Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതിയ കൂട്ടില്‍ കുവി; പ്രിയദര്‍ശിനിയും കസ്തൂരിയും അവളുടെ സ്വകാര്യ ദു: ഖം

കുവിയുടെ ഉടമസ്ഥരായ കുടുംബത്തിലെ ധനുഷ്‌കയുടെ അമ്മയേയും ചേച്ചിയേയും ഇനിയും കണ്ടെത്താനായിട്ടില്ല. കസ്തൂരി, പ്രിയദര്‍ശിനി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തെരച്ചില്‍ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഇപ്പോഴും തുടരുകയാണ്.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Sep 6, 2020, 11:24 am IST
in Kerala
കുവി അജിത്തിനൊപ്പം പരിശീലനത്തിനിടെ

കുവി അജിത്തിനൊപ്പം പരിശീലനത്തിനിടെ

FacebookTwitterWhatsAppTelegramLinkedinEmail

­

മൂന്നാര്‍: പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്ന് കളിക്കൂട്ടുകാരി ധനുഷ്‌ക(2) യുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ മലയാളികളുടെ എല്ലാം കണ്ണീരായി മാറിയിരുന്നു. ഒരു വയസുകാരിയായ കുവിയെന്ന് പെണ്‍നായ ഇന്ന് ഇടുക്കി പോലീസ് ഡോദ് സ്‌ക്വാഡിന്റെ കെട്ടിടത്തിലാണ് കഴിയുന്നത്. കുവിയുടെ ഒറ്റപ്പെടല്‍ കണ്ട മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ നായയെ ദത്തെടുക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു.

എന്നാല്‍ കുവിയുടെ ഉടമസ്ഥരായ കുടുംബത്തിലെ ധനുഷ്‌കയുടെ അമ്മയേയും ചേച്ചിയേയും ഇനിയും കണ്ടെത്താനായിട്ടില്ല. കസ്തൂരി(26), പ്രിയദര്‍ശിനി(7) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തെരച്ചില്‍ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഇപ്പോഴും തുടരുകയാണ്. അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മുത്തശ്ശി കറുപ്പായി മാത്രമാണ് ഈ കുടുംബത്തില്‍ ജീവനോടെയുള്ളത്.  

ഭക്ഷണം നന്നായി കഴിക്കുന്നതായും പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മരുന്നുകളും വാക്സിനേഷനും നല്‍കിയതായും ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനായ സിപിഒ അജിത് മാധവന്‍ ജന്മഭൂമിയോട് പറഞ്ഞു.  

പുറത്ത് പ്രത്യേകം ഒരുക്കിയ കൂട്ടിലാണ് കഴിയുന്നത്. രണ്ട് ദിവസം മുമ്പ് നായക്ക് പരിശീലനം നല്‍കുന്നത് ആരംഭിച്ചു. ഹീല്‍ വോക്ക്(ട്രയിനര്‍മാര്‍ക്കൊപ്പം നടക്കുക) കുവി നന്നായി ചെയ്യുന്നതായും ബോളൊക്കെ എറിഞ്ഞ് കൊടുത്താന്‍ പിന്നാലെ ഓടുമെന്നും നല്ല ആക്ടീവാണ് നായയെന്നും അജിത്ത് പറയുന്നു.  

എന്നാല്‍ ഔദ്യോഗികമായി ട്രയിനിങ്ങ് നല്‍കുന്നതിനും ഡോഗ് സ്‌ക്വാഡിലേക്ക് എടുക്കുന്ന കാര്യത്തിലും നിലവില്‍ തീരുമാനമില്ല. നല്ല ആഹാരവും സംരക്ഷണവും നല്‍കി വളര്‍ത്തുന്നതിന് മാത്രമാണ് നിലവിലെ നിര്‍ദേശം. സാധാരയായി ഇത്തരത്തില്‍ നാടന്‍ നായകളെ ഡോഗ് സ്‌ക്വാഡിലേക്ക് എടുത്ത ചരിത്രവുമില്ല. ഡോഗ് സ്‌ക്വാഡിന്റെ ഇന്‍ചാര്‍ജ് എസ്ഐ റോയി തോമസ്, ഉദ്യോഗസ്ഥരായ അജിത്ത്, സാബു പി.സി. തുടങ്ങിയവരാണ് നായയുടെ മേല്‍നോട്ടച്ചുമതല നിര്‍വഹിക്കുന്നത്. മാറിയ സാഹചര്യത്തില്‍ സന്തുഷ്ടവതിയായി തുടരുകയാണ് കുവി…..

Tags: dogപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവുനായ ആക്രമണത്തെ ചൊല്ലി കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിഷേധം

Kerala

ഇടുക്കിയില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

Kerala

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

Vicharam

പ്രാണനാണ്, കടിച്ചെടുക്കരുത്…

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies