Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മരണം 58; പെട്ടിമുടി കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം

12 പേരെ കാണാതാവുകയും 58 പേരുടെ മരണം ഉറപ്പിക്കുകയും ചെയ്‌തോടെയാണ് മുമ്പുണ്ടായ ദുരന്തങ്ങളെ എല്ലാം പിന്നിലാക്കി പെട്ടിമുടി തോരാത്ത കണ്ണീര്‍ക്കാഴ്ചകളുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലെത്തിയത്.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Aug 18, 2020, 12:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മൂന്നാര്‍ രാജമല പെട്ടിമുടി ഉരുള്‍പൊട്ടല്‍. ദുരന്തങ്ങള്‍ തുടരുമ്പോഴും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ സര്‍ക്കാര്‍. 11 ദിവസം പിന്നിടുമ്പോഴും ഇവരുടെ പുനരധിവാസവും ചോദ്യചിഹ്നമാകുന്നു.

12 പേരെ കാണാതാവുകയും 58 പേരുടെ മരണം ഉറപ്പിക്കുകയും ചെയ്‌തോടെയാണ് മുമ്പുണ്ടായ ദുരന്തങ്ങളെ എല്ലാം പിന്നിലാക്കി പെട്ടിമുടി തോരാത്ത കണ്ണീര്‍ക്കാഴ്ചകളുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലെത്തിയത്. ഇപ്പോഴും അപകട നടന്ന സ്ഥലത്തെത്തുമ്പോള്‍ മരണത്തിന് ഗന്ധമാണ് ഓടിയെത്തുക.

2019 ആഗസ്റ്റ് 7ന് രാത്രിയിലുണ്ടായ പുത്തുമല ദുരന്തത്തില്‍ 17 പേരെയാണ് ആകെ കാണാതായത്. ഇതില്‍ 12 പേരെ കണ്ടെത്തി, 5 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വയനാട് ജില്ലയിലെ കല്‍പ്പറ്റയ്‌ക്കടുത്തുള്ള മേപ്പാടി പഞ്ചായത്തിലെ പുത്തുമലയില്‍ ആണ് ഉരുള്‍പൊട്ടലുണ്ടായത്.  

പിന്നാലെയുണ്ടായ കവളപ്പാറ ദുരന്തത്തില്‍ 59 പേരാണ് മരിച്ചത്. 48 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്താനായത്. ആഗസ്റ്റ് എട്ടിന് രാത്രി 7.30ന് ആണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിന് അടുത്തുള്ള പോത്തുകല്‍ പഞ്ചായത്തിലെ കവളപാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്. 2001 നവംബറിലുണ്ടായ ഉരുള്‍പൊട്ടലില്‍ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ 39 പേരാണ് മരിച്ചത്.  

2018ലെ പെരുമഴക്കാലത്ത് മാത്രം ഇടുക്കിയില്‍ മരിച്ചത് 59 പേരാണ്. ഇതില്‍ 85% പേരും വിവിധിയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുമാണ് മരണപ്പെട്ടത്. പെട്ടിമുടിയില്‍ ദുരന്തത്തില്‍പ്പെട്ട 40ല്‍ അധികം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഇതില്‍ മിക്കവരും ഇപ്പോഴും ബന്ധുവീടുകളിലാണ് താമസം. അതും ഒറ്റമുറി ലയങ്ങളില്‍.  

ഓണ്‍ലൈന്‍ പഠനം അടക്കം മുടങ്ങിയതോടെ രക്ഷപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലായി. മുഖ്യമന്ത്രി അടക്കമെത്തി വാഗ്ധാനങ്ങള്‍ നല്‍കിയെങ്കിലും എല്ലാ ചുമതലയും കണ്ണന്‍ ദേവന്‍ കമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളാണ് ഇവര്‍ക്ക് ഇപ്പോള്‍ തുണയാകുന്നത്.

Tags: idukkiപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

Kerala

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

Kerala

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

Idukki

ഇടുക്കിയിൽ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയ്‌ക്ക് തുടക്കമായി; വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭത്തിനുളള ഗൂഢാലോചനയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍,കഴിവുകേട് മറച്ചുവെക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍

ഒക്ടോബർ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെ വധിച്ച് ഇസ്രായേൽ സൈന്യം : ഗാസയിൽ മുജാഹിദീൻ ഭീകരൻ അസദ് അബു ശരിയ കൊല്ലപ്പെട്ടു

വിവാഹ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പഞ്ചായത്ത് അംഗമായ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍, പ്രതി രേഷ്മ റിമാന്റില്‍

മലപ്പുറത്ത് ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസ്

പത്തനംതിട്ടയില്‍ എസ്.പിയും പൊലീസ് അസോസിയേഷനും തമ്മില്‍ പോര് : 5 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies