Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡല്‍ഹി കലാപത്തിന് പിന്നില്‍ സിപിഎം; ലക്ഷ്യം ട്രംമ്പിന്റെ സന്ദര്‍ശനം; ഗൂഢാലോചന നടത്തിയത് യെച്ചൂരിയെന്ന് അറസ്റ്റിലായവര്‍; പ്രതിചേര്‍ത്ത് പോലീസ്

സീതാറാം യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവും മുന്‍ ആപ്പ് നേതാവുമായ യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരും സപ്ലിമെന്ററി കുറ്റപത്രത്തില്‍ പ്രതികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 10:09 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദല്‍ഹി പോലീസ് പ്രതിചേര്‍ത്തു. കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് യെച്ചൂരിയെ മുഖ്യ ഗൂഢാലോചനക്കാരനായി വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ അരങ്ങേറിയ കലാപങ്ങളിലെ ഇടതു സംഘടനകളുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കേസില്‍ അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് യെച്ചൂരിയെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.

സീതാറാം യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവും മുന്‍ ആപ്പ് നേതാവുമായ യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരും സപ്ലിമെന്ററി കുറ്റപത്രത്തില്‍ പ്രതികളാണ്.  

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും കലാപകേസിലെ പ്രതികളുമായ ദേവാംഗന കലിത, നതാഷ നര്‍വാള്‍, ജാമിയാ മിലിയയിലെ വിദ്യാര്‍ത്ഥിനി ഗുല്‍ഫിഷ ഫാത്തിമ എന്നിവര്‍ക്കെതിരായ കേസിലെ കുറ്റപത്രത്തിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പ്രേരണയാലാണ് സംഘര്‍ഷങ്ങളുണ്ടായതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ നിര്‍ണ്ണായക മൊഴി.

കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെയും കീഴിലുള്ള ദല്‍ഹി പോലീസിന്റെ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന് യെച്ചൂരി പ്രതികരിച്ചു. പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി ജെഎന്‍യു, ജാമിയാ മിലിയ സര്‍വ്വകലാശാലകളിലെ ഇടത്-ഇസ്ലാമിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ച പ്രക്ഷോഭം കലാപത്തിലേക്ക് തിരിഞ്ഞതോടെ രാജ്യതലസ്ഥാനം ദിവസങ്ങളോളം സംഘര്‍ഷഭരിതമായിരുന്നു. ദല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള കലാപമായി പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം മാറിയതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി അന്നുമുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.  

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫെബ്രുവരിയിലെ ദല്‍ഹി സന്ദര്‍ശനം ലക്ഷ്യമിട്ട് ഇടതു ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണത്തിലാണ് കലാപത്തിന് തുടക്കമെന്ന ആക്ഷേപങ്ങള്‍ക്ക് ശക്തിപകരുന്നതാണ് യെച്ചൂരിയെ പ്രതിചേര്‍ത്ത ദല്‍ഹി പോലീസ് നടപടി. 54 പേരാണ് ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ ദല്‍ഹിയില്‍ കൊല്ലപ്പെട്ടത്.

Tags: ദല്‍ഹി കലാപംdelhi riotdelhicpimsitaram yechurydelhi riots
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

പുതിയ വാര്‍ത്തകള്‍

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.