Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരിഞ്ഞൊടുങ്ങിയ ഫയലുകള്‍; വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ സംഘങ്ങള്‍; റിപ്പോര്‍ട്ടുകളില്‍ ഭിന്ന അഭിപ്രായങ്ങള്‍

ചീഫ് സെക്രട്ടറി നിയമിച്ച ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ.എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാഥമിക നിഗമനം ഫയലുകള്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 08:33 am IST
in Kerala

തിരുവനന്തപുരം: പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയലുകള്‍ കത്തിച്ച സംഭവത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി അന്വേഷണ സംഘങ്ങള്‍.  വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത് അന്വേഷണം തന്നെ അട്ടിമറി സാധ്യതയിലേക്കെന്ന് ആരോപണം.

അടച്ചിട്ട മുറിയിലെ ചുമര്‍ ഫാന്‍ ഉരുകി സമീപത്തെ കര്‍ട്ടനിലേക്കും ഷെല്‍ഫിലേക്കും പേപ്പറിലേക്കും വീണതാണ് തീപിടിത്തത്തിനു കാരണമെന്നാണ് പിഡബ്ല്യുഡി കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയറുടെ  അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ തീ പടര്‍ന്ന ഓഫീസ് തിങ്കളാഴ്ച ഉച്ചയോടെ കൊറോണ മാനദണ്ഡപ്രകാരം രണ്ട് ദിവസത്തേക്ക് അടച്ചിട്ടതാണ്. പിന്നെങ്ങനെ ഫാന്‍ പ്രവര്‍ത്തിക്കുമെന്ന് ചോദ്യം ഉയരുന്നു. ഈ റിപ്പോര്‍ട്ട്  മരാമത്ത് മന്ത്രി ജി. സുധാകരന്‍ മുഖ്യമന്ത്രിക്കു കൈമാറി. വിശദമായ അന്വേഷണം നടത്തുന്നതിനു മരാമത്ത് ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രണ്ട് പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നാണ് ഹൗസ് കീപ്പിങ് വിഭാഗം അണ്ടര്‍ സെക്രട്ടറി പി. ഹണി കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് ദിവസത്തേക്ക് ആരും വരേണ്ടതില്ലെന്ന നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ ഇവര്‍ എത്തിയതിലും ദുരൂഹതയുണ്ട്. എന്നാല്‍ ഇവര്‍ ജോലിയിലുണ്ടായിരുന്നെന്ന് പിഡബ്ല്യുഡി റിപ്പോര്‍ട്ടിലില്ല. 24, 25 തീയതികളിലേക്ക് അടച്ചിട്ട ഓഫീസ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.  

ചീഫ് സെക്രട്ടറി നിയമിച്ച ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ.എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രാഥമിക നിഗമനം ഫയലുകള്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എന്നാണ്. ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ഈ സംഘത്തിന് നിര്‍ദേശം. ഈ രണ്ട് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്തമായ നിഗമനത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഫയലുകള്‍ ഏതോ വിധത്തില്‍ കത്തിയെന്നാണ് കന്റോണ്‍മെന്റ് സ്റ്റേഷനിലെ എഫ്‌ഐആര്‍ പറയുന്നത്. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഗസറ്റ് നോട്ടിഫിക്കേഷനുകളും ഗസ്റ്റ് ഹൗസ് അനുവദിച്ചതിന്റെ മുന്‍കാല ഫയലുകളും ചൊവ്വാഴ്ച വൈകിട്ട് 4.20ന് ഏതോ വിധത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് അന്വേഷണ സംഘവും മൂന്നുവിധത്തിലുള്ള നിഗമനങ്ങളിലെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.  

Tags: keralacpimസെക്രട്ടറിയേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.