Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തില്‍ ഭാരതീയ മാര്‍ഗം കരുപ്പിടിപ്പിക്കുന്നതില്‍ പരമേശ്വര്‍ജിയുടെ പങ്ക് നിര്‍ണ്ണായകം – ഓ.രാജഗോപാല്‍

ആശയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും എല്ലാവരെയും ഒരേ ഭാവത്തോടു കൂടി കാണാനുള്ള വ്യക്തി നൈര്‍മല്യം പരമേശ്വര്‍ജിയെ ഉയര്‍ത്തി നിര്‍ത്തി

Janmabhumi Online by Janmabhumi Online
Sep 27, 2020, 06:28 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:കേരളത്തില്‍ ഭാരതീയ മാര്‍ഗം കരുപ്പിടിപ്പിക്കുന്നതില്‍ പി. പരമേശ്വരന്റെ പങ്ക് നിര്‍ണ്ണായകം എന്ന് ഓ. രാജഗോപാല്‍ എം.എല്‍.എ. പരമേശ്വര്‍ജി ജന്മതിഥി ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഭാഗത്ത് ആശയരഹിതമായ കോണ്‍ഗ്രസ്സും മറുഭാഗത്ത് കാലഹരണപ്പെട്ട ആശയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളും അരങ്ങ് വാണ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ ഭാരതീയത കരുപ്പിടിപ്പിക്കുകയായിരുന്നു അദ്ദേഹം. നാടിനെ മുന്നോട്ട് നയിക്കാന്‍ ഏത് മാര്‍ഗമാണ് നല്ലതെന്ന് യുക്തിയുക്തം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞിരുന്നു. ഏത് വിഷയത്തിലും ഉടനെ പ്രതികരിക്കാനുള്ള ബുദ്ധി വൈഭവം പരമേശ്വര്‍ജിയെ വേറിട്ടു നിര്‍ത്തും. ഗുരുവും വഴികാട്ടിയുമായ പരമേശ്വര്‍ജി മുന്നോട്ട് വെച്ച ഭാരതീയവിചാര കേന്ദ്രവും കവടിയാര്‍ വിവേകാനന്ദ പ്രതിമയും തിരുവനന്തപുരത്തിന് മറക്കാനാകില്ല.

ദേശം മുഴുവന്‍ ശ്രദ്ധിച്ച, ആശയപരമായി അംഗീകരിച്ചവരും എതിര്‍ത്തവരും ഹൃദയം കൊണ്ട്  സ്വീകരിച്ചിരുന്ന ആളായിരുന്നു പി.പരമേശ്വര്‍ജി  അദ്ധ്യക്ഷത വഹിച്ച് ആര്‍. സഞ്ജയന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ദൈഷണിക പ്രതിഭയുടെ പ്രകാശനമാണ് ദര്‍ശന സംവാദം എന്ന കൃതി. പി. പരമേശ്വര്‍ജിയുടെ പ്രവചനങ്ങള്‍ ദാര്‍ശനികനെപ്പോലെ പിന്നീട് സംഭവിച്ചതായി  ജി.കെ. സുരേഷ്ബാബു പറഞ്ഞു. കമ്മ്യൂണിസ്റ്റിന്റെ പതനവും റഷ്യയുടെ മാറ്റവുമെല്ലാം പറഞ്ഞു വെക്കാന്‍ പരമേശ്വര്‍ജിക്ക് സാധിച്ചിരുന്നു.

ആശയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും എല്ലാവരെയും ഒരേ ഭാവത്തോടു കൂടി കാണാനുള്ള വ്യക്തി നൈര്‍മല്യം പരമേശ്വര്‍ജിയെ ഉയര്‍ത്തി നിര്‍ത്തിയിരുന്നതായി അദ്ദേഹം പറഞ്ഞുു.ചടങ്ങില്‍ ഗാനരചയിതാവ് ഓ.എസ് ഉണ്ണികൃഷ്ണന്‍, ഡോ.സി.വി ജയമണി, ഡോ.ബി.എസ് ഹരിശങ്കര്‍, കെ.വി രാജശേഖരന്‍, വി മഹേഷ്, അഡ്വ. അഞ്ജനാദേവി, വി.എസ് സജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കുകൊണ്ടു.

പരമേശ്വര്‍ജി ജന്മതിഥി ആചര്‍ണ ചടങ്ങില്‍ പി.പരമേശ്വരനും  ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടും തമ്മില്‍ നടന്ന സംവാദം ആസ്പദമാക്കി ഭാരതീയവിചാരകേന്ദ്രം സമാഹരിച്ച് കുരുക്ഷേത്ര പുന:പ്രസിദ്ധീകരിക്കുന്ന ദര്‍ശന സംവാദം എന്ന പുസ്തകം ആര്‍. സഞ്ജയനു നല്‍കി ഓ രാജഗോപാല്‍ എം.എല്‍.എ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

Tags: parameswarjirajagopal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പരമേശ്വര്‍ജിയുടെ പെരുമ

Parivar

രാധ രാജഗോപാല്‍ അന്തരിച്ചു

Literature

‘കൈനിക്കര സ്വപ്‌നത്തില്‍ ആവശ്യപ്പെട്ടു; മൂകാംബിക ദേവി ആയുസ്സ് നീട്ടി’; ‘ശ്രീരാമചരിതമാനസം’ മലയാളത്തിലായതിന്റെ മനസ്സു തുറന്ന് സി ജി

Varadyam

സേവാഭാരതിയുടെ രാജഗോപാല്‍

Kerala

അനുഭവ സമ്പത്തുള്ള വ്യക്തിത്വം; കുമ്മനത്തിന്റെ സേവനം സമൂഹത്തിന് അനിവാര്യം: ഒ.രാജഗോപാല്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies