Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കരിപ്പൂരില്‍ നിന്ന് കണ്ണൂര്‍ പഠിക്കേണ്ടത്

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ലാന്‍ഡിങ്ങിന്റെ അവസാന ഭാഗത്തു ആള്‍ താമസമില്ല. വലിയ വാഹനങ്ങള്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള റോഡുമില്ല. സംസ്ഥാന അഗ്‌നിശമന സേനയ്‌ക്കോ അവരുടെ വാഹനങ്ങള്‍ക്കോ ഇവിടെ എളുപ്പത്തില്‍ എത്താനാകില്ല

ബ്രിജിത് കൃഷ്ണ by ബ്രിജിത് കൃഷ്ണ
Aug 12, 2020, 05:31 am IST
in Article

കരിപ്പൂരില്‍ നടന്നതു പോലെയുള്ള ഒരപകടം കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടക്കാതിരിക്കട്ടെ.  നടന്നാല്‍ എന്താകും അവസ്ഥ? കാര്യങ്ങള്‍ പരിശോധിച്ചാല്‍ കണ്ണൂരില്‍ പതുങ്ങിയിരിക്കുന്നത് വലിയ ദുരന്തമാണെന്ന് വ്യക്തമാകും. അത് ഒഴിവാക്കണമെങ്കില്‍ കരിപ്പൂര്‍,  കണ്ണൂരിന് പാഠമാകണം. കണ്ണൂരിന്റെ ഈ അവസ്ഥയ്‌ക്ക്  സാങ്കേതികവും രാഷ്‌ട്രീയവുമായ  കാരണങ്ങളുമുണ്ട്.  

അപകടം നടന്ന കരിപ്പൂരില്‍ റണ്‍വേ അവസാനിക്കുന്നിടത്ത് നിന്നുമുള്ള താഴ്‌ച്ച  30 അടി മാത്രം. എന്നാല്‍ കണ്ണൂരില്‍ ഇത് 240 അടിയാണ്.  കരിപ്പൂരില്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചതില്‍ പ്രധാന കാരണം ഈ താഴ്ചക്കുറവായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍  ലാന്‍ഡിങ്ങിന്റെ അവസാന  ഭാഗത്തു ആള്‍ താമസമില്ല. വലിയ വാഹനങ്ങള്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള റോഡുമില്ല. സംസ്ഥാന അഗ്‌നിശമന സേനയ്‌ക്കോ അവരുടെ വാഹനങ്ങള്‍ക്കോ ഇവിടെ എളുപ്പത്തില്‍ എത്താനാകില്ല.  

ക്രാഷ് ഗേറ്റും മെയ്ന്‍ ഗേറ്റും റോഡുമായി ബന്ധിപ്പിക്കേണ്ട സാങ്കേതിക പാതകള്‍ പണത്തിന്റെ അപര്യാപ്തത മൂലം നിര്‍മ്മിച്ചിട്ടില്ല. റണ്‍വേ വികസന മൂലധനമായി മാറേണ്ട ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുടെ മൂല്യം സ്വകാര്യ മുതലാളിമാര്‍ക്ക് പാട്ടത്തിന് നല്‍കി നഷ്ടപ്പെടുത്തിയതും, ധൂര്‍ത്തിന് മൂക്ക് കയറിടാന്‍ വന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ പടിക്കു പുറത്താക്കിയതും പണഞെരുക്കത്തിന്റെ മൂലകാരണങ്ങളാണ്. കണ്ണൂരില്‍ എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതെന്ന കാര്യത്തില്‍ കൃത്യമായ പദ്ധതിയില്ല.  മാനേജ്‌മെന്റ് ഇക്കാര്യം ആലോചിച്ചിട്ടുപോലുമുണ്ടെന്നു തോന്നുന്നില്ല. 

അഗ്‌നിശമന സേന, എയര്‍സൈഡ് പ്രവര്‍ത്തനങ്ങള്‍, സിഒഒ എന്നീ വിഭാഗങ്ങളുടെ ചുമതലയുള്ളവരാരുംതന്നെ  മതിയായ യോഗ്യതയും അതാതു മേഖലയില്‍ പരിചയവും ഉള്ളവരല്ലെന്നാണ് അറിവ്. രാഷ്‌ട്രീയ സ്വാധീനം മാത്രമാണ്  പലര്‍ക്കും യോഗ്യത. മാത്രമല്ല എയര്‍സൈഡ് സുരക്ഷ എന്ന വിഭാഗത്തില്‍  പരിചയവും യോഗ്യതയുമുള്ള ആരും കണ്ണൂരില്‍ നിലവിലില്ലെന്നത്  ഞെട്ടിക്കുന്ന വസ്തുതയാണ്. അതുകൊണ്ടുതന്നെ  എയര്‍പോര്‍ട്ടിന്റെ സുരക്ഷ എത്രത്തോളമുണ്ടെന്ന് മനസിലാക്കിയാണ് വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതും വിദേശ വിമാന സര്‍വീസ് ആരംഭിക്കാത്തതും.

റണ്‍വേ എന്‍ഡില്‍ നിന്നും ഒരു കിലോമീറ്റര്‍  പരിശോധന നടത്തി പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ചു  അപകടങ്ങളും അതുമൂലമുള്ള ആഘാതങ്ങളും ഒഴിവാക്കാനുള്ള നടപടികള്‍ ചെയ്യണമെന്നാണ് അന്താരാഷ്‌ട്ര വ്യോമയാന വിഭാഗത്തിന്റെ നിയമത്തില്‍ പറയുന്നത്. അതും കണ്ണൂരില്‍  പാലിക്കപ്പെട്ടില്ല.  

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതും പിന്നീട് രാഷ്‌ട്രീയ സമ്മര്‍ദ്ദം കാരണം അനുമതി നല്‍കിയതും ഇത്തരുണത്തില്‍  ഓര്‍മിക്കേണ്ട കാര്യമാണ്. വിമാനത്താവളം നടത്തി പരിചയമില്ലാത്ത ടീം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയാല്‍ കണ്ണൂരില്‍ ദുരന്തം ദൂരത്തല്ല.

Tags: kannurkaripur international airportകരിപ്പൂര്‍ വിമാന അപകടംകിയാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.