Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നഗരസഭയ്‌ക്ക് 5 വയസ്; ചന്തമുക്കിന്റെ വികസനസ്വപ്‌നങ്ങള്‍ക്കും

പുത്തൂര്‍-കൊട്ടാരക്കര റോഡും കൊട്ടാരക്കര-ഓയൂര്‍ റോഡുമാണ് ചന്തമുക്കില്‍ ദേശീയപാതയുമായി സംഗമിക്കുന്നത്. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 03:00 am IST
in Kollam
ചന്തമുക്കില്‍ ട്രാഫിക് ഐലന്റും ഇന്നലെ നിലംപൊത്തി

ചന്തമുക്കില്‍ ട്രാഫിക് ഐലന്റും ഇന്നലെ നിലംപൊത്തി

കൊട്ടാരക്കര: പഞ്ചായത്തിൽ നിന്നും മാറി കൊട്ടാരക്കര, നഗരസഭയായിട്ട് അഞ്ച് വര്‍ഷം, കൊട്ടാരക്കര ചന്തമുക്കിന്റെ വികസന സ്വപ്‌നങ്ങള്‍ കാറ്റില്‍പ്പറത്തി ഭരണസമിതി.  ചന്തമുക്കില്‍ ട്രാഫിക് നിയന്ത്രണത്തിന് ശേഷിച്ചിരുന്ന ട്രാഫിക് ഐലന്റും ഇന്നലെ നിലംപൊത്തി. വാഹനത്തിരക്ക് കൂടിവരുമ്പോഴും കൊട്ടാരക്കര ചന്തമുക്കിലെ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ തീര്‍ത്തും പരിതാപമാണ്. ചന്തമുക്കില്‍ സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറല്ല. കൊല്ലം-തിരുമംഗലം ദേശീയപാതയിലെ പ്രധാന ജംഗ്ഷനാണ് കൊട്ടാരക്കര ചന്തമുക്ക്.

പുത്തൂര്‍-കൊട്ടാരക്കര റോഡും കൊട്ടാരക്കര-ഓയൂര്‍ റോഡുമാണ് ചന്തമുക്കില്‍ ദേശീയപാതയുമായി സംഗമിക്കുന്നത്. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടേക്ക് പോകാനുളള വാഹനങ്ങള്‍ തിരിയുമ്പോള്‍ കുരുക്കുകൂടും. പുലമണ്‍ ജംഗ്ഷനില്‍ സിഗ്‌നല്‍ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ത്തന്നെ ഇവിടെയും സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയായില്ല. എപ്പോഴും തിരക്കേറിയ റോഡില്‍ ഒന്നോ രïോ പോലീസുകാരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇവര്‍ക്ക് കയറിനില്‍ക്കാനാണ് ട്രാഫിക് ഐലന്റ് സ്ഥാപിച്ചതെങ്കിലും സുരക്ഷിതമല്ലെന്ന കാരണത്താല്‍ ഉപയോഗിക്കിñ. അതാണ് രാവിലെ പൊളിഞ്ഞുവീണത്. എപ്പോഴും ഇതിനോട് ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉïാകും. എന്നാല്‍ ഭാഗ്യവശാല്‍ ആ സമയത്ത് ഉïായിരുന്നില്ല.  

ദേശീയപാതയും പ്രധാനറോഡുകളും സംഗമിക്കുന്ന കവലയായിട്ടും ഗതാഗത നിയന്ത്രണത്തിന് സ്ഥിരം സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയ്യാറല്ല. ഒരുവശത്ത് ആട്ടോ സ്റ്റാന്റാണ്. മറുവശത്ത് ടാറിംഗ് കഴിഞ്ഞ് വീതിയില്ലാത്ത ഇടങ്ങളുമാണ്. കൈകൊï് സിഗ്‌നല്‍ കാട്ടിയാണ് പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കുന്നത്. മഴക്കാലമായാല്‍ പോലീസുകാരും ബുദ്ധിമുട്ടിലാകും. കയറി നില്‍ക്കാന്‍ പോലും സംവിധാനങ്ങളില്ല.  

ചന്തമുക്കില്‍ ചെറിയ മഴ പെയ്താല്‍ വെള്ളക്കെട്ടാകുന്ന പതിവുമുï്. കഴിഞ്ഞ മഴയത്ത് മുട്ടൊപ്പം വെള്ളം ഉയര്‍ന്നത് യാത്രക്കാരെ നന്നായി വലച്ചു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുïെങ്കിലും ഇതും പതിവായി പണിമുടക്കും. നേരത്തെ ഷോപ്പിംഗ് കോംപ്‌ളക്‌സിന് പിന്നിലായി പൊതുശൗചാലയം ഉïായിരുന്നത് പൊളിച്ച് നീക്കിയിട്ട് പകരം സംവിധാനം ഉïാക്കിയിട്ടില്ല. തിരക്കേറിയ ചന്തയില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനവും അടുത്തകാലത്തെങ്ങും നടത്തിയിട്ടില്ല.

Tags: നഗരസഭdevelopmentBirthday
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.