Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നവരാത്രി ആഘോഷത്തിന് ബൊമ്മക്കൊലു ഒരുക്കി ക്രൈസ്തവ കുടുംബം

മാതാവിന്റെ പ്രതിമയും ശില്പങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നു. ഇന്ത്യയുടെ ആത്മാവ് അറിയാനുള്ള യാത്രക്കിടയിലാണ് വിവിധ സ്ഥലത്തുനിന്നുമാണ് ഇതൊക്കെ വാങ്ങിയും കിട്ടിയതും. ചിലര്‍ സൗജന്യമായി തരും. അല്ലെങ്കില്‍ പണം കൊടുത്തു വാങ്ങും.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Oct 19, 2020, 03:01 pm IST
inKottayam
മുല്ലശ്ശേരി വീട്ടിലെ ശില്പങ്ങളും വിഗ്രഹങ്ങളും

മുല്ലശ്ശേരി വീട്ടിലെ ശില്പങ്ങളും വിഗ്രഹങ്ങളും

കോട്ടയം: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി ക്രൈസ്തവ കുടുംബം. കോട്ടയം എംസി റോഡിന് സമീപം എസ്എച്ച് മൗണ്ട് മുല്ലശ്ശേരി ജോസ് സ്റ്റീഫന്റെ വീട്ടിലാണ് മനോഹരമായി ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഒരു വലിയ മുറി നിറയെ ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങളും ശില്പങ്ങളുമാണ്. നിത്യവും തേച്ചുമിനുക്കിയ നിലവിളക്കും പൂജാപാത്രങ്ങളും അതിന് മനോഹാരിത കൂട്ടുന്നു.  

ഇന്ത്യയിലെ വ്യത്യസ്തമായ ആചാര പദ്ധതിയില്‍പ്പെട്ട അനേകം പ്രത്യേകതകളുള്ള  ശില്പങ്ങളും ചിത്രങ്ങളും ഈ മുറിയില്‍ സൂക്ഷിക്കുന്നു. എല്ലാ ദിവസവും അത് വൃത്തിയാക്കി പൊടിപിടിക്കാതെ സംരക്ഷിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് പൂജയും ധൂമാര്‍ച്ചനയും ചെയ്യുന്നു. ഇതൊക്കെ ചെയ്യുന്നതും സംരക്ഷിക്കുന്നതും ജോസ് സ്റ്റീഫന്റെ ഇളയമകനായ ടെറന്‍സ് ജോസാണ്. ചെന്നൈ കലാക്ഷേത്രത്തില്‍ നിന്നും ഭരതനാട്ട്യം പിജി കഴിഞ്ഞ ടെറന്‍സ് ജോസ് തബലയും മൃദംഗവും വായിക്കും. മാത്രമല്ല മനോഹരമായി ഭജന ആലപിക്കും. ഭരതനാട്ട്യത്തോടൊപ്പം കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്.  

ശില്പങ്ങള്‍ക്കും  വിഗ്രഹങ്ങള്‍ക്കും ഒപ്പം ടെറന്‍സ് ജോസ്

അപൂര്‍വ്വമായ ശില്പങ്ങളും ചിത്രങ്ങളും വിഗ്രഹങ്ങളും പവിത്രത നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ വേണ്ടിമാത്രമാണ് ഒരു മുറി നിര്‍മ്മിച്ചത്. മാതാവിന്റെ പ്രതിമയും ശില്പങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നു. ഇന്ത്യയുടെ ആത്മാവ് അറിയാനുള്ള യാത്രക്കിടയിലാണ് വിവിധ സ്ഥലത്തുനിന്നുമാണ് ഇതൊക്കെ വാങ്ങിയും കിട്ടിയതും. ചിലര്‍ സൗജന്യമായി തരും. അല്ലെങ്കില്‍ പണം കൊടുത്തു വാങ്ങും. അഞ്ച് ലക്ഷം രൂപയെങ്കിലും ഈ ശില്പങ്ങള്‍ക്ക് ചെലവായിട്ടുണ്ട്. നൃത്ത അദ്ധ്യാപകനായ ടെറന്‍സ് കൊറോണ വന്നതിന് ശേഷം ചെന്നൈയില്‍ നിന്നും വീട്ടിലെത്തി. ഇപ്പോള്‍ ഓണ്‍ലൈനില്‍ പഠിപ്പിക്കുന്നു. വളരെ ചെറുപ്പം മുതല്‍ ഹൈന്ദവ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും അടുപ്പം തോന്നി. നൃത്തത്തോട് കടുത്ത ആരാധനയായിരുന്നു.  

നവരാത്രി ആഘോഷം എല്ലാ മഹാമാരിയില്‍ നിന്നുള്ള മോചനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. തമിഴ്‌നാട്ടില്‍ നവരാത്രി ആഘോഷത്തിന് പ്രസാദമായി നല്‍കുന്നത് കടലയാണ്. കടലയില്‍ കൂടുതലും പ്രോട്ടീനാണ്. നമ്മുടെ സംസ്‌കൃതി ചെറിയ കാര്യത്തില്‍ പോലും അര്‍ത്ഥവത്തായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

മുപ്പത്തി രണ്ട് കാരനായ ടെറന്‍സ് അവിവാഹിതനാണ്. ജോസ് സ്റ്റീഫന് മുന്ന് മക്കളാണ്. മൂത്തയാള്‍ സ്റ്റീഫന്‍ ജോസ് അമേരിക്കയിലാണ്. രണ്ടാമത്തെ മകള്‍ ടീന ജോസ് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജിലെ അദ്ധ്യാപികയാണ്. മാത്രമല്ല ടീന ഇംഗ്ലീഷ് നോവല്‍ എഴുതുന്നു. മറൈന്‍ എഞ്ചിനീയറായിരുന്ന ജോസ്സ്റ്റീഫന്‍ വര്‍ഷങ്ങളോളം ഗുജറാത്തില്‍ ജോലിയിലായിരുന്നു. ഭാര്യ മറിയാമ്മ ജോസ് എംഎസി കഴിഞ്ഞതാണ്. പരന്ന വായനയാണ് മറിയാമ്മയുടെ പ്രത്യേകത. അചഞ്ചലമായ ക്രൈസ്തവ വിശ്വാസത്തോടൊപ്പം ഭാരത സംസ്‌കൃതിയും നെഞ്ചിലേറ്റുകയാണ് ഈ കുടുംബം. ആഴത്തിലുള്ള അറിവാണ് ഈ കുടുംബത്തെ വ്യത്യസ്തമാക്കുന്നത്.

Tags: കുടുംബംNavarathriBomma kolu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ കാവാലം ശശികുമാറിന്റെ പ്രഭാഷണം

India

ജീവിതത്തിലെ ഏറ്റവും ശുദ്ധമായ ദിവസങ്ങളാണ് നവരാത്രി : പഴങ്ങളും, വെള്ളവും മാത്രമായി വ്രതം ആരംഭിച്ച് പ്രധാനമന്ത്രി

Kerala

ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ ശബരിമല ഭക്തരായി നടിക്കുന്നെന്ന് ഗവര്‍ണര്‍

India

ജയ്‌പൂരിൽ നവരാത്രിയോടനുബന്ധിച്ച് മാംസ, മത്സ്യ കടകൾ അടച്ചിടണം ; ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് : നിയമം ലംഘിച്ചാൽ കട സീൽ ചെയ്യും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.