Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ ജലസംഭരണികള്‍ കൂട്ടത്തോടെ നിറയുന്നു; വെള്ളം പാഴാക്കാതിരിക്കാൻ കെഎസ്ഇബി ശ്രമിക്കുമ്പോള്‍ ആശങ്ക വിട്ടൊഴിയാതെ ജനം

ചെറിയ അണക്കെട്ടുകളില്‍ പലതും നിലവില്‍ തുറന്നിരിക്കുമ്പോള്‍ മറ്റ് എല്ലാ അണക്കെട്ടുകളിലും 80-90 ശതമാനം വരെയാണ് നിലവിലെ ജലശേഖരം. തുടരെത്തുടരെ ഉണ്ടാകുന്ന ന്യൂനമര്‍ദങ്ങളും തുലാമഴ ഇനിയും എത്താനിരിക്കുന്നതുമാണ് ഭീഷണി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 15, 2020, 12:07 pm IST
in Kerala

ഇടുക്കി: 2018ലെ പ്രളയകാലത്തിന് സമാനമായി സംസ്ഥാനത്തെ ജലസംഭരണികള്‍ കൂട്ടത്തോടെ നിറയുന്നു. ജലം പാഴാക്കാതിരിക്കാന്‍ കെഎസ്ഇബി ശ്രമിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് പ്രളയങ്ങളുടെ നടക്കുന്ന ഓര്‍മയിലാണ് ജനങ്ങള്‍.

ചെറിയ അണക്കെട്ടുകളില്‍ പലതും നിലവില്‍ തുറന്നിരിക്കുമ്പോള്‍ മറ്റ് എല്ലാ അണക്കെട്ടുകളിലും 80-90 ശതമാനം വരെയാണ് നിലവിലെ ജലശേഖരം. തുടരെത്തുടരെ ഉണ്ടാകുന്ന ന്യൂനമര്‍ദങ്ങളും തുലാമഴ ഇനിയും എത്താനിരിക്കുന്നതുമാണ് ഭീഷണി. നിലവിലെ സാഹചര്യത്തില്‍ കാലവര്‍ഷം ഇനിയും രണ്ടാഴ്ചയോളം തുടരും. പിന്നാലെയാകും തുലാമഴയെത്തുക.

2018ല്‍ ജൂലൈ അവസാനത്തോടെ സംസ്ഥാനത്തെ മിക്ക സംഭരണികളിലും ജലശേഖരം 85% മുകളിലെത്തിയിരുന്നു. പിന്നാലെ മഴ കുറയുമെന്ന വിലയിരുത്തലാണ് സംസ്ഥാനത്തെ വലിയ പ്രളയത്തിലേക്കു നയിച്ചത്.  

നിലവില്‍ ഇതേ സാഹചര്യത്തിന്റെ വക്കിലാണ് സംസ്ഥാനം. ഇടുക്കി, ഇടമലയാര്‍, കക്കി പോലുള്ള വലിയ സംഭരണികളെല്ലാം നിറയാറായ അവസ്ഥയിലാണ്. മഴ ശക്തമാകുകയും സംഭരണികള്‍ ഒരുമിച്ച് തുറക്കേണ്ടിയും വന്നാല്‍ സ്ഥിതി വഷളാകും.  

എല്ലാം സംഭരണികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഇത് പുഴകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനിടയാക്കും. ഇടുക്കി, ഇടമലയാര്‍ സംഭരണികളാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127.5 അടിയിലെത്തി. തുലാമഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അതിവേഗം നിറയും. ഈ വെള്ളം എത്തുക ഇടുക്കിയിലേക്കാണ്.  

അതേസമയം തുലാമഴയില്‍ കാര്യമായി ജലനിരപ്പ് ഉയരില്ലെന്നും റൂള്‍ ലെവല്‍ വച്ച് ഇടുക്കി അടക്കമുള്ള വലിയ സംഭരണികള്‍ തുറക്കുമെന്നുമാണ് കെഎസ്ഇബി ഡാം സേഫ്ടി വിഭാഗം വ്യക്തമാക്കുന്നത്. എന്നാല്‍ ഒരുമിച്ച് തുറക്കേണ്ടി വരികയും ന്യൂനമര്‍ദമോ ചുഴലിക്കാറ്റോ ഉണ്ടായാല്‍ ലഭിക്കാവുന്ന ശക്തമായ മഴയും ഇവിടെ അവഗണിക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം കൂടുതല്‍ ചുഴലിക്കാറ്റുണ്ടായത് തുലാമഴയിലാണ്.  ചെറിയ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നതാണ് തുലമഴയുടെ പ്രത്യേകത.

നിലവില്‍ 12 അടി കൂടി ജലമാണ് ഇടുക്കിയിലാകെ സംഭരിക്കാനാകുക. ഇടുക്കിയിലെ ഉത്പാദനം കൂട്ടിയെങ്കിലും മഴ ശക്തമായതിനാല്‍ ജലനിരപ്പ് സാവധാനം കൂടുകയാണ്. ഉത്പാദനം ഉയര്‍ത്തിയെങ്കിലും സംസ്ഥാനത്തെ മൊത്തം ഉപഭോഗം കൊറോണമൂലം കാര്യമായി ഉയര്‍ന്നിട്ടില്ല. ഇതാണ് നിലവില്‍ ജലനിരപ്പ് കുറച്ച് നിര്‍ത്തുന്നതിനു തിരിച്ചടിയാകുന്നത്.

ഇടുക്കിയില്‍ ഒരു ദിവസം എട്ടടി വരെ വെള്ളം കൂടിയ സാഹചര്യം 2018-ല്‍ ഉണ്ടായിരുന്നു. ഇതെല്ലാം മുന്നില്‍ കണ്ട് ഇടുക്കിയിലെ ജലനിരപ്പില്‍ നിയന്ത്രണം വേണമെന്നാണ് ആവശ്യം. എന്നാല്‍ മുമ്പും സമാനമായി ഇടുക്കി സംഭരണി അടക്കമുള്ളവ നിറയുന്ന സാഹചര്യങ്ങള്‍ തുലാമഴയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ഇതുവരെ തുറക്കേണ്ടി വന്നിട്ടില്ല.  

Tags: സംസ്ഥാനwaterകെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.