍: മുന്‍ എംഎല്‍എയും സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.എസ്. സുപാലിനെ മൂന്നുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതോടെ മറനീക്കി പുറത്തുവന്നത് സിപിഐയില്‍ ഏറെനാളായി പുകഞ്ഞുകത്തിയിരുന്ന വിഭാഗീയത.  

ജില്ലയിലെ സിപിഐയുടെ പ്രബല വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാക്കളാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ സുപാലും ജില്ലാ കൗണ്‍സില്‍ അംഗം ആര്‍. രാജേന്ദ്രനണ്ടും. സുപാല്‍ ഇസ്മയില്‍ പക്ഷത്തെയും രാജേന്ദ്രന്‍ കാനം രാജേന്ദ്രന്‍ പക്ഷത്തെയും പ്രമുഖനേതാക്കളാണ്.

ഇസ്മയില്‍ പക്ഷത്തെ ഏകപക്ഷീയമായി വേട്ടയാടുകയും ഒതുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

മുമ്പ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സുപാലും രാജേന്ദ്രനും നടത്തിയ വാഗ്വാദം ഭിന്നത നീക്കി പുറത്തുവന്നിരുന്നു. ഈ പരസ്യ കലാപത്തിന്റെ പേരിലാണ് ഇപ്പോഴത്തെ നടപടി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ പരസ്യ ശിക്ഷാനടപടി പാടില്ലെന്ന് ഒരുകൂട്ടര്‍ വാദിച്ചെങ്കിലും കാനം രാജേന്ദ്രന്‍ പകരം വീട്ടുകയായിരുന്നെന്ന കുറ്റപ്പെടുത്തല്‍ ശക്തമാണ്. സുപാലിന്റെ വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. സ്ഥാനാ

ര്‍ഥിത്വത്തിന് സുപാലിന്റെ അടക്കം പിന്തുണതേടിയ ജില്ലയിലെ പ്രധാനനേതാവും മന്ത്രികൂടിയായ അഡ്വ. കെ. രാജുവും സുപാലിനെതിരെയുള്ള നടപടിയെ രഹസ്യമായി അനുകൂലിച്ചു എന്ന ആക്ഷേപവും ശക്തമാണ്.

ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ പ്രമുഖനേതാവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പി.എസ്. ശ്രീനിവാസന്റെ മകനും കൂടിയായ പി.എസ്. സുപാലിനാണ് പുനലൂരില്‍ പാര്‍ട്ടിയിലെ പിന്തുണ. പാര്‍ട്ടി അച്ചടക്കനടപടിയെന്ന പേരില്‍ സുപാലിന്റെ സ്ഥാനാര്‍ഥിത്വത്തിന് തടയിടാനുള്ള ഇസ്മയില്‍ വിഭാഗത്തിന്റെ ആനപ്പകയാണ് സസ്‌പെന്‍ഷനിലൂടെ പുറത്തുവന്നത്.

സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം സിപിഎമ്മിനെ കണ്ണടച്ച് സഹായിക്കുന്ന കാനം പക്ഷത്തിന് മേല്‍ക്കോയ്‌മയുണ്ടാക്കാനാണ് ഏകപക്ഷീയമായ ഈ നടപടി. ഒരേ കുറ്റം ആരോപിക്കപ്പെട്ട രണ്ടുപേരില്‍ ഇഷ്ടക്കാരന് ശാസനയും മറ്റൊരാള്‍ക്ക് സസ്‌പെന്‍ഷനും നല്‍കിയ പാര്‍ട്ടി നടപടിയെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്ഷേപവര്‍ഷം തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിപിഐക്ക് ജില്ലയില്‍ ഇനി വലിയ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് തീര്‍ച്ച.

Tags: punalurരാഷ്ട്രീയംriot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

Kerala

പറഞ്ഞത് അനുസരിച്ചില്ല, ഉണ്ടാക്കിയ മുതലുകളെല്ലാം നശിപ്പിച്ചു; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, കൊലപാതകത്തിന് ശേഷം ഫേസ്ബുക്ക് ലൈവ്

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.