Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 236 ജില്ല സൈബര്‍ ആക്രമണത്തില്‍ വീര്‍പ്പുമുട്ടുന്നു

ലോക്ഡൗണ്‍കാലത്ത് സൈബര്‍ലോകത്ത് ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ കുറ്റകൃത്യങ്ങളും കൂടിയിട്ടുണ്ട്. ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതടക്കം നൂറുകണക്കിന് പരാതികള്‍ വനിതാ കമ്മീഷനിലും വന്നിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Oct 25, 2020, 03:00 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ജില്ലയില്‍ സൈബര്‍ ആക്രമ ണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ലോക്ഡൗണ്‍കാലയളവില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ ആക്രമണങ്ങളുടെ എണ്ണം 236. ഫെയ്‌സ് ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സിപിഎമ്മുകാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പരാതിഉയര്‍ന്നതും ജില്ലയില്‍നിന്നാണ്.  

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 29 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020ല്‍ ഇത് 25 ആയി കുറഞ്ഞു. എന്നാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടും പരാതിപ്പെടുന്നവര്‍ കുറവായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൈബറിടങ്ങള്‍ ഉപയോഗിച്ചുള്ള അധിക്ഷേപവും ഭീഷണികളും കൂടിയതായാണ് പോലീസിന്റെ വിലയിരുത്തല്‍.  

ലോക്ഡൗണ്‍കാലത്ത് സൈബര്‍ലോകത്ത് ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ കുറ്റകൃത്യങ്ങളും കൂടിയിട്ടുണ്ട്. ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതടക്കം നൂറുകണക്കിന് പരാതികള്‍ വനിതാ കമ്മീഷനിലും വന്നിട്ടുണ്ട്.  

ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ  പേരിലും തട്ടിപ്പ്

ഓണ്‍ലൈന്‍ഷോപ്പിംഗ് വെബ്‌സൈറ്റിന്റെ പേരിലും സൈബര്‍ തട്ടിപ്പ് ജില്ലയില്‍ വ്യാപകമാണ്. സമ്മാനമായി വാഹനങ്ങളും ഉത്പന്നങ്ങളും ലഭിച്ചെന്ന സന്ദേശം ഇരകള്‍ക്ക് നല്‍കികൊണ്ടാണ് തുടക്കം. പിന്നീട് നികുതിയടയ്‌ക്കാനെന്ന വ്യാജേന പണവും ആവശ്യപ്പെടും. നേരത്തെ സമ്മാനമായി ആഡംബരവാഹനങ്ങള്‍ ലഭിച്ചതായി വിശ്വസിപ്പിച്ചും തട്ടിപ്പ് അരങ്ങേറിയതാണ്. വ്യാപാര വെബ്‌സൈറ്റ് വഴി ഒരുതവണപോലും സാധനങ്ങള്‍ വാങ്ങിയിട്ടില്ലാത്തവര്‍ക്കും സമ്മാനക്കൂപ്പണ്‍ ലഭിക്കുന്നുണ്ട്. കരവാളൂര്‍ സ്വദേശിക്ക് അഞ്ചുലക്ഷം രൂപയും കല്ലുവാതുക്കല്‍ സ്വദേശിക്ക് 8.5 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചതായി സന്ദേശം നല്‍കിയാണ് മുന്‍കൂറായി നിശ്ചിതശതമാനം തുക ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.

ഷോപ്പിംഗ് വെബ്‌സൈറ്റ് മുഖേന ഇപ്പോള്‍ 5 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിലയുള്ള സമ്മാനം ലഭിച്ചെന്ന സ്‌ക്രാച്ച് കൂപ്പണുകള്‍ അവരവരുടെ മേല്‍വിലാസത്തില്‍ തപാല്‍വഴി അയച്ചുകൊടുത്താണ് തട്ടിപ്പ് അരങ്ങേറുന്നത്.

Tags: Cyber Attackലോക്ഡൗണ്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഫ്. വിനയ് നര്‍വാളിന്റെ ഭാര്യക്ക് നേരെ സൈബര്‍ ആക്രമണം

Entertainment

വച്ചുകെട്ടിയാൽ എന്താണ് പ്രശ്നം? ഞാൻ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്’; വിമർശകരോട് ഹണി റോസ്

Kerala

ഏറ്റവും അധികം സൈബര്‍ വേട്ടയ്‌ക്ക് വിധേയാക്കപ്പെട്ടയാളാണ് താൻ ; കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട് : ചിന്താ ജെറോം

Kerala

സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം: ഹണിറോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസ്

Kerala

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണം; പോലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പാകിസ്ഥാന്‍ ജനക്ഷേമപദ്ധതികള്‍ റദ്ദാക്കുന്നു, ആ തുക കൂടി ആയുധങ്ങള്‍ക്ക് ; അടുത്ത ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ ആയുധങ്ങള്‍ക്ക് ; ലക്ഷ്യം ഇന്ത്യ

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

തെന്നല: പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies