Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദക്ഷിണാധനം തേടി വിശ്വാമിത്രന്‍

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Oct 13, 2020, 04:12 pm IST
in Samskriti

ദാനദക്ഷിണകള്‍ക്കുള്ള സമയം അതിക്രമിച്ചുവെന്നും വാക്കു നല്‍കിയിട്ട് ഒരു മാസമായെന്നുമുള്ള വിശ്വാമിത്രന്റെ ആക്ഷേപം അതേപടി അംഗീകരിക്കാന്‍ ഹരിശ്ചന്ദ്രനായില്ല. രണ്ടാഴ്ചയല്ലേ ഇപ്പോള്‍ ആയുള്ളൂ. ഒരു മാസത്തിന് ഇനിയും പകുതി മാസം ബാക്കിയാണ്. പറഞ്ഞ സമയത്തു തന്നെ ഞാന്‍ ദക്ഷിണ പൂര്‍ത്തിയാക്കും.  

വിശ്വാമിത്രന്റെ മറുപടിയും പെട്ടെന്നായിരുന്നു. ‘എവമസ്തു മഹാരാജ ആഗമിഷ്യാമഹം പുനഃ’ (ഏതായാലും ഞാന്‍ പോയി വീണ്ടും വരാം). മഹര്‍ഷി വ്യക്തമാക്കി. ഇനിയും ഒഴിവു കഴിവുകള്‍ പറഞ്ഞ് എന്നെ പറ്റിക്കാന്‍ ശ്രമിക്കരുത്. ഇനിയും കളിപ്പിക്കാന്‍ നോക്കിയാല്‍ കടുത്തശാപം തന്നെ ഏല്‍ക്കേണ്ടി വരും.  

മഹര്‍ഷി പോയശേഷവും ഹരിശ്ചന്ദ്രന്‍ ചെറുതളര്‍ച്ചയോടെ ആലോചിച്ചു. ഇനിയും എങ്ങനെ പണമുണ്ടാക്കാനാണ്. മറ്റുള്ളവരോട് ഭിക്ഷ യാചിക്കാന്‍ മനസ്സ് അനുവദിക്കുന്നുമില്ല. മുനിയോട് വാക്കു പറയുകയും ചെയ്തു. മാര്‍ഗമൊന്നും കണ്ടുകിട്ടിയുമില്ല. ഇനി എന്തു ചെയ്യും.  

എത്രപാടുപെട്ടായാലും കടം വീട്ടണമെന്ന് ഹരിശ്ചന്ദ്ര പത്‌നിയും ഉപദേശിച്ചു. ഹേ ഭഗവന്‍, അങ്ങ് പരിഭ്രാന്തനാകാതെ. എന്നെ വിറ്റിട്ടാണെങ്കിലും ആ കടം വീട്ടാന്‍ ശ്രമിച്ചാലും. സ്‌നേഹാധിക്യത്തോടെ ഉറച്ച സ്വരത്തില്‍ ഹരിശ്ചന്ദ്ര പത്‌നി ഇതു പറഞ്ഞപ്പോള്‍, അതു കേട്ട് ഹരിശ്ചന്ദ്രന്‍ തളര്‍ന്നു പോയി. അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു.

നാട്ടുകാര്‍ക്കൊക്കെ ധനധാന്യാദികള്‍ നല്‍കി മഹത്വമേറിയ ജീവിതം നയിച്ച ഹരിശ്ചന്ദ്ര മഹാരാജന്‍ ഇപ്പോള്‍ എന്തെല്ലാം ദുരിതങ്ങളാണ് അനുഭവിക്കുന്നത്. ഇതോര്‍ത്തപ്പോള്‍ ആ മാതാവിനും വൈഷമ്യമേറി. അവരും വിഷമം താങ്ങാനാവാതെ തലകറങ്ങി വീണു. വിശപ്പും ദാഹവും താങ്ങാനാവാതെ ഹരിശ്ചന്ദ്ര പുത്രന്‍ വിലപിച്ചു. പരസ്പരം ആശ്വസിപ്പിക്കാനാവാതെ അവര്‍ വിഷമിച്ചു. ഹാ, ദൈവമേ, എന്തെല്ലാം പരീക്ഷകളാണ് നേരിടാനിരിക്കുന്നത്.  

ഇങ്ങനെ കരഞ്ഞും ഏറെ അലഞ്ഞും മാര്‍ഗം തിരഞ്ഞും ആകെ തളര്‍ന്നും കാലം മുന്നോട്ടു പോകവേ ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷി ഹരിശ്ചന്ദ്ര സന്നിധിയിലെത്തി. വിശ്വാമിത്രനെ കണ്ടതും ഹരിശ്ചന്ദ്രന്‍ വീണ്ടും തളര്‍ന്ന് ബോധം കെട്ടു. ഭാര്യയും മകനും വെപ്രാ ളത്തോടെ വിലപിച്ചു. വിശ്വാമിത്ര മഹര്‍ഷി തന്റെ കമണ്ഡലുവില്‍ നിന്നും അല്‍പം വെള്ളമെടുത്ത് ഹരിശ്ചന്ദ്രന്റെ മുഖത്ത് തളിച്ചു. വെള്ളം മുഖത്തു വീണപ്പോള്‍ ഹരിശ്ചന്ദ്രന് ബോധം വന്ന് ഉണര്‍ന്നെങ്കിലും വീണ്ടും വിശ്വാമിത്രന്റെ മുഖം ദര്‍ശിച്ച് ബോധം കെട്ടു വീണു.  

പിന്നെയും വിശ്വാമിത്രന്‍ ജലം തളിച്ച് ഹരിശ്ചന്ദ്രനെ ഉണര്‍ത്തി. എന്റെ ദക്ഷിണാധനമെവിടെ? ഇന്ന് സൂര്യന്‍ അസ്തമിക്കും മുമ്പ് എനിക്കെന്റെ ദക്ഷിണാധനം ലഭിക്കണം. അല്ലെങ്കില്‍ എന്റെ ശാപം ഏല്‍ക്കേണ്ടി വരും. ഓര്‍ത്തുകൊള്ളൂ എന്ന് പറഞ്ഞ് വിശ്വാമിത്രന്‍ വീണ്ടും യാത്രയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.