Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍

കൈത്തറി മേഖലയിലെ തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും 46 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് മറ്റ് തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് കാലത്ത് പല ആനുകൂല്യങ്ങളും ലഭിച്ചിട്ടും പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഒന്നും ലഭിച്ചില്ല. പാരമ്പര്യമായി ഈ തൊഴില്‍ മേഖലയില്‍ ഉറച്ച് നിന്നവര്‍, മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന നിരാശയിലാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 24, 2020, 05:43 am IST
in Article
നെയ്ത്ത് തൊഴിലാളികളായ കൃഷ്ണന്‍, ശങ്കരന്‍ എന്നിവര്‍

നെയ്ത്ത് തൊഴിലാളികളായ കൃഷ്ണന്‍, ശങ്കരന്‍ എന്നിവര്‍

നാദാപുരം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍. കൊവിഡ് ദുരിതവുമായതോടെ പ്രതിസന്ധി ഇരട്ടിയായി. ആറുമാസത്തിനിടെ തൊഴില്‍ കേന്ദ്രങ്ങള്‍ തുറന്നത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം.

ലോക്ഡൗണിനെ തുടര്‍ന്ന് നൂലുകള്‍ കിട്ടാതായതോടെയാണ് തുച്ഛമായ വരുമാനവും നിലച്ചത്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ ജോലി ചെയ്താല്‍ ലഭിക്കുന്നത് നൂറ്റമ്പത് മുതല്‍ ഇരുന്നൂറ് രൂപയാണ്. കോയമ്പത്തൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നൂലുകള്‍ എത്തിയിരുന്നത്. ഒരു പാവില്‍ എട്ടു മണിക്കൂര്‍ കഠിന ജോലി ചെയ്താല്‍ 35 മീറ്റര്‍ നീളമുള്ള തുണിയാണ് നെയ്‌തെടുക്കാന്‍ കഴിയുക. മാസം 25 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചാല്‍ 4000 മുതല്‍ 5000 രൂപ വരെയാണ് ലഭിക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം, ബെഡ്ഷീറ്റ്, ഷര്‍ട്ടിംഗ് എന്നിവയായിരുന്നു പ്രധാനമായും നിര്‍മ്മിച്ചിരുന്നത്. സ്‌കൂളുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ യൂണിഫോം നിര്‍മ്മാണം ഇതേവരെ ആരംഭിച്ചിട്ടില്ല. നെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ സൊസൈറ്റികള്‍ വഴി നടത്തുന്ന എക്‌സിബിഷനുകളിലൂടെയാണ് പ്രധാനമായും തൊഴിലാളികള്‍ക്ക് വിറ്റഴിച്ചിരുന്നത്. ഓണം, വിഷു, റംസാന്‍ വേളകളിലെ വില്‍പ്പന വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഇതുനടന്നില്ല. തിരുവോണമായിരുന്നു ഏക പ്രതീക്ഷ. ഓണക്കാല വില്‍പ്പനയും ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സൊസൈറ്റികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കാനുള്ള ഗ്രാറ്റിവിറ്റി പോലും ഏറെക്കാലമായി ലഭിക്കാത്തവരുമുണ്ട്.

വരുമാനത്തിന്റെ കുറവും അധ്വാനവും കാരണം ഈ മേഖലയിലേക്ക് പുതുതലമുറ കടന്നു വരുന്നില്ല. കൈത്തറി മേഖലയിലെ തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും 46 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് മറ്റ് തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് കാലത്ത് പല ആനുകൂല്യങ്ങളും ലഭിച്ചിട്ടും പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ല. പാരമ്പര്യമായി ഈ തൊഴില്‍ മേഖലയില്‍ ഉറച്ച് നിന്നവര്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന നിരാശയിലാണ്.  

നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുമ്പോള്‍ ബാങ്കില്‍ നിന്നും കടം വാങ്ങി നിര്‍മ്മിച്ച വീടിന്റെ തിരിച്ചടവ് ചിന്തിക്കാനാകില്ലെന്നാണ് എടച്ചേരി ചുണ്ടയിലെ നെയ്‌ത്തു തൊഴിലാളി എഴുപത്തിമൂന്നുകാരനായ ശങ്കരന്‍ പറയുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്നതിനിടെ അമ്മാവന്റെ നിര്‍ബന്ധത്തില്‍ പഠനം ഉപേക്ഷിച്ചാണ് ഈ മേഖലയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കയര്‍ മേഖല കഴിഞ്ഞാല്‍ കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ രണ്ടാം സ്ഥാനം കൈത്തറിക്കാണ്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഈ മേഖലയില്‍ ഏറെയും അവഗണനയാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

മാര്‍ച്ച് വരെയുള്ള കുടിശ്ശിക പോലും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന റിബേറ്റ് തുക യഥാസമയം ലഭിക്കാത്തതിനാല്‍ സൊസൈറ്റികളും പ്രതിസന്ധിയിലാണെന്ന് ഇവര്‍ പറയുന്നു.

സജീവന്‍ നാദാപുരം

Tags: crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

പുതിയ വാര്‍ത്തകള്‍

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.