Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

കലയ്‌ക്കു സമര്‍പ്പിച്ച ജീവിതം

സംഗീതത്തെ മാത്രം പ്രണയിച്ച് നിത്യബ്രഹ്മചാരിയായി കലയെ ഉപാസിച്ചു. സാധാരണ കലാകാരന്മാരില്‍ കാണാത്ത ഒരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ഒരു അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ (എസ്ഇസഡ്‌സിസി) ഡയറക്ടറായി സാംസ്‌കാരിക വകുപ്പ് നിയോഗിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 7, 2020, 12:42 pm IST
in Music

കലയ്‌ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച, നിശബ്ദനായ കലോപാസകന്‍-ഇന്നലെ അന്തരിച്ച മൃദംഗ വിദ്വാന്‍ പ്രൊഫ. ബാലസു്രബഹ്മണ്യനെ അങ്ങിനെ വിശേഷിപ്പിക്കാം. ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം മൃദംഗത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ബാലസുബ്രഹ്മണ്യം എപ്പോഴും ഒരു കാര്യം പറഞ്ഞിരുന്നു, ആദ്യത്തെ പരിഗണന എപ്പോഴും കലയ്‌ക്കും കലാകാരന്മാര്‍ക്കും വേണ്ടിയുള്ളതാണെന്ന്.  

സംഗീതത്തെ മാത്രം പ്രണയിച്ച് നിത്യബ്രഹ്മചാരിയായി കലയെ ഉപാസിച്ചു. സാധാരണ കലാകാരന്മാരില്‍ കാണാത്ത ഒരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ഒരു അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ (എസ്ഇസഡ്‌സിസി) ഡയറക്ടറായി സാംസ്‌കാരിക വകുപ്പ് നിയോഗിച്ചത്.  

അദ്ദേഹം ചാര്‍ജെടുത്തതിനുശേഷം വലിയ മാറ്റങ്ങളാണ് എസ്ഇസഡ്‌സിസിയില്‍ ഉണ്ടായത്. 25 ഏക്കറോളം വരുന്ന തഞ്ചാവൂരിലുള്ള വലിയ കോമ്പൗണ്ടില്‍ല്‍തകര്‍ന്ന ഗണപതിക്ഷേത്രമുണ്ടായിരുന്നു. ഈ ക്ഷേത്രം പുനരുദ്ധാരണം  ചെയ്താണ് അദ്ദേഹത്തിന്റെ ഡയറക്ടര്‍ എന്ന ചുമതല നിര്‍വഹിച്ചു തുടങ്ങിയത്. നിത്യപൂജയും ഭജനയും വഴിപാടും എല്ലാം തുടങ്ങി. ക്ഷേത്രകാര്യങ്ങള്‍ക്ക് പൂജാരിയെയും നിയമിച്ചു. രാഷ്‌ട്രീയ ഇടപെടല്‍കൊണ്ടും ദല്ലാളന്മാരുടെ ഭരണംകൊണ്ടും ഇഴഞ്ഞുനീങ്ങിയ എസ്ഇസഡ്‌സിസിയെ പടിപടിയായി പുരോഗമനത്തിലേക്ക് നയിച്ചു. രണ്ടായിരത്തോളം നാടന്‍ കലാകാരന്മാര്‍ പങ്കെടുത്ത ഒരു മഹാസമ്മേളനം കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെയും കലാകാരന്മാര്‍ക്ക് ദുരിതം കുറയ്‌ക്കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കി. ‘സാധന’എന്ന പേരില്‍ കലാകാരന്മാരെ പരിശീലിപ്പിക്കുവാന്‍ വേണ്ടി ഒരു സംവിധാനം അവിടെ നടപ്പാക്കിവരികയായിരുന്നു.  

എറണാകുളം തപസ്യ യൂണിറ്റിന്റെ ഒരു ആദ്യകാല പ്രവര്‍ത്തകനായിരുന്നു പ്രൊഫ. സുബ്രഹ്മണ്യം. തപസ്യയുടെ ‘സാരസ്വത നിധി’ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന തപസ്യ 44-ാം വാര്‍ഷികത്തില്‍ പങ്കെടുത്തു സംസാരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തപസ്യയുടെ കൂടെ ചേര്‍ന്ന് കേരളത്തില്‍ പരിപാടി നടത്തി. ഇന്റര്‍നാഷണല്‍ ഫോക് ഫെസ്റ്റിവല്‍, ഓണംപൊന്നോണം 2019, ഓണം പൊന്നോണം 2020 തുടങ്ങിയവയില്‍ സഹകരിച്ചു.

കെ. ലക്ഷ്മീനാരായണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.