Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

രാജ്യാന്തര വിമാനങ്ങള്‍ പറന്നെത്തും; നിരക്കുകള്‍ കുറയും; സൗകര്യം കൂടും; വിമാനത്താവളം ‘അന്താരാഷ്‌ട്ര’മാകും

അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ വിമാനത്താവള വികസനം തുടങ്ങുന്നതോടെ ഇപ്പോള്‍ നിലനില്‍ക്കുന്ന യാത്രാ പ്രതിസന്ധി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 09:52 pm IST
in Travel

തിരുവനന്തപുരം:  നടത്തിപ്പ്  അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ ആദ്യ രാജ്യാന്തര വിമാനത്താവളമായ തിരുവനന്തപുരത്തിന്റെ നിലച്ച വളര്‍ച്ചയക്ക് പുത്തന്‍ ജീവന്‍ പകരും. പദവിയില്‍ മാത്രം അന്താരാഷ്‌ട്രം പേറുന്ന തിരുവനന്തപുരം യഥാര്‍ത്ഥ അന്താരാഷ്‌ട്ര പദവിയിലേയക്ക് ഉയരാന്‍ വഴിയൊരുങ്ങുംപാരമ്പര്യത്തിലും സുരക്ഷയിലും ഇന്ത്യയിലെ മുന്‍നിര വിമാനത്താവളമായ തിരുവനന്തപുരത്ത് ഇക്കാലമത്രെയും അവഗണനമാത്രമായിരുന്നു.

അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ വിമാനത്താവള വികസനം തുടങ്ങുന്നതോടെ ഇപ്പോള്‍ നിലനില്‍ക്കുന്ന യാത്രാ പ്രതിസന്ധി  മാറും.

തിരുവനന്തപുരം   രാജ്യാന്തര പദവിയിലേക്ക് ഉയര്‍ത്തിയെങ്കിലും അമേരിക്ക,  ആസ്ട്രേലിയ , യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങ‌ളിലേക്ക് നേരിട്ട് സര്‍വീസ് നടന്നിട്ടില്ല. മലേഷ്യയിലേക്ക് എയര്‍ ഏഷ്യ സര്‍വീസ് നടത്തിയിരുന്നെങ്കിലും നിര്‍ത്തി. യു പി എ സര്‍ക്കാറിന്റെ കാലത്ത് ബ്രിട്ടീഷ് എയര്‍വേയ്സ്, ഫ്രാന്‍സ് എയര്‍വേയ്സ്, കാത്തേ ഫെസഫിക് എയര്‍വേയ്സ്  തുടങ്ങിയ വിമാന കമ്പനികള്‍  ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ അനുമതി ആവശ്യപ്പെട്ടിരുന്നെങ്കിലും പലാരണങ്ങളാല്‍ അനുമതി നല്‍കിയില്ല.  യൂറോപ്യന്‍  വിമാനകമ്പനികള്‍ക്ക് അനുമതി നല്‍കാത്തതുകാരണം ഇന്നും അവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മാത്രവുമല്ല സീറ്റിംഗ് കപ്പാസിറ്റി കൂടുതലുള്ള വിമാനങ്ങള്‍ വരാത്തതുകാരണം യാത്രക്കാര്‍ അമിത തുകയാണ് അറബ് രാജ്യങ്ങളിലേക്ക് ടിക്കറ്റിനായി നല്‍കിക്കൊണ്ടിരിക്കുന്നത്. 200 മുതല്‍  250 സീറ്റുള്ള വിമാനങ്ങള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. അതുകൊണ്ടാണ് അമിത ചാര്‍ജ് ഈടാക്കുന്നത്. ദുബായിയില്‍  പോകുന്ന യാത്രക്കാരന്‍  പോകാന്‍ മാത്രമായി 18,000 രൂപയാണ് നല്‍കുന്നത്.  

സൗദി എയര്‍ലെയ്നിന്റെ ലുഫ്താന്‍സ ഉള്‍പ്പെടെയുള്ള കൂടുതല്‍ സീറ്റുകളുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ 8000 രൂപയ്‌ക്ക് ദുബായ് യാത്ര ചെയ്യാന്‍ കഴിയും. നേരത്തെ ലുഫ്താന്‍സ സര്‍വീസ് നടത്തിയിരുന്നെങ്കിലും  ചില വിമാന കമ്പനികളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പിന്നീടത് നിര്‍ത്തുകയായിരുന്നു. ഉണ്ടായിരുന്ന സര്‍വീസുകള്‍ പലതും നഷ്ടമായതിനു പിന്നില്‍ കേരളത്തിലെ  മറ്റ്  വിമാനത്താവളത്തെ സഹായിക്കാനുള്ള ശ്രമമായിരുന്നു.

നടത്തിപ്പിന് അദാനി ഗ്രൂപ്പ് വരുന്നതോടെ സര്‍വീസുകളും സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടത് അവരുടെ അത്യാവശ്യമായി മാറും. വിമാനത്താവളത്തിലേയ്‌ക്കുള്ള കണക്ടിവിറ്റിയും യാത്രക്കാരേയും വര്‍ധിപ്പിക്കാനായി കൂടുതല്‍ സര്‍വീസുകള്‍ ആകര്‍ഷിക്കാനുള്ള പ്രചാരണം അവര്‍ നടത്തും. എന്നാല്‍ മാത്രമേ അവര്‍ക്ക് ലാഭകരമായി വിമാനത്താവളം നടത്താനാകു. കൂടുതല്‍ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങും. അതോടെ നിരക്കുകള്‍ കുറയും. നിരക്കു കൂടിയതിനാല്‍ കൊച്ചിയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയും. കൊല്ലം, പത്തനംതിട്ട, തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ തിരുവനന്തപുരത്തേക്കു തിരിച്ചെത്തും.  

ഡ്യൂട്ടി ഫ്രീ ഷോപ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തും. യാത്രക്കാരും സര്‍വീസുകളും കൂടുതലെത്തുന്നത് തലസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടും. ഐടി, ബയോടെക്‌നോളജി കേന്ദ്രമായുള്ള തിരുവനന്തപുരത്തിന്റെ കുതിപ്പിന് വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം കരുത്തു പകരും

Tags: എയര്‍പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട; സ്വർണം കടത്തിയത് മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച്, രണ്ടു പേർ പിടിയിൽ

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

India

ദിനംപ്രതി ലഭിക്കുന്നത് 25,000 നിരോധിത വസ്തുക്കള്‍; ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക പുറത്ത്

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

India

രാജ്യത്ത് വിമാനങ്ങളുടെ എണ്ണം 700 ആയി വര്‍ദ്ധിച്ചെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളുടെ എണ്ണം 14

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.