Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോഷണം പോയ പഞ്ചലോഹവിഗ്രഹം കണ്ടെടു ത്തു; ദുരൂഹത തുടരുന്നു

ലണ്ടണിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലേക്ക് കയറ്റി അയക്കാന്‍ നിര്‍മ്മിച്ചതാണ് വിഗ്രഹമെന്നും ഇവര്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 10:27 am IST
in Kerala

ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസംഅക്രമികള്‍ കവര്‍ന്ന് കൊണ്ട് പോയെന്ന് പറയപ്പെടുന്ന  പഞ്ചലോഹ വിഗ്രഹം കണ്ടെടുത്തു. നിര്‍മ്മാണ  ശാലയ്‌ക്ക് സമീപത്തുള്ള പിഐപി കനാലില്‍ നിന്നുമാണ് കണ്ടെടുത്തത്. വെള്ളമൊഴുകാതെ വര്‍ഷങ്ങളായി കാട് പിടിച്ച് കിടന്ന കനാലാണിത്.

ആക്രമിസംഘം കവര്‍ന്നതായി ഉടമകള്‍ പരാതിപ്പെട്ട പഞ്ചലോഹ വിഗ്രഹം ഉടമകളുടെ പണിശാലയ്‌ക്ക് സമീപത്ത് നിന്നു തന്നെയാണ് കണ്ടെടുത്തത്. ഇന്നലെ മൂന്നരയോടെ വിഗ്രഹം കണ്ടെടുക്കുന്നത്. കനാലിന്റെ കുഴിയില്‍ നിന്നും അവിടുത്തെ തൊഴിലാളികള്‍ തന്നെയാണ് വിഗ്രഹം കണ്ടെടുത്തത്. കാടുവെട്ടിത്തെളിക്കവേ  വിഗ്രഹം കാണുകയും  തൊഴിലാളികള്‍  വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘം വിഗ്രഹം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് കാരയ്‌ക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സില്‍ ആക്രമണം നടത്തി പഞ്ചലോഹ വിഗ്രഹം കവര്‍ന്നെന്ന് ഉടമകള്‍ പരാതിപ്പെട്ടത്.  ഇവിടുത്തെ വാഹത്തിന്റെ മൂന്‍ ഡ്രൈവറാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉടമകളായ തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവര്‍ ആരോപിച്ചിരുന്നു. രണ്ട് കാറിലും ബൈക്കിലുമായി ഇരുപതോളം പേരടങ്ങുന്ന അക്രമി സംഘം എത്തി പണിശാലയില്‍ കടന്ന് വിഗ്രഹം എടുക്കാന്‍ ശ്രമിക്കവേ അവിടെ താമസിച്ചിരുന്ന തൊഴിലാളികള്‍ തടഞ്ഞു. ഇതോടെ തൊഴിലാളികളെ ഇരുമ്പ് കൂടവും കമ്പിവടികളുമായി ആക്രമിച്ചു. വിഗ്രഹം കവര്‍ന്ന് ഓടുന്നതിനിടെ സമീപത്ത് കളരിപ്പയറ്റ് പരിശീലന കേന്ദ്രത്തിലുണ്ടായിരുന്ന തങ്ങള്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും അടിച്ച് വീഴ്‌ത്തി വിഗ്രഹവുമായി അക്രമികള്‍ കടന്നു കളഞ്ഞെന്നായിരുന്നു പരാതിപ്പെട്ടത്.

ലണ്ടണിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലേക്ക് കയറ്റി അയക്കാന്‍ നിര്‍മ്മിച്ചതാണ് വിഗ്രഹമെന്നും ഇവര്‍ പറഞ്ഞിരുന്നു. തുടക്കം മുതലേ ഉടമകളുടെ മൊഴിയും പരാതിയും പോലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സംഭവത്തില്‍  സംശയം ഉണ്ടായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ശാസ്ത്രീയമായ പരിശോധനയിലും മറ്റും സംഘര്‍ഷം നടന്നതായി പോലീസിന് സൂചന ലഭിച്ചെങ്കിലും മോഷണം നടന്നെന്നുള്ള പരാതിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ചോദ്യം ചെയ്യലുകളില്‍ പരാതി വ്യാജമെന്ന സൂചന പോലീസ് ലഭിച്ചു. തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പരാതിക്കാര്‍ക്ക് പോലീസ് സൂചന നല്‍കി. ഈ സാഹചര്യത്തിലാണ്  വിഗ്രഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഭവത്തിന്റെ  ദുരൂഹതകളുടെ ചുരുള്‍ പോലീസ് അഴിക്കുമെന്ന് ഡിവൈഎസ്പി പി. വി ബേബി, സിഐ ജോസ് മാത്യു, എസ്ഐ എസ്.വി ബിജു എന്നിവര്‍ പറഞ്ഞു.

Tags: theftStolen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

Kerala

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: രണ്ട് കോടിയോളം രൂപയുടെ അമൂല്യമായ ആഭരണം മോഷ്ടിച്ചു, പോലീസിൽ പരാതി

Kerala

കുടുംബം നോമ്പ് തുറക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.