Wednesday, December 6, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക ആരോപണങ്ങളില്‍ കുടുങ്ങി 2 എംഎല്‍എമാര്‍ പ്രതിക്കൂട്ടില്‍; മുസ്ലീം ലീഗ് നേതൃത്വം വെട്ടില്‍

സാമ്പത്തിക ആരോപണങ്ങളില്‍ കുടുങ്ങി 2 എംഎല്‍എമാര്‍ പ്രതിക്കൂട്ടില്‍; മുസ്ലീം ലീഗ് നേതൃത്വം വെട്ടില്‍

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Oct 25, 2020, 10:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: മുസ്ലീം ലീഗിന്റെ  ഉത്തര മലബാറില്‍ നിന്നുള്ള രണ്ട് എംഎല്‍എമാര്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കുരുക്കിലായതോടെ പ്രതിരോധിക്കാനാവാതെ നേതൃത്വം. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളായ രണ്ടുപേരാണ്  വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായ ആരോപണത്തിന് വിധേയരായിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മുസ്ലീം ലീഗിന്റെ മുന്‍നിര നേതാക്കളിലൊരാളായ മഞ്ചേശ്വരം എംഎല്‍എ  എം.സി. കമറുദ്ദീന്‍ നൂറുകോടിയില്‍പ്പരം രൂപ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടിലാണ്. ഇതിന് തൊട്ടു പിന്നാലെയാണ് പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ അഴീക്കോട്ടെ സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന കേസിലും അനുമതിയില്ലാതെ  ആഢംബര വീട് നിര്‍മ്മിച്ചതിനും നികുതി വെട്ടിച്ചതിനും മറ്റൊരു നേതാവും എംഎല്‍എയുമായ കെ.എം. ഷാജി എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തില്‍പ്പെട്ട് പ്രതിക്കൂട്ടിലായിരിക്കുന്നത്. .

തലശേരി മുതല്‍ കര്‍ണാടകയിലെ മംഗളൂര് വരെ നീണ്ടു നില്‍ക്കുന്ന സാമ്പത്തിക ക്രമക്കേടുകളാണ് കമറുദ്ദീന്‍ ചെയര്‍മാനായ കാസര്‍കോഡെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ശൃംഖലകളുമായി ബന്ധപ്പെട്ട് നടന്നതെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ജ്വല്ലറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് പണം നിക്ഷേപിച്ച വ്യക്തികള്‍ എണ്‍പതിലധികം പരാതിയാണ് കമറുദ്ദീനെതിരെ കാസര്‍കോഡും കണ്ണൂരുമായി പോലീസിന് ലഭിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ലീഗിന്റെ മറ്റ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെ ഒത്തുതീര്‍പ്പാക്കാനുളള തിരക്കിട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. ഒടുവില്‍ കേസില്‍ നിന്നും രക്ഷപ്പെടാനായി തനിക്കു കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയിരിക്കുകയാണ് കമറുദ്ദീന്‍.  

മുസ്ലീം ലീഗിന്റെ സംസ്ഥാനത്തെ തന്നെ പ്രധാന നേതാക്കളിലൊരാളാണ് കെ.എം. ഷാജി എംഎല്‍എ. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ അഴീക്കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണ വിജയിച്ച കെ.എം. ഷാജി ഒരേസമയം രണ്ടു കേസുകളില്‍ അന്വേഷണം നേരിടുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ വിജിലന്‍സും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റുമാണ് ഷാജിക്കെതിരെയുള്ള അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്നകേസ് അന്വേഷിക്കുന്നത്. അതിനിടയില്‍ എംഎല്‍എയുടേയും ഭാര്യയുടേയും ഉടമസ്ഥതിയിലുളള കോഴിക്കോടും കണ്ണൂരുമുളള രണ്ട് ആഢംബര വീടുകളുടെ നിര്‍മ്മാണത്തിലെ സാമ്പത്തിക ഉറവിടവും ചട്ടലംഘനവും ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.  മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍ നിന്നും കഴിഞ്ഞ ദിവസം കേസുമായി  ബന്ധപ്പെട്ട് മൊഴിയെടുക്കുകയുണ്ടായി.  

ഷാജിക്കെതിരെയുള്ള അന്വേഷണം പാര്‍ട്ടിയിലേക്കു നീളുമെന്ന ആശങ്കയിലാണ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം. അതു കൊണ്ടു തന്നെ ഷാജിയെ കൊള്ളാനും തള്ളാനുമാവാത്ത സ്ഥിതിയിലാണ് പാര്‍ട്ടി. കമറുദ്ദീനെതിരെ നാമമാത്രമായ നടപടികളെടുത്തെങ്കിലും ഷാജിക്കെതിരെ നേതൃത്വം ചെറുവിരലനക്കാന്‍ തയ്യാറാവാത്തതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. ഇതെല്ലാം കേസിന്റെ സ്വാഭാവിക നടപടിയെന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാഷ്‌ട്രീയ ആരോപണങ്ങള്‍ നേരിടാനാവാതെ ഉഴറുകയാണ് നേതാക്കള്‍. പ്രധാനപ്പെട്ട രണ്ട് നേതാക്കളും എംഎല്‍എമാരും കോഴയാരോപണങ്ങളില്‍പ്പെട്ടത് മുസ്ലീംലീഗിനകത്തും യുഡിഎഫ് മുന്നണിക്കകത്തും ഒരു പോലെ ചര്‍ച്ചയാവുകയും ഇതേ ചൊല്ലി ഭിന്നതയും രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. സംഘടനാപരമായ നടപടികളെടുക്കാതെ രണ്ട് നേതാക്കളേയും സംരക്ഷിക്കുന്നതിനെതിരെ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മലബാറില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സംസ്ഥാനത്താകെ മുസ്ലീം ലീഗിനെ  പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tags: Muslim Leagueഎംഎല്എ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നവകേരള സദസില്‍ പങ്കെടുത്തു: മലപ്പുറം ഡിസിസി അംഗം എ പി മൊയ്തീന് സസ്പന്‍ഷന്‍
Kerala

നവകേരള സദസില്‍ പങ്കെടുത്തു: മലപ്പുറം ഡിസിസി അംഗം എ പി മൊയ്തീന് സസ്പന്‍ഷന്‍

നവ കേരള സദസില്‍ പങ്കെടുത്തത് വികസന നിര്‍ദ്ദേശങ്ങള്‍ നല്‍കാനെന്ന് ഹസീബ് സഖാഫ് തങ്ങള്‍
Kerala

നവ കേരള സദസില്‍ പങ്കെടുത്തത് വികസന നിര്‍ദ്ദേശങ്ങള്‍ നല്‍കാനെന്ന് ഹസീബ് സഖാഫ് തങ്ങള്‍

നവകേരള സദസ് പ്രഭാത യോഗത്തില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും
Kerala

നവകേരള സദസ് പ്രഭാത യോഗത്തില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും

കേരളത്തില്‍ തൊഴില്‍ സംസ്‌ക്കാരം മാറണം: വെളളാപ്പളളി നടേശന്‍
Kerala

സിപിഎമ്മിന്റെ ലീഗ് പ്രണയം നല്ലതിനല്ല; നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

സിപിഎമ്മിനും ലീഗിനും കടിച്ചതുമില്ല, പിടിച്ചതുമില്ല
Main Article

സിപിഎമ്മിനും ലീഗിനും കടിച്ചതുമില്ല, പിടിച്ചതുമില്ല

പുതിയ വാര്‍ത്തകള്‍

ചരിത്രവിജയത്തിൽ തലയെടുപ്പോടെ ബിജെപി

ഫൈനലില്‍ വിജയമുറപ്പിച്ച് നരേന്ദ്രമോദി

കാനവും രാജനും കമ്മ്യൂണിസ്റ്റല്ല

കാനവും രാജനും കമ്മ്യൂണിസ്റ്റല്ല

ഡോ. അംബേദ്കര്‍ ജയന്തി; ഏപ്രില്‍ 14ന് കേന്ദ്രഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് പൊതു അവധി

പരിവര്‍ത്തനത്തിന്റെ ശില്പി; ഇന്ന് അംബേദ്കര്‍ സ്മൃതിദിനം

കനത്ത മഴ; ചെന്നൈയിൽ മതിലിടിഞ്ഞു വീണ് രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്, ആറ് ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു

നഗരപ്രളയങ്ങളെ കരുതിയിരിക്കണം

മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്മിതാഭായി അന്തര്‍ജനം ഇപ്പോള്‍ ഗാന്ധിഭവന്റെ അഗതിയായി എത്തി

മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്മിതാഭായി അന്തര്‍ജനം ഇപ്പോള്‍ ഗാന്ധിഭവന്റെ അഗതിയായി എത്തി

ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയാണ് പാര്‍ലമെന്റ് : നരേന്ദ്ര മോദി.

നരേന്ദ്രമോദി നെഹ്രുവിനും ഇന്ദിരയ്‌ക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി; നെഹ്രുവിനും ഇന്ദിരയ്‌ക്കും ഉള്ള സൗകര്യങ്ങള്‍ മോദിക്കില്ലായിരുന്നു

സീരിയല്‍ നടി ഗായത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം; മോദിയാണ് സീരിയലുകള്‍ നിയന്ത്രിക്കുന്നതെന്ന് പറയുന്ന് ബാലിശമെന്ന് ടിജി

സീരിയല്‍ നടി ഗായത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം; മോദിയാണ് സീരിയലുകള്‍ നിയന്ത്രിക്കുന്നതെന്ന് പറയുന്ന് ബാലിശമെന്ന് ടിജി

ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍ ദുരൂഹത അവസാനിപ്പിക്കണം: വി.സി. സെബാസ്റ്റ്യന്‍

ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍ ദുരൂഹത അവസാനിപ്പിക്കണം: വി.സി. സെബാസ്റ്റ്യന്‍

ജീപ്പുകാര്‍ക്ക് കൊടുക്കാനുള്ളത് 1,71,000 രൂപ; വാഹനമില്ല, ഒരു വിദ്യാര്‍ത്ഥി പോലും സ്‌കൂളിലെത്താതെ വയനാട് എരുമക്കൊല്ലി സ്‌കൂള്‍

ജീപ്പുകാര്‍ക്ക് കൊടുക്കാനുള്ളത് 1,71,000 രൂപ; വാഹനമില്ല, ഒരു വിദ്യാര്‍ത്ഥി പോലും സ്‌കൂളിലെത്താതെ വയനാട് എരുമക്കൊല്ലി സ്‌കൂള്‍

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 6 ക്യൂബന്‍ ചിത്രങ്ങള്‍

28ാമത് ഐഎഫ്എഫ്‌കെക്ക് വെള്ളിയാഴ്ച തുടക്കം; പാസ് വിതരണം നാളെ മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist