Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെട്ടിമുടി ദുരന്തം നടന്ന് ഒരുമാസം; ദുഖം താങ്ങാനാകാതെ കുട്ടികള്‍, മതിയായ താമസ സൗകര്യമോ നല്ല ഭക്ഷണമോ പഠന സൗകര്യമോ ഇല്ല

ഒരു മുറിയില്‍ താമസിക്കുന്നത് 17 പേര്‍ വരെ, സൗകര്യമുള്ള താമസസ്ഥലം പോലും അധികൃതരും കമ്പനിയും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ നേതൃത്വത്തില്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയും ഇരയായ 37 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം കൗണ്‍സിലിങ് നല്‍കിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 2, 2020, 09:19 am IST
inKerala

ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ദുരന്തം നടന്ന് ഒരു മാസം ആകുമ്പോഴും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍. എല്ലാ സൗകര്യമൊരുക്കിയെന്ന് കണ്ണന്‍ദേവന്‍ കമ്പനിയും ജില്ലാ ഭരണകൂടവും പറയുമ്പോഴും കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം നല്‍കിയ കൗണിസിലിങ്ങിലൂടെ പുറത്ത് വരുന്നത് മറിച്ചുള്ള വിവരങ്ങള്‍.

കുട്ടികള്‍ക്ക് താമസ സൗകര്യമോ സുരക്ഷിതമായി കിടക്കാനുള്ള മുറികളോ നല്ല ഭക്ഷണമോ പഠന സൗകര്യമൊ പോലും ഒരുക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് ആയിട്ടില്ല. കമ്പനി വിവിധയിടങ്ങളിലായി വീടുകള്‍ അനുവദിച്ചെന്ന് പറയുമ്പോഴും കുട്ടികളെല്ലാം കഴിയുന്നത് ബന്ധുക്കളുടെ വീട്ടില്‍. പ്രിയ സുഹൃത്തുകളേയും ബന്ധുക്കളേയും നഷ്ടപ്പെട്ട കടുത്ത വേദന ഉള്ളിലടക്കിയാണ് ഒരോ നിമിഷവും ഇവര്‍ തള്ളി നീക്കുന്നത്.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ നേതൃത്വത്തില്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയും ഇരയായ 37 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം കൗണ്‍സിലിങ് നല്‍കിയത്. ഇതില്‍ കുട്ടികള്‍ വലിയ മാനസിക സംഘര്‍ഷവും അതീവ ദുഖവും അനുഭവിക്കുന്നതായി വ്യക്തമായതായി ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.ജി. ഗീത പറഞ്ഞു. മുമ്പ് സ്‌കൂളധികരും കൗണ്‍സിലിങ് നല്‍കിയിരുന്നു. സര്‍വ ശിക്ഷ അഭിയാന്റെ നേതൃത്വത്തിലാണ് കൗണ്‍സിലിങ്ങ് ഒരുക്കിയത്.  

ഗ്രൂപ്പ് ആയി എന്റര്‍ടെയ്‌മെന്റ് പരപാടിയായാണ് കൗണ്‍സിലിങ് നടത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചിരുന്നു. തുടര്‍ പഠനത്തിന്റെ കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കുട്ടികളില്‍ പലരും സൗഹൃദങ്ങളെല്ലാം നഷ്ടപ്പെട്ട് മാറിയാണ് താമസിക്കുന്നത്. ഇതിനൊപ്പം ഒപ്പമുണ്ടായിരുന്ന പലരും മരണമടഞ്ഞു. ഇത് കുഞ്ഞുമനസുകളില്‍ ആഴത്തില്‍ നോവുണ്ടാക്കിയിട്ടുണ്ട്. അപകടത്തിന്റെ നേര്‍ചിത്രം നോക്കി കണ്ട കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. രാത്രിയുണ്ടായ അപകടം പുറലോകത്തെ അറിയാന്‍ വൈകിയതിനാല്‍ തങ്ങളുടെ കണ്‍മുന്നില്‍ പ്രിയ ബന്ധുക്കള്‍ മരിക്കുന്നതും കുട്ടികളില്‍ പലരും നേരില്‍ കണ്ടും. രാവിലെ വരെ പലര്‍ക്കും ജീവനുണ്ടായിരുന്നതായും നേരത്തെ രക്ഷിക്കാന്‍ ആളുകള്‍ വന്നിരുന്നെങ്കിലും പലരും രക്ഷപ്പെടുമായിരുന്നെന്നും കുട്ടികള്‍ പറയുന്നു.

ഇതിനൊപ്പം രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതും അപകടത്തിന്റെ തീവ്രതയും കണ്ട കുട്ടികള്‍ വലിയ ദുഖത്തിലാണ്. 4 കുട്ടികളാണ് രക്ഷിതാക്കള്‍ നഷ്ടപ്പെട്ടത്. ഇവരടക്കം പലരും ഇപ്പോള്‍ ബന്ധുവീടുകളിലാണ് താമസം. സമാനമായി തന്നെ ലയങ്ങളില്‍. ഒരു മുറിയുള്ള ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ അടക്കം 17 പേര്‍ വരെയാണ് താമസിക്കുന്നത്. യാതൊരു സൗകര്യവുമില്ലാത്തതും ഇത്തരത്തില്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നത് ഇവരില്‍ കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുട്ടികള്‍ക്ക് യാത്ര പോയാല്‍ കൊള്ളാമെന്ന ആഗ്രവും പ്രകടപിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു. താമസ സൗകര്യമടക്കമുള്ള പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടറെ വിവരങ്ങള്‍ അറിയിക്കും. കുട്ടികളുടെ തുടര്‍ പഠനവും സാമ്പത്തിക സഹായം പ്രഖ്യപിച്ചിരിക്കുന്നതും എന്ന് ലഭിക്കുമെന്നത് പോലും വ്യക്തതയില്ല.

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യവും ഇതുവരെ ഒരുക്കാനായിട്ടില്ല. സ്ഥലവും വീടും ഒരുക്കുന്നത് വരെ കുട്ടികളുടെ ജീവിതം എങ്ങനെ നീങ്ങുമെന്നതും പ്രശ്‌നമാണ്. സ്ഥിരമായി കുട്ടികള്‍ക്ക് വേണ്ട സൗകര്യമൊരുക്കുകയാണ് അടിസ്ഥാനമായി വേണ്ടതെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.  

Tags: childrenപെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.