Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി ദുരന്തം നടന്ന് ഒരുമാസം; ദുഖം താങ്ങാനാകാതെ കുട്ടികള്‍, മതിയായ താമസ സൗകര്യമോ നല്ല ഭക്ഷണമോ പഠന സൗകര്യമോ ഇല്ല

ഒരു മുറിയില്‍ താമസിക്കുന്നത് 17 പേര്‍ വരെ, സൗകര്യമുള്ള താമസസ്ഥലം പോലും അധികൃതരും കമ്പനിയും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ നേതൃത്വത്തില്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയും ഇരയായ 37 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം കൗണ്‍സിലിങ് നല്‍കിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 2, 2020, 09:19 am IST
in Kerala

ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ദുരന്തം നടന്ന് ഒരു മാസം ആകുമ്പോഴും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍. എല്ലാ സൗകര്യമൊരുക്കിയെന്ന് കണ്ണന്‍ദേവന്‍ കമ്പനിയും ജില്ലാ ഭരണകൂടവും പറയുമ്പോഴും കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം നല്‍കിയ കൗണിസിലിങ്ങിലൂടെ പുറത്ത് വരുന്നത് മറിച്ചുള്ള വിവരങ്ങള്‍.

കുട്ടികള്‍ക്ക് താമസ സൗകര്യമോ സുരക്ഷിതമായി കിടക്കാനുള്ള മുറികളോ നല്ല ഭക്ഷണമോ പഠന സൗകര്യമൊ പോലും ഒരുക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് ആയിട്ടില്ല. കമ്പനി വിവിധയിടങ്ങളിലായി വീടുകള്‍ അനുവദിച്ചെന്ന് പറയുമ്പോഴും കുട്ടികളെല്ലാം കഴിയുന്നത് ബന്ധുക്കളുടെ വീട്ടില്‍. പ്രിയ സുഹൃത്തുകളേയും ബന്ധുക്കളേയും നഷ്ടപ്പെട്ട കടുത്ത വേദന ഉള്ളിലടക്കിയാണ് ഒരോ നിമിഷവും ഇവര്‍ തള്ളി നീക്കുന്നത്.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ നേതൃത്വത്തില്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയും ഇരയായ 37 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം കൗണ്‍സിലിങ് നല്‍കിയത്. ഇതില്‍ കുട്ടികള്‍ വലിയ മാനസിക സംഘര്‍ഷവും അതീവ ദുഖവും അനുഭവിക്കുന്നതായി വ്യക്തമായതായി ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.ജി. ഗീത പറഞ്ഞു. മുമ്പ് സ്‌കൂളധികരും കൗണ്‍സിലിങ് നല്‍കിയിരുന്നു. സര്‍വ ശിക്ഷ അഭിയാന്റെ നേതൃത്വത്തിലാണ് കൗണ്‍സിലിങ്ങ് ഒരുക്കിയത്.  

ഗ്രൂപ്പ് ആയി എന്റര്‍ടെയ്‌മെന്റ് പരപാടിയായാണ് കൗണ്‍സിലിങ് നടത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചിരുന്നു. തുടര്‍ പഠനത്തിന്റെ കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കുട്ടികളില്‍ പലരും സൗഹൃദങ്ങളെല്ലാം നഷ്ടപ്പെട്ട് മാറിയാണ് താമസിക്കുന്നത്. ഇതിനൊപ്പം ഒപ്പമുണ്ടായിരുന്ന പലരും മരണമടഞ്ഞു. ഇത് കുഞ്ഞുമനസുകളില്‍ ആഴത്തില്‍ നോവുണ്ടാക്കിയിട്ടുണ്ട്. അപകടത്തിന്റെ നേര്‍ചിത്രം നോക്കി കണ്ട കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. രാത്രിയുണ്ടായ അപകടം പുറലോകത്തെ അറിയാന്‍ വൈകിയതിനാല്‍ തങ്ങളുടെ കണ്‍മുന്നില്‍ പ്രിയ ബന്ധുക്കള്‍ മരിക്കുന്നതും കുട്ടികളില്‍ പലരും നേരില്‍ കണ്ടും. രാവിലെ വരെ പലര്‍ക്കും ജീവനുണ്ടായിരുന്നതായും നേരത്തെ രക്ഷിക്കാന്‍ ആളുകള്‍ വന്നിരുന്നെങ്കിലും പലരും രക്ഷപ്പെടുമായിരുന്നെന്നും കുട്ടികള്‍ പറയുന്നു.

ഇതിനൊപ്പം രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതും അപകടത്തിന്റെ തീവ്രതയും കണ്ട കുട്ടികള്‍ വലിയ ദുഖത്തിലാണ്. 4 കുട്ടികളാണ് രക്ഷിതാക്കള്‍ നഷ്ടപ്പെട്ടത്. ഇവരടക്കം പലരും ഇപ്പോള്‍ ബന്ധുവീടുകളിലാണ് താമസം. സമാനമായി തന്നെ ലയങ്ങളില്‍. ഒരു മുറിയുള്ള ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ അടക്കം 17 പേര്‍ വരെയാണ് താമസിക്കുന്നത്. യാതൊരു സൗകര്യവുമില്ലാത്തതും ഇത്തരത്തില്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നത് ഇവരില്‍ കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുട്ടികള്‍ക്ക് യാത്ര പോയാല്‍ കൊള്ളാമെന്ന ആഗ്രവും പ്രകടപിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു. താമസ സൗകര്യമടക്കമുള്ള പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടറെ വിവരങ്ങള്‍ അറിയിക്കും. കുട്ടികളുടെ തുടര്‍ പഠനവും സാമ്പത്തിക സഹായം പ്രഖ്യപിച്ചിരിക്കുന്നതും എന്ന് ലഭിക്കുമെന്നത് പോലും വ്യക്തതയില്ല.

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യവും ഇതുവരെ ഒരുക്കാനായിട്ടില്ല. സ്ഥലവും വീടും ഒരുക്കുന്നത് വരെ കുട്ടികളുടെ ജീവിതം എങ്ങനെ നീങ്ങുമെന്നതും പ്രശ്‌നമാണ്. സ്ഥിരമായി കുട്ടികള്‍ക്ക് വേണ്ട സൗകര്യമൊരുക്കുകയാണ് അടിസ്ഥാനമായി വേണ്ടതെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.  

Tags: childrenപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.