Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഭരണങ്ങള്‍ വിറ്റാണ് കേസ് നടത്തുന്നതെന്ന് അനില്‍ അംബാനി

ഒന്നിലധികം കാറുകള്‍ തനിക്കില്ല. റോള്‍സ് റോയിസ് ഉള്‍പ്പെടെ മുന്തിയ ഇനം കാറുകളുടെ നിര തന്നെ സ്വന്തമായി ഉണ്ടെന്ന എതിര്‍ ഭാഗം വക്കീലിന്റെ ആരോപണത്തിന് അതെല്ലാം മാധ്യമങ്ങളില്‍ വരുന്ന നിറംപിടിപ്പിച്ച കെട്ടുകഥകള്‍ മാത്രമാണെന്നാണ് അനില്‍ അംബാനി മറുപടി നല്‍കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 27, 2020, 01:46 pm IST
in India

ലണ്ടന്‍: സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് കേസ് നടത്തുന്നതെന്ന് പ്രമുഖ വ്യവസായി അനില്‍ അംബാനി. ചൈനീസ് ബാങ്ക് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ നല്‍കിയ കേസില്‍ വാദം നടക്കുന്നതിനിടെയാണ് അനില്‍ അംബാനി തന്റെ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിനിടയില്‍ 9.9 കോടി വിലയുള്ള ആഭരണങ്ങള്‍ വിറ്റുവെന്നും ഇനി കൈവശം ആഭരണങ്ങള്‍ ഒന്നും തന്നെ ശേഷിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. താന്‍ ഒരു സാധാരണ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്.

ഒന്നിലധികം കാറുകള്‍ തനിക്കില്ല. റോള്‍സ് റോയിസ് ഉള്‍പ്പെടെ മുന്തിയ ഇനം കാറുകളുടെ നിര തന്നെ സ്വന്തമായി  ഉണ്ടെന്ന എതിര്‍ ഭാഗം വക്കീലിന്റെ ആരോപണത്തിന് അതെല്ലാം മാധ്യമങ്ങളില്‍ വരുന്ന നിറംപിടിപ്പിച്ച കെട്ടുകഥകള്‍ മാത്രമാണെന്നാണ് അനില്‍ അംബാനി മറുപടി നല്‍കിയത്.

 കഴിഞ്ഞ മേയ് 22 നാണ് ചൈനീസ് ബാങ്കിന് 5281 കോടി രൂപ നഷ്ടപരിഹാരമായും എഴു കോടി രൂപ നിയമപരമായ ചെലവുകള്‍ക്കായും നല്‍കാന്‍ ലണ്ടന്‍ കോടതി ഉത്തരവിട്ടത്. ജൂണ്‍ 12ന് മുമ്പ് ഈ തുക നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ തുക നല്‍കാതെ വന്നതോടെ  ജൂണ്‍ 15ന് അനില്‍ അംബാനിയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഹര്‍ജി ചൈനീസ് ബാങ്ക് ലണ്ടന്‍ കോടതിയില്‍ നല്‍കി. ജൂണ്‍ 29ന് അനില്‍ അംബാനിയുടെ ലോകം മുഴുവനുമുള്ള സ്വത്തുവിവരങ്ങള്‍ നല്‍കാന്‍ ലണ്ടന്‍ കോടതി ഉത്തരവിട്ടു. ഇത് പ്രകാരമുള്ള കോടതി വിചാരണയാണ് ഇന്നലെ നടന്നത്.  

അനില്‍ അംബാനി ഇന്ത്യയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ലണ്ടന്‍ കോടതിയില്‍ വിചാരണയില്‍ പങ്കെടുത്തത്. അമ്മയില്‍ നിന്ന് നിന്നും കടമായി വാങ്ങിച്ച 500 കോടി രൂപയും മകനില്‍ നിന്നു വാങ്ങിച്ച 310 കോടി രൂപയും തന്റെ ബാധ്യതാ പട്ടികയില്‍ ഉണ്ടെന്ന് അംബാനി കോടതിയെ ധരിപ്പിച്ചു. 50 ലക്ഷം രൂപയോളം റിലയന്‍സിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുമായി കടം വാങ്ങിയിട്ടുണ്ട്. റിലയന്‍സില്‍ തനിക്കുള്ള 12 മില്യണ്‍ ഓഹരികള്‍ ഉപയോഗശൂന്യമാണെന്നും കുടുംബട്രസ്റ്റ് ഉള്‍പ്പെടെയുള്ള ലോകത്തെ ആര്‍ക്കും ഈ ഷെയറുകള്‍ വാങ്ങിക്കാന്‍ താത്പര്യമില്ലെന്നും അംബാനി പറഞ്ഞു.  

 ഭാര്യ ടീന അംബാനിക്ക് സ്വന്തമായി 11 ലക്ഷം ഡോളറിന്റെ കരകൗശല വസ്തുക്കള്‍ സ്വന്തമായുണ്ടല്ലോയെന്ന എതിര്‍ ഭാഗം വക്കീലിന്റെ ചോദ്യത്തിന് അതെല്ലാം ഭാര്യയുടെ സ്വകാര്യ സ്വത്തുക്കളാണെന്നുമാണ് അംബാനിയുടെ വാദം. റിലയന്‍സ് സ്ഥാപനങ്ങളില്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിന് താനിതുവരെ യാതൊരു പണവും ഈടാക്കിയിട്ടില്ലെന്ന് അംബാനി പറയുന്നു. ഇനി തുടര്‍ന്നും പണം ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്വകാര്യ ഹെലികോപ്റ്ററിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഉപയോഗിക്കാത്തതു കൊണ്ട് താനതിന് പണം നല്‍കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം കമ്പനി ആവശ്യങ്ങള്‍ക്കുള്ളതാണ്.

 ഭാര്യക്കു സമ്മാനമായി നല്‍കിയ ലക്ഷ്വറി വാഹനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അതെന്നും താനിന്നു വരെ ഉപയോഗിച്ചിട്ടില്ലെന്നുമാണ് അനില്‍ പറഞ്ഞത്. കഴിഞ്ഞ എട്ടു മാസമായി താമസിക്കുന്ന വീട്ടിലെ വൈദ്യുത ബില്ലിനത്തില്‍ 60 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.  

 ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സിയല്‍ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്‍ട്ട്-ഇന്‍പോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്‌മെന്റ് ബാങ്ക് എന്നീ മൂന്നു ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ധനകാര്യ നിയമ പ്രകാരമുള്ള നടപടികള്‍ ആണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)
India

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

India

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.