Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെട്ടിമുടി ദുരന്തം നടന്ന് ഒരുമാസം; ദുഖം താങ്ങാനാകാതെ കുട്ടികള്‍, മതിയായ താമസ സൗകര്യമോ നല്ല ഭക്ഷണമോ പഠന സൗകര്യമോ ഇല്ല

ഒരു മുറിയില്‍ താമസിക്കുന്നത് 17 പേര്‍ വരെ, സൗകര്യമുള്ള താമസസ്ഥലം പോലും അധികൃതരും കമ്പനിയും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ നേതൃത്വത്തില്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയും ഇരയായ 37 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം കൗണ്‍സിലിങ് നല്‍കിയത്.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Sep 2, 2020, 09:19 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ദുരന്തം നടന്ന് ഒരു മാസം ആകുമ്പോഴും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍. എല്ലാ സൗകര്യമൊരുക്കിയെന്ന് കണ്ണന്‍ദേവന്‍ കമ്പനിയും ജില്ലാ ഭരണകൂടവും പറയുമ്പോഴും കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം നല്‍കിയ കൗണിസിലിങ്ങിലൂടെ പുറത്ത് വരുന്നത് മറിച്ചുള്ള വിവരങ്ങള്‍.

കുട്ടികള്‍ക്ക് താമസ സൗകര്യമോ സുരക്ഷിതമായി കിടക്കാനുള്ള മുറികളോ നല്ല ഭക്ഷണമോ പഠന സൗകര്യമൊ പോലും ഒരുക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് ആയിട്ടില്ല. കമ്പനി വിവിധയിടങ്ങളിലായി വീടുകള്‍ അനുവദിച്ചെന്ന് പറയുമ്പോഴും കുട്ടികളെല്ലാം കഴിയുന്നത് ബന്ധുക്കളുടെ വീട്ടില്‍. പ്രിയ സുഹൃത്തുകളേയും ബന്ധുക്കളേയും നഷ്ടപ്പെട്ട കടുത്ത വേദന ഉള്ളിലടക്കിയാണ് ഒരോ നിമിഷവും ഇവര്‍ തള്ളി നീക്കുന്നത്.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ നേതൃത്വത്തില്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയും ഇരയായ 37 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം കൗണ്‍സിലിങ് നല്‍കിയത്. ഇതില്‍ കുട്ടികള്‍ വലിയ മാനസിക സംഘര്‍ഷവും അതീവ ദുഖവും അനുഭവിക്കുന്നതായി വ്യക്തമായതായി ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.ജി. ഗീത പറഞ്ഞു. മുമ്പ് സ്‌കൂളധികരും കൗണ്‍സിലിങ് നല്‍കിയിരുന്നു. സര്‍വ ശിക്ഷ അഭിയാന്റെ നേതൃത്വത്തിലാണ് കൗണ്‍സിലിങ്ങ് ഒരുക്കിയത്.  

ഗ്രൂപ്പ് ആയി എന്റര്‍ടെയ്‌മെന്റ് പരപാടിയായാണ് കൗണ്‍സിലിങ് നടത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചിരുന്നു. തുടര്‍ പഠനത്തിന്റെ കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കുട്ടികളില്‍ പലരും സൗഹൃദങ്ങളെല്ലാം നഷ്ടപ്പെട്ട് മാറിയാണ് താമസിക്കുന്നത്. ഇതിനൊപ്പം ഒപ്പമുണ്ടായിരുന്ന പലരും മരണമടഞ്ഞു. ഇത് കുഞ്ഞുമനസുകളില്‍ ആഴത്തില്‍ നോവുണ്ടാക്കിയിട്ടുണ്ട്. അപകടത്തിന്റെ നേര്‍ചിത്രം നോക്കി കണ്ട കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. രാത്രിയുണ്ടായ അപകടം പുറലോകത്തെ അറിയാന്‍ വൈകിയതിനാല്‍ തങ്ങളുടെ കണ്‍മുന്നില്‍ പ്രിയ ബന്ധുക്കള്‍ മരിക്കുന്നതും കുട്ടികളില്‍ പലരും നേരില്‍ കണ്ടും. രാവിലെ വരെ പലര്‍ക്കും ജീവനുണ്ടായിരുന്നതായും നേരത്തെ രക്ഷിക്കാന്‍ ആളുകള്‍ വന്നിരുന്നെങ്കിലും പലരും രക്ഷപ്പെടുമായിരുന്നെന്നും കുട്ടികള്‍ പറയുന്നു.

ഇതിനൊപ്പം രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതും അപകടത്തിന്റെ തീവ്രതയും കണ്ട കുട്ടികള്‍ വലിയ ദുഖത്തിലാണ്. 4 കുട്ടികളാണ് രക്ഷിതാക്കള്‍ നഷ്ടപ്പെട്ടത്. ഇവരടക്കം പലരും ഇപ്പോള്‍ ബന്ധുവീടുകളിലാണ് താമസം. സമാനമായി തന്നെ ലയങ്ങളില്‍. ഒരു മുറിയുള്ള ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ അടക്കം 17 പേര്‍ വരെയാണ് താമസിക്കുന്നത്. യാതൊരു സൗകര്യവുമില്ലാത്തതും ഇത്തരത്തില്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നത് ഇവരില്‍ കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുട്ടികള്‍ക്ക് യാത്ര പോയാല്‍ കൊള്ളാമെന്ന ആഗ്രവും പ്രകടപിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു. താമസ സൗകര്യമടക്കമുള്ള പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടറെ വിവരങ്ങള്‍ അറിയിക്കും. കുട്ടികളുടെ തുടര്‍ പഠനവും സാമ്പത്തിക സഹായം പ്രഖ്യപിച്ചിരിക്കുന്നതും എന്ന് ലഭിക്കുമെന്നത് പോലും വ്യക്തതയില്ല.

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യവും ഇതുവരെ ഒരുക്കാനായിട്ടില്ല. സ്ഥലവും വീടും ഒരുക്കുന്നത് വരെ കുട്ടികളുടെ ജീവിതം എങ്ങനെ നീങ്ങുമെന്നതും പ്രശ്‌നമാണ്. സ്ഥിരമായി കുട്ടികള്‍ക്ക് വേണ്ട സൗകര്യമൊരുക്കുകയാണ് അടിസ്ഥാനമായി വേണ്ടതെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.  

Tags: childrenപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികള്‍ അറിവില്ലായ്മ കൊണ്ട് പോക്സോ കേസുകളില്‍ വന്നുപെടുന്നത് ഒഴിവാക്കാന്‍ ബോധവത്ക്കരണം

India

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

Kerala

കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് 2 കുട്ടികള്‍ കടന്നു, കടന്നത് ജീവനക്കരെ കത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷം

Kerala

പറമ്പിലെ കൂണ്‍ പാചകംചെയ്ത് കഴിച്ചു; 12-ഉം 17-ഉം വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ ആറുപേർ ആശുപത്രിയിൽ

Kerala

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം: അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കണമെന്ന് ശുപാര്‍ശ

ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധി:ഡോ. ഹാരിസ് സത്യസന്ധൻ; പറഞ്ഞതെല്ലാം പരിശോധിക്കും: ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

കൊല്‍ക്കത്തയിൽ നിയമ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവം : സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചു

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies