Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരിഞ്ഞൊടുങ്ങിയ ഫയലുകള്‍; വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ സംഘങ്ങള്‍; റിപ്പോര്‍ട്ടുകളില്‍ ഭിന്ന അഭിപ്രായങ്ങള്‍

ചീഫ് സെക്രട്ടറി നിയമിച്ച ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ.എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാഥമിക നിഗമനം ഫയലുകള്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 08:33 am IST
in Kerala

തിരുവനന്തപുരം: പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയലുകള്‍ കത്തിച്ച സംഭവത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി അന്വേഷണ സംഘങ്ങള്‍.  വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത് അന്വേഷണം തന്നെ അട്ടിമറി സാധ്യതയിലേക്കെന്ന് ആരോപണം.

അടച്ചിട്ട മുറിയിലെ ചുമര്‍ ഫാന്‍ ഉരുകി സമീപത്തെ കര്‍ട്ടനിലേക്കും ഷെല്‍ഫിലേക്കും പേപ്പറിലേക്കും വീണതാണ് തീപിടിത്തത്തിനു കാരണമെന്നാണ് പിഡബ്ല്യുഡി കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയറുടെ  അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ തീ പടര്‍ന്ന ഓഫീസ് തിങ്കളാഴ്ച ഉച്ചയോടെ കൊറോണ മാനദണ്ഡപ്രകാരം രണ്ട് ദിവസത്തേക്ക് അടച്ചിട്ടതാണ്. പിന്നെങ്ങനെ ഫാന്‍ പ്രവര്‍ത്തിക്കുമെന്ന് ചോദ്യം ഉയരുന്നു. ഈ റിപ്പോര്‍ട്ട്  മരാമത്ത് മന്ത്രി ജി. സുധാകരന്‍ മുഖ്യമന്ത്രിക്കു കൈമാറി. വിശദമായ അന്വേഷണം നടത്തുന്നതിനു മരാമത്ത് ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രണ്ട് പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നാണ് ഹൗസ് കീപ്പിങ് വിഭാഗം അണ്ടര്‍ സെക്രട്ടറി പി. ഹണി കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് ദിവസത്തേക്ക് ആരും വരേണ്ടതില്ലെന്ന നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ ഇവര്‍ എത്തിയതിലും ദുരൂഹതയുണ്ട്. എന്നാല്‍ ഇവര്‍ ജോലിയിലുണ്ടായിരുന്നെന്ന് പിഡബ്ല്യുഡി റിപ്പോര്‍ട്ടിലില്ല. 24, 25 തീയതികളിലേക്ക് അടച്ചിട്ട ഓഫീസ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.  

ചീഫ് സെക്രട്ടറി നിയമിച്ച ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ.എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാഥമിക നിഗമനം ഫയലുകള്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എന്നാണ്. ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ഈ സംഘത്തിന് നിര്‍ദേശം. ഈ രണ്ട് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്തമായ നിഗമനത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഫയലുകള്‍ ഏതോ വിധത്തില്‍ കത്തിയെന്നാണ് കന്റോണ്‍മെന്റ് സ്റ്റേഷനിലെ എഫ്‌ഐആര്‍ പറയുന്നത്. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഗസറ്റ് നോട്ടിഫിക്കേഷനുകളും ഗസ്റ്റ് ഹൗസ് അനുവദിച്ചതിന്റെ മുന്‍കാല ഫയലുകളും ചൊവ്വാഴ്ച വൈകിട്ട് 4.20ന് ഏതോ വിധത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് അന്വേഷണ സംഘവും മൂന്നുവിധത്തിലുള്ള നിഗമനങ്ങളിലെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.  

Tags: cpimസെക്രട്ടറിയേറ്റ്kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

News

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍-ദ്യോക്കോവിച് ഫൈനലിന് സാധ്യത

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: മലപ്പുറത്തിനും കണ്ണൂരിനും ജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരത്തിനും കോട്ടയത്തിനും വിജയം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.