Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദേശീയതയാണ് ഏറ്റവും വലുത്

(2018 ജൂണ്‍ ഏഴിന് നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിതീയ സംഘശിക്ഷാ വര്‍ഗില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് പ്രണബ് കുമാര്‍ മുഖര്‍ജി നടത്തിയ പ്രസംഗത്തില്‍ നിന്ന്)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 03:00 am IST
in Article

(2018 ജൂണ്‍ ഏഴിന് നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിതീയ സംഘശിക്ഷാ വര്‍ഗില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് പ്രണബ് കുമാര്‍ മുഖര്‍ജി നടത്തിയ പ്രസംഗത്തില്‍ നിന്ന്)

ദേശീയതയാണ് ഏറ്റവും വലുത്. ബഹുസ്വരതയാണ് ഭാരതത്തിന്റെ സംസ്‌കാരം. എല്ലാ ആശയഗതികള്‍ക്കും മുകളിലാണ് ദേശീയതയുടെ സ്ഥാനം. വിശ്വവിശാലതയാണ് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം. വസുധൈവ കുടുംബകം എന്നാണ് നമ്മള്‍ ലോകത്തെ പഠിപ്പിച്ചത്.

ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയത; അതിന് കീഴിലാണ് നാമെല്ലാവരുമെന്ന് തിരിച്ചറിയണം. രാജ്യം ബഹുസ്വരതയെ അംഗീകരിക്കുകയും വ്യത്യസ്തതയെ ആഘോഷിക്കുകയും ചെയ്യുന്നു. നാനാത്വത്തില്‍ ഏകത്വത്തെയാണ് ഇന്ത്യ പ്രതിനിധീകരിക്കുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളും വിശ്വാസങ്ങളുമാണ് നമ്മളെ പ്രത്യേകതയുള്ളവരും സഹിഷ്ണുതയുള്ളവരുമാക്കുന്നത്. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംയോജിച്ചുണ്ടായതാണ് ദേശീയത. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുക്കാരും മറ്റ് മതസ്ഥരും യോജിച്ചാലേ യഥാര്‍ത്ഥ ദേശീയത രൂപപ്പെടൂവെന്ന് നെഹ്‌റു എഴുതിയിട്ടുണ്ട്. മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കുന്നത് ദേശീയതയെ ദുര്‍ബ്ബലപ്പെടുത്തും.  

മതേതരത്വമാണ് എന്നെ സഹിഷ്ണുത പഠിപ്പിച്ചത്. അസഹിഷ്ണുത രാജ്യത്തിന്റെ വ്യക്തിത്വത്തിന് തടസ്സമുണ്ടാക്കുന്നു. നമ്മള്‍ ശത്രുക്കളെ കണ്ടെത്താറില്ല. യോജിപ്പും വിയോജിപ്പും തര്‍ക്കങ്ങളുമുണ്ടാകാം, പക്ഷെ എതിരഭിപ്രായത്തെ ഇല്ലാതാക്കാറില്ല. ഇതാണ് ഭാരതത്തെ ഐക്യത്തിലും ജനാധിപത്യത്തിലും നിലനിര്‍ത്തുന്നത്. ആധുനിക ഇന്ത്യയെന്ന ചിന്ത മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ അടിസ്ഥാനത്തിലല്ല ഉരുത്തിരിഞ്ഞത്. ഒരു രാജ്യത്തിനും ഒരു കൊടിക്കും ഒരൊറ്റ സ്വത്വത്തിനും കീഴിലാണ് നമ്മള്‍.  

ഇന്ത്യയുടെ പിറവി ആറാം നൂറ്റാണ്ടിലേക്ക് നീളുന്നതാണ്. നിരവധി മഹാന്മാരായ ചിന്തകരെ സൃഷ്ടിച്ചു. ഇന്ത്യയിലെ പൗരാണിക സ്ഥാപനങ്ങള്‍ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ആകര്‍ഷിച്ചിരുന്നു. അറുനൂറ് വര്‍ഷത്തോളം മുസ്ലിം അധിനിവേശമാണ് ഉണ്ടായിരുന്നത്. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി വന്നു. പലതരത്തിലുള്ള ഭരണാധികാരികള്‍ അധികാരം കയ്യാളിയിട്ടും അയ്യായിരം വര്‍ഷം പഴക്കമുള്ള സംസ്‌കാരം നിലനിന്നു.  

സര്‍ദ്ദാര്‍ പട്ടേലാണ് ഇന്ത്യയെ യോജിപ്പിച്ചത്. സാമൂഹ്യ സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള മാഗ്നാ കാര്‍ട്ടയാണ് ഭരണഘടന. ജനാധിപത്യം സമ്മാനമല്ല, കര്‍ത്തവ്യമാണ്.

Tags: പ്രണബ് മുഖര്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1.ഹരി എസ് കര്‍ത്തയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് പോസ്റ്റര്‍. 2. വേണു രാജാമണി
Kerala

രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രീയക്കാരനാകാം; രാജ് ഭവനില്‍ പാടില്ലേ

Kerala

കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുന്‍ ഗോവ മുഖ്യമന്ത്രിയും പ്രണബ് മുഖര്‍ജിയുടെ മകളും പാര്‍ട്ടി വിട്ടു

India

കോണ്‍ഗ്രസ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അബദ്ധം മോദി തിരുത്തിയപ്പോള്‍ കയ്യടിച്ച് ചിദംബരം; വിദേശനിക്ഷേപകര്‍ക്ക് ആശ്വാസമാകുന്ന ബില്ലിന് പ്രശംസ

India

ഓര്‍മക്കുറിപ്പിലെ വിവാദ പരാമര്‍ശം: ‘ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്’ പ്രസിദ്ധീകരിക്കുന്നതില്‍ പ്രണബ് മുഖര്‍ജിയുടെ മകനും മകളും തര്‍ക്കത്തില്‍

India

കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിങ്ങിനും; നേതൃത്വത്തിനെതിരെ പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പ്‌

പുതിയ വാര്‍ത്തകള്‍

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.