Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജിന്നയുടെ ആരാധകന്‍,രാജ്യ വിരുദ്ധന്‍, മസ്‌കൂര്‍ അഹമ്മദ് ഉസ്മാനിക്ക് സീറ്റു നല്‍കിയതിനെതിരെ പ്രതിഷേധം; വിയോജിപ്പ് പരസ്യമാക്കി കോണ്‍ഗ്രസ് നേതാക്കള്‍

മസ്‌കൂര്‍ അഹമ്മദ് ഉസ്മാനിക്കെതിരെ രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് കേസ് നിലവിലുണ്ട്. സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍ എന്നിവരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മസ്‌കൂര്‍ ട്വിറ്ററില്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്ന് ഇയാളുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയിരുന്നു.

Janmabhumi Online by Janmabhumi Online
Oct 17, 2020, 09:16 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജലി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് കൂടിയായ ഡോ. മസ്‌കൂര്‍ അഹമ്മദ് ഉസ്മാനിക്ക് കോണ്‍ഗ്രസ് സീറ്റു നല്‍കിയതിനെതിരെ വലിയ അതൃപ്തിയാണ് രൂപപ്പെടുന്നത്.  ഡോ. മസ്‌കൂര്‍ അഹമ്മദ് ഉസ്മാനി രാജ്യ വിരുദ്ധനും പാക്കിസ്ഥാന്റെ സ്ഥാപകന്‍ ജിന്നയുടെ കടുത്ത ആരാധകനുമെന്ന് കോണ്‍ഗ്രസ് നേതാവ് ഋഷി മിശ്ര ആരോപിച്ചു. മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ലളിത് നാരായണ മിശ്രയുടെ പേരക്കുട്ടിയാണ് ഋഷി മിശ്ര.  

മസ്‌കൂര്‍ അഹമ്മദ് ഉസ്മാനിക്കെതിരെ രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് കേസ് നിലവിലുണ്ട്. സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍ എന്നിവരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മസ്‌കൂര്‍ ട്വിറ്ററില്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്ന് ഇയാളുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയിരുന്നു. മത്സരിക്കാന്‍ തനിക്ക് സീറ്റ് നല്‍കാത്തതില്‍ സങ്കടമില്ല, എന്നാല്‍ ഈ ജിന്ന ആരാധകന് സീറ്റു നല്‍കിയതില്‍ ഖേദമുണ്ട്, ഋഷി മിശ്ര പറഞ്ഞു. ബീഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റായ മദന്‍ മോഹന്‍ ഛാക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസ് ഗാന്ധി ആശയം പിന്തുടരുന്ന പാര്‍ട്ടിയാണ്. എന്നാല്‍ അതിനെ ഒരു ജിന്ന ആശയം പിന്തുടരുന്ന ഒരു പാര്‍ട്ടി ആക്കരുത്. ഗാന്ധിയുടെ രാജ്യത്ത് ജിന്നയുടെ ചിത്രം സൂക്ഷിക്കുന്നവരെ അംഗീകരിക്കാനാവില്ല. സോണിയ ഗാന്ധിയാണ് മസ്‌കൂറിന് സീറ്റ് നല്‍കിയതെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറയുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് ഇതുപോലൊരാള്‍ക്ക് സീറ്റ് നല്‍കിയതെന്ന് സോണിയ വിശദീകരിക്കണം, ഋഷി മിശ്ര ആവശ്യപ്പെട്ടു.

1970 കളില്‍ മിശ്രയുടെ മുത്തച്ഛന്‍ ലളിത് നാരായണ മിശ്ര കോണ്‍ഗ്രസിന്റെ പ്രധാന നേതാവായിരുന്നു. 1975ല്‍ ഒരു ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഈ മാസം 28 നാണ് ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

Tags: candidateടിക്കറ്റ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എതെങ്കിലും വർഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവർ അല്ല ഞങ്ങളെന്ന് എം. സ്വരാജ്

Kerala

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

Kerala

അഡ്വ മോഹന്‍ ജോര്‍ജ്ജ് മലയോര ജനതയുടെ പ്രതിനിധി: എന്‍ഡിഎ

Kerala

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

Kerala

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി

പുതിയ വാര്‍ത്തകള്‍

കാണ്ഡമാലിൽ സുരക്ഷാ സേനയ്‌ക്ക് വൻ വിജയം ; രണ്ട് കുപ്രസിദ്ധ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

പ്രധാനമന്ത്രിയുടെ വിദേശപര്യടനം നാളെ ആരംഭിക്കും; ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും

ആക്സിയം-4 ദൗത്യം: ശുഭാംശു ശുക്ല മയോജെനിസിസ് പരീക്ഷണങ്ങള്‍ ആരംഭിച്ചു

ശത്രുരാജ്യങ്ങളെ ആഴത്തില്‍ നിരീക്ഷിക്കാന്‍ 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഭാരതം തയാറെടുക്കുന്നു

തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു ; അഞ്ച് പേർക്ക് പരിക്കേറ്റു

ഐഎൻഎസ് തമാൽ കാരണം പാകിസ്ഥാൻ വിറയ്‌ക്കാൻ തുടങ്ങി ! ഇന്ദ്രദേവന്റെ വാളിന്റെ പേര് നൽകാൻ മാത്രം ഇന്ത്യയുടെ ഈ പുതിയ യുദ്ധക്കപ്പലിന്റെ പ്രത്യേകത എന്താണ് ?

ഡിജിപിയുടെ വാർത്താസമ്മേളനത്തിൽ സുരക്ഷാ വീഴ്ച; മാധ്യമപ്രവർത്തകനെന്ന പേരിലെത്തിയ ആൾ കോൺഫറൻസ് ഹാളിൽ ബഹളം വച്ചു

റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു; ആദ്യപരിപാടി കണ്ണൂരിലെ കൂത്തുപറമ്പിൽ

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ നിയമിതരായ അഡ്വ.സിനില്‍ മുണ്ടപ്പള്ളി, അഡ്വ.പി.എസ്. ജ്യോതിസ്, അഡ്വ. സംഗീതാ വിശ്വനാഥ്, കെ.എ. ഉണ്ണികൃഷ്ണന്‍, അഡ്വ. പ്രതീഷ് പ്രഭ എന്നിവര്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം

സംഘടിത മതശക്തികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

ബ്രഹ്മോസിന്‍റെ ശില്‍പിയായ ശാസ്ത്രജ്ഞന്‍ ഡോ. ശിവതാണുപിള്ളൈ

‘പാകിസ്ഥാന് ഇന്ത്യ ബ്രഹ്മോസ് വില്‍ക്കുമോ?’ പാക് ജനറലിന്റെ ചോദ്യം; ‘തീര്‍ത്തും സൗജന്യമായി നല്‍കു’മെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍; അത് യാഥാര്‍ത്ഥ്യമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies