Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയാന്‍; സൗദിയില്‍ നിന്ന് വിദ്യാഭ്യാസമന്ത്രിയും ഒമാനില്‍ നിന്ന് വൈസ് ചാന്‍സലറും

ഒരു ഇന്ത്യാക്കാരനും തന്റെ ഒരു കോഴ്‌സുകളിലും ചരിത്ര പുസ്തകങ്ങളിലും രാജാ ദാഹിറിനെ കുറിച്ച് വായിക്കുകയില്ല എന്ന് ഉറപ്പു വരുത്തുക എന്നത് വിദ്യാഭ്യാസമന്ത്രിയുടെ അജണ്ടയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 09:06 am IST
in Education
അബുല്‍കലാം ആസാദ് ,മുബറാക്ക് പാഷ, താരേക് ഫത്താ

അബുല്‍കലാം ആസാദ് ,മുബറാക്ക് പാഷ, താരേക് ഫത്താ

തിരുവനന്തപുരം: ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയുന്നതില്‍ പ്രഥമ വിദ്യാഭ്യാസമന്ത്രി അബുല്‍കലാം ആസാദ് പ്രധാന പങ്ക് വഹിച്ചതായി പ്രമുഖ ചിന്തകന്‍ താരേക് ഫത്താ കാര്യകാരണ സഹിതം എഴുതുകയുണ്ടായി. ”ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വ്യക്തമായ അജണ്ടയുള്ള ഒരു വിദ്യാഭ്യാസ മന്ത്രിയെയാണ് കിട്ടിയത്. സൗദി അറേബ്യയില്‍ ജനിച്ച അദ്ദേഹം ഇവിടെ വന്ന് ഇവിടത്തെ വസ്തുതകളെ തുടച്ചു നീക്കി. എന്തൊരു ദുരന്തം!’ എന്നാണ് പാകിസ്ഥാനില്‍ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ താരേക് ഫത്താ രേഖപ്പെടുത്തിയത്. ഹിന്ദുസ്ഥാനിലേക്കുള്ള അറേബ്യന്‍ അധിനിവേശത്തെ ആദ്യമായി നേരിട്ട സിന്ധിലെ രാജാവ് രാജാ ദാഹിര്‍ സിംഗിനെ കുറിച്ച് എന്തുകൊണ്ട് ഇന്ത്യക്കാര്‍ പഠിക്കുന്നില്ല എന്ന കാരണം വ്യക്തമാക്കുന്നതിനാണ് ആദ്യ വിദ്യാഭ്യാസ മന്ത്രിയുടെ അജണ്ടയെ കുറിച്ച് വെളിപ്പെടുത്തിയത്.

‘ഒരു ഇന്ത്യാക്കാരനും തന്റെ ഒരു കോഴ്‌സുകളിലും ചരിത്ര പുസ്തകങ്ങളിലും രാജാ ദാഹിറിനെ കുറിച്ച് വായിക്കുകയില്ല എന്ന് ഉറപ്പു വരുത്തുന്നത് വിദ്യാഭ്യാസമന്ത്രിയുടെ അജണ്ടയായിരുന്നു. അത് എത്രത്തോളം ഉണ്ടായിരുന്നു എന്നറിയണമെങ്കില്‍, ഇന്ന് നിങ്ങള്‍ ഏതെങ്കിലും ഒരു ബുക്ക് സ്റ്റോറില്‍ ചെന്നിട്ട് എട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെ പറ്റിയുള്ള ഒരു പുസ്തകം ചോദിച്ചാല്‍ ഒരിടത്തും കിട്ടുകയില്ല. നിങ്ങളുടെ വിദ്യാഭ്യാസ മന്ത്രി അത് ഇന്ത്യയുടെ ഓര്‍മ്മകളില്‍ നിന്നും ചരിത്രത്തില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു’. ചരിത്രപുരുഷന്മാരെ വിസ്മരിച്ചു കളയുന്ന ഭാരതീയരുടെ മനോഭാവത്തെ തന്റെ പ്രശസ്തമായ ‘വാട്ട് ദി ഫത്താ’ പരിപാടിയിലൂടെ ചോദ്യം ചെയ്തുകൊണ്ട് താരേക് ഫത്താ പറഞ്ഞു.

ഇസ്ലാമിക പുണ്യ നഗരമായ മെക്കയില്‍ ജനിച്ച അബുല്‍കലാം ആസാദിന്റെ മാതാവ് അറബ് വംശജയാണ്; ബംഗാളിയായ പിതാവ് ഇന്ത്യ വിട്ട് മെക്കയില്‍ കുടിയേറിപ്പാര്‍ത്തയാളാണ്. പിന്നീട് തിരിച്ചെത്തി. ഖിലാഫത് പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായാണ് അബുല്‍കലാം പൊതുരംഗത്ത് പ്രശസ്തനായത്. ഗാന്ധിയുമായി അടുത്തിട പഴകുകയും ദേശീയ തലത്തില്‍ അറിയപ്പെടുകയും ചെയ്തു. ഇന്ത്യാ വിഭജനം യാഥാര്‍ത്ഥ്യമായി മാറിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ”പാകിസ്ഥാന്‍ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാകിസ്താന്‍ ഉണ്ടാവരുതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ പാകിസ്ഥാന്‍ ഉണ്ടായിരിക്കുന്നു. പാകിസ്ഥാന്‍ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.’ എന്നായിരുന്നു. ഏതായാലും രാജ്യം ഭാരതരത്‌നം നല്‍കി അബുല്‍കലാം ആസാദിനെ ആദരിക്കുകയായിരുന്നു.

ഇപ്പോള്‍ ഒമാനില്‍ നിന്ന് വൈസ് ചാന്‍സലറാകാന്‍ കേരളത്തിലേക്ക് വരുന്ന മുബറാക്ക് പാഷക്കും വ്യക്തമായ അജണ്ട ഉണ്ടെന്നാണ് വാര്‍ത്തകള്‍. നിയമനത്തിനു പിന്നില്‍ കെ ടി ജലീല്‍ ആണ് എന്നതുമാത്രം മതി അജണ്ടയുണ്ടാകും എന്ന് ഉറപ്പിക്കാന്‍. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി എത്തുന്നതിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ശ്രീനാരായണ ആദര്‍ശങ്ങളെ കുറിച്ച് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ആള്‍ എന്നതുമാത്രമല്ല, വൈസ് ചാന്‍സലര്‍ പദവിക്കാവാശ്യമായ യോഗ്യത പോലും ഇല്ലന്നതാണ്. 

Tags: അബുല്‍കലാം ആസാദ്educationശ്രീനാരായണ ഗുരുരാജാ ദാഹിർ സിങ്Tarek FatahSree Narayana Guru Open University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Thiruvananthapuram

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.