Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ 106 പേര്‍ക്ക് കൂടി കൊറോണ; 114 പേര്‍ക്ക് രോഗമുക്തി, ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു

ഇതില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 4, 2020, 12:51 pm IST
in Idukki

ഇടുക്കി: ജില്ലയില്‍ ഇന്നലെ 106 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്നലെ 114 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ജില്ലയിലെ തന്നെ ഏറ്റവും വലിയ രോഗമുക്തി നിരക്ക് കൂടിയാണിത്. കഴിഞ്ഞമാസം 27ന് 94 പേര്‍ക്ക് രോഗമുക്തി ലഭിച്ചിരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ 117 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. 117 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതേ ദിവസം 93 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.  

ഇതോടെ ആകെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 4146 ആയി. 3008 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 4 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 1149 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒരു ദിവസം മാത്രമാണ് രോഗികളുടെ എണ്ണം 100ല്‍ താഴെ പോയത്. 24 മുതല്‍ ഇന്നലെ വരെ 1150 പേര്‍ക്കാണ് രോഗം വന്നത്.  

സമ്പര്‍ക്കത്തിലൂടെ രോഗബാധ: അടിമാലി സ്വദേശികള്‍(21, 33), പനംകുട്ടി വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥന്‍(52), മറയൂര്‍ സ്വദേശിനി(49), മൂന്നാര്‍ സ്വദേശിനി(52), മൂന്നാര്‍ സ്വദേശികള്‍(51, 49, 51), മൂന്നാര്‍ പഞ്ചായത്തിലെ മൂന്ന് ജീവനക്കാര്‍( 27, 30, 27), വാത്തിക്കുടി സ്വദേശി(32), വെള്ളത്തൂവല്‍ സ്വദേശിനി(48), വെള്ളത്തൂവല്‍ സ്വദേശികള്‍(15, 46, 50), അറക്കുളം സ്വദേശിനി(48), കരിമണ്ണൂര്‍ സ്വദേശി(27), കോടിക്കുളം സ്വദേശിയായ ഒരു വയസ്സുള്ള പെണ്‍കുഞ്ഞ്. കോടിക്കുളം സ്വദേശിനി(35), കുടയത്തൂര്‍ സ്വദേശി(40), മലയിഞ്ചി സ്വദേശി(36), മുളകുവള്ളി സ്വദേശി(38), കാഞ്ഞാര്‍ സ്വദേശികള്‍(84, 13), നെടുങ്കണ്ടം സ്വദേശിയായ പത്ത് വയസ്സുകാരന്‍, പാമ്പാടുംപാറ സ്വദേശി(24), കരിങ്കുന്നം സ്വദേശിനി(38), പെരുമ്പിള്ളിച്ചിറ സ്വദേശിനി(61), അരിക്കുഴ സ്വദേശി(60), തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ (50, 53, 25), നെടിയശ്ശാല സ്വദേശി(45), മണക്കാട് സ്വദേശികളായ അച്ഛനും(74) മകളും(30), തൊടുപുഴ സ്വദേശികളായ ആറുപേര്‍(16, 41, 52, 49, 46, 61), കാരിക്കോട് സ്വദേശികളായ 3 പേര്‍(24, 69, 26), മുള്ളരിങ്ങാട് സ്വദേശി(26), രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍(53, 30, 33), കുളപ്പറച്ചാല്‍ സ്വദേശിനി(31), ചക്കുപള്ളം സ്വദേശികള്‍(45, 70, 38, 48, 70), കുമളി പഞ്ചായത്തിലെ ജീവനക്കാരന്‍(45), പെരുവന്താനം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍(സ്ത്രീ 60, 6. പുരുഷന്‍ 61, 4), വള്ളക്കടവ് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍(12, 8, 65, 67, 36).

ഉറവിടം വ്യക്തമല്ലാത്തവര്‍: കൊന്നത്തടി സ്വദേശിനി(54), മൂന്നാര്‍ സ്വദേശികള്‍(28, 17, 22, 60), മലയിഞ്ചി സ്വദേശി(37), മണക്കാട് സ്വദേശി(54), കട്ടപ്പന സ്വദേശി(57), മരിയാപുരം സ്വദേശിനി(56), കുമളി പഞ്ചായത്തിലെ ജീവനക്കാരി(38), പീരുമേട് സ്വദേശികള്‍(32, 22), പെരുവന്താനം സ്വദേശി(24), വണ്ടിപ്പെരിയാര്‍ സ്വദേശിനി(61).

ജില്ലയില്‍ 25 ടൗണുകളില്‍ നിയന്ത്രണം

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ 25 ടൗണുകളില്‍ മാത്രമാണ് സിആര്‍ പിസി 144 അനുസരിച്ചു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മറ്റിടങ്ങളില്‍ സാധാരണ കൊറോണ പ്രതിരോധ നിയന്ത്രണങ്ങള്‍ മാത്രമെ ഉണ്ടാകുകയുള്ളു.

ടൗണുകള്‍: 1. അടിമാലി, 2. മൂന്നാര്‍, 3. ആനച്ചാല്‍, 4. വണ്ടിപ്പെരിയാര്‍, 5. ഏലപ്പാറ, 6. തൂക്കുപാലം, 7. കാഞ്ഞാര്‍, 8. തൊടുപുഴ, 9. കട്ടപ്പന, 10. നെടുങ്കണ്ടം, 11. കുമളി, 12. ചെറുതോണി, 13. കഞ്ഞിക്കുഴി, 14. വണ്ണപ്പുറം, 15. കരിമ്പന്‍, 16. മുരിക്കാശേരി, 17. തോപ്രാംകുടി, 18. തങ്കമണി, 19. രാജകുമാരി, 20. രാജാക്കാട്, 21. പൂപ്പാറ, 22. കരിമണ്ണൂര്‍, 23. മറയൂര്‍, 24. വട്ടവട, 25. പീരുമേട്.  

നിയന്ത്രണങ്ങള്‍: അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. എല്ലാവരും പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം. വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരും മാത്രമെ പാടുള്ളൂ. സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്‌ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്മെന്റുകളും  വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ എന്നും കളക്ടര്‍ പറഞ്ഞു.

Tags: idukkiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.