Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പറേഷന്‍ സൂര്യനെല്ലി; പാപ്പാത്തിച്ചോലയ്‌ക്ക് പിന്നാലെയുള്ള ശക്തമായ നടപടി

സൂര്യനെല്ലിയില്‍ മാറി മാറി വന്ന ഉദ്യോഗസ്ഥരെ കബളിപ്പിച്ചും പല കാരണങ്ങള്‍ പറഞ്ഞും കയ്യേറ്റക്കാര്‍ നടപടി നീട്ടികൊണ്ട് പോകുകയായിരുന്നു. 2013ല്‍ അന്നത്തെ തഹസില്‍ദാര്‍ ആണ് പട്ടയം വ്യാജമെന്ന് കണ്ടെത്തി ആദ്യം നടപടി എടുത്തത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 12, 2020, 11:01 am IST
in Kerala
കലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പിന് മുന്നില്‍ സര്‍ക്കാര്‍ ഭൂമിയെന്ന് കാട്ടി ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍

കലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പിന് മുന്നില്‍ സര്‍ക്കാര്‍ ഭൂമിയെന്ന് കാട്ടി ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍

മൂന്നാര്‍: 7 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സൂര്യനെല്ലിയിലെ കയ്യേറ്റ ഭൂമി തിരികെ പിടിക്കാന്‍ ജില്ലാ ഭരണകൂടത്തിന് ആയത്. 2017 ഏപ്രില്‍ 19ന് പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ച് നീക്കി 50 ഏക്കര്‍ കയ്യേറ്റം ഏറ്റെടുത്തതിന് പിന്നാലെയുള്ള വലിയ നടപടി കൂടിയാണിത്.  

സൂര്യനെല്ലിയില്‍ മാറി മാറി വന്ന ഉദ്യോഗസ്ഥരെ കബളിപ്പിച്ചും പല കാരണങ്ങള്‍ പറഞ്ഞും കയ്യേറ്റക്കാര്‍ നടപടി നീട്ടികൊണ്ട് പോകുകയായിരുന്നു. 2013ല്‍ അന്നത്തെ തഹസില്‍ദാര്‍ ആണ് പട്ടയം വ്യാജമെന്ന് കണ്ടെത്തി ആദ്യം നടപടി എടുത്തത്.  

പിന്നാലെ ജിമ്മി ഹൈക്കോടതിയെ സമീപിക്കുകയും സബ് കളക്ടറുടെ തീരുമാനത്തിന് കേസ് വിടുകയുമായിരുന്നു. പിന്നാലെ രേഖകള്‍ ഹാജരാക്കാന്‍ സമയം തേടിയും ഹിയറിങ്ങിന് ഹാജരാകാതെയും വര്‍ഷങ്ങള്‍ കടന്നുപോയി. തുടരെയുള്ള സബ് കളക്ടര്‍മാരുടെ മാറ്റവും നടപടിക്ക് തിരിച്ചടിയായി. മുമ്പിരുന്ന സബ് കളക്ടറുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിലവിലെ ഉദ്യോഗസ്ഥന്‍ ശക്തമായ നടപടിക്ക് ഉത്തരവിട്ടത്. ഇതാണ് കയ്യേറ്റക്കാരന് അവസാനം കൂച്ചുവിലങ്ങായത്.  

പാപ്പാത്തിചോലയില്‍ കയ്യേറ്റം നടത്തിയത് ജിമ്മിയുടെ ജേഷ്ഠനായിരുന്നു. ഈ സംഭവത്തില്‍ നടപടി വന്നത് ജന്മഭൂമി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കൈയേറ്റ ഭൂമിയിലെ കുരിശ് നീക്കി നടപടി എടുത്തതിന് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും വിമര്‍ശിച്ചിരുന്നു. കൈയേറ്റക്കാര്‍ക്ക് അനുകൂലമായി പിന്നാലെ തന്നെ അന്നത്തെ സബ് കളക്ടറെയും സ്ഥാനത്ത് നിന്ന് നീക്കി.  

കൈയേറ്റത്തിന് കുട പിടിക്കുന്ന ഇടത് സര്‍ക്കാര്‍ നിലപാടാണ് മൂന്നാര്‍ മേഖലയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരാന്‍ കാരണമാകുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തില്‍ നൂറ് കണക്കിന് ഹെക്ടര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്നത്. ചിന്നക്കനാലില്‍ 70 ഏക്കര്‍ ഭൂമി ഇതേ കുടുംബം കൈയേറി മറിച്ച് വിറ്റതുമായി ബന്ധപ്പെട്ട് നിലവില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്.  

Tags: landidukkiOperation Suryanelli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.