Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാ പ്രോട്ടോകോളും ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

സ്ഥലം സൗജന്യമായിനല്‍കാനും അധികം സൗകര്യങ്ങള്‍ സജ്ജീകരിക്കാനും സംസ്ഥാനം മുന്നോട്ടുവന്നു. എന്നാല്‍ യുഎഇയില്‍ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് ആ നീക്കം പാളിയത്. പിന്നീടിങ്ങോട്ട് പ്രോട്ടോകോളുകള്‍ കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 2, 2020, 06:03 pm IST
in Kerala

തിരുവനന്തപുരം: നിയമപ്രകാരം പാലിക്കേണ്ട എല്ലാ പ്രോട്ടോകോളുകളും കാറ്റില്‍ പറത്തി മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രോട്ടോകോള്‍ വിഭാഗം മുതല്‍ മുഖ്യമന്ത്രി വരെ പ്രോട്ടോകോളുകള്‍ ലംഘിച്ചു.  

2016ല്‍ തിരുവന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കുമ്പോള്‍മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോളുകള്‍ ലംഘിച്ചു. യുഎഇ കോണ്‍സുലേറ്റിന്  

സ്ഥലം സൗജന്യമായിനല്‍കാനും അധികം സൗകര്യങ്ങള്‍ സജ്ജീകരിക്കാനും സംസ്ഥാനം മുന്നോട്ടുവന്നു. എന്നാല്‍ യുഎഇയില്‍ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് ആ നീക്കം പാളിയത്. പിന്നീടിങ്ങോട്ട് പ്രോട്ടോകോളുകള്‍ കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്.

പുതിയ കോണ്‍സുലേറ്റ് ജനറല്‍ അധികാരം ഏല്‍ക്കുമ്പോഴും യുഎഇ ദേശീയ ദിനത്തിലും മാത്രമാണ് കോണ്‍സുലേറ്റിലേക്ക് പോകാനോ അവരുമായി യോഗങ്ങള്‍ ചേരുവാനോ പാടുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏട്ടിലധികം തവണ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍സുലേറ്റിന്റെ കാര്യങ്ങള്‍ക്ക് ശിവശങ്കറിനെ ചുമതലപ്പെടുത്തി. ഇത്തരം മീറ്റിംഗുകളുടെ മിനിട്‌സ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്ന നിര്‍ദ്ദേശവും പാലിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തു. ഇത് വഴിയും സ്വര്‍ണം കടത്തിയോ എന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജുകള്‍ക്ക് പ്രോട്ടോകോള്‍ ഓഫീസില്‍ പോലും രേഖകളില്ലാതെ വിട്ടുനല്‍കി. ഇതിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടലുണ്ടായി എന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശ ധനസഹായ നിയന്ത്രണ നിയമം അപ്പാടെ തള്ളിക്കളഞ്ഞാണ് ദുബായ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. അതാണ് വടക്കാഞ്ചേരി അഴിമതിക്ക് കാരണമായതും. ഇതൊന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളികളഞ്ഞിട്ടുണ്ട്.  

പ്രളായനന്തര ദുരിതത്തിന്റെ മറവില്‍ ദുബായില്‍ നിന്നും പിരിച്ച കോടികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ എത്തി. ഇതിനൊക്കെ പുറമെയാണ് 1.90 കോടി ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീല്‍ നടത്തിയ റംസാന്‍ കിറ്റിന്  

പണം വാങ്ങല്‍, കിറ്റ് വിതരണം ചെയ്യല്‍, ഖുറാന്റെ മറവില്‍ വിവാദ പാക്കേജുകള്‍ കടത്താന്‍ സിആപ്ടിനെ ഉപയോഗിക്കല്‍, തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചതിന് ഒരാളെ നാടുകടത്താന്‍ കോണ്‍സുലേറ്റിന്റെ സഹായംതേടിയത്, തന്റെ സുഹൃത്തിന്  

കോണ്‍സുലേറ്റില്‍ ദ്വിഭാഷിയുടെ ഒഴിവിലേക്ക് പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചത് തുടങ്ങിയ പ്രോട്ടോകോള്‍  ലംഘനങ്ങള്‍ വേറെയും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതും പ്രോട്ടോകോളുകളുടെ ലംഘനമാണ്.  

ഇങ്ങനെ മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരും കേന്ദ്ര പ്രോട്ടോകോള്‍ നിയമങ്ങള്‍ അട്ടിമറിച്ച് യുഎഇ കോണ്‍സുലേറ്റുമായി അനധികൃത ബന്ധം സ്ഥാപിച്ചുവെന്നാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളില്‍ നിന്നും വ്യക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.