Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉരുള്‍പൊട്ടല്‍ സാധ്യതാ നോക്കുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള മാപ്പുവച്ച്; അതീവ പ്രശ്‌ന മേഖലകള്‍ കണ്ടെത്താന്‍ തയാറാകാതെ സര്‍ക്കാര്‍

നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 12-14 വര്‍ഷം വരെ പഴക്കമുള്ള മാപ്പാണെന്ന് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ജന്മഭൂമിയോട് പറഞ്ഞു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 11, 2020, 05:05 pm IST
in Kerala

ഇടുക്കി: സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുള്ള മേഖലകള്‍ രേഖപ്പെടുത്തിയിട്ടുള്ള മാപ്പിന് ഒരു പതിറ്റാണ്ടിലേറെ പഴക്കം. 2018 മുതല്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുമ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം അതീവ പ്രശ്‌ന മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതാണ് അവസാനമുണ്ടായ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായ രാജമല പെട്ടിമുടി മണ്ണിടിച്ചിലിലേക്കുവരെ നയിച്ചത്.  

നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 12-14 വര്‍ഷം വരെ പഴക്കമുള്ള മാപ്പാണെന്ന് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ജന്മഭൂമിയോട് പറഞ്ഞു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.  

ആധുനിക ഉപഗ്രഹചിത്രങ്ങള്‍ വച്ചുള്ള ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ കണ്ടെത്തി രേഖപ്പെടുത്തുകയും അപകടം മുന്‍കൂട്ടി പ്രവചിക്കാനാകുന്ന റിയല്‍ ടൈം മഴമാപിനികള്‍ സ്ഥാപിക്കുകയുമാണ് വേണ്ടത്.  

പഞ്ചായത്ത് അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ പ്രത്യേകം തിരിച്ചായിരിക്കണം പഠനം നടത്തേണ്ടത്. ഇതിനൊപ്പം മലയോര മേഖലകളിലെങ്കിലും റിയല്‍ ടൈം മഴ മാപിനികള്‍ സ്ഥാപിക്കണം. നിലവിലെ പഴയ മാപിനികള്‍ ഉപയോഗിക്കുമ്പോള്‍ മഴയുടെ അളവ് അറിയാമെങ്കിലും ഇത്തരം മേഖലകളില്‍ ഇത് പര്യാപ്തമല്ലെന്നും ഡോ. സജിന്‍ കുമാര്‍ പറയുന്നു.  

ഒരു ദിവസം 30-40 സെ.മീ വരെ മഴയാണ് ഒരിടത്ത് തന്നെ പെയ്യുന്നത്. ഇത്തരത്തിലുള്ള മഴ തന്നെയാണ് ഉരുള്‍പൊട്ടലിന് പ്രധാന കാരണമാകുന്നത്. ഒരു സ്ഥലത്ത് എത്ര മഴ പെയ്താല്‍ അവിടെ ഉരുള്‍പൊട്ടാമെന്നത് മണ്ണിന്റെ ഘടന പഠനത്തിലൂടെ (ചരിവുള്ള സ്ഥലങ്ങളില്‍ മണ്ണ് പൂരിതമാകുന്ന വെള്ളത്തിന്റെ അളവ്) കണ്ടെത്താനാകും.  

ഇതനുസരിച്ച് റിയല്‍ ടൈം മഴമാപിനിയുടെ സഹായത്തോടെ മഴ കൂടി അപകട സാധ്യത അടുക്കുമ്പോള്‍ തന്നെ കൃത്യമായി വിവരം അറിയാനാകും. ഇതനുസരിച്ച് ആളുകളെ മാറ്റിപാര്‍പ്പിക്കാനായാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്നും ഡോ. സജിന്‍ വ്യക്തമാക്കി. മൂന്നാര്‍ ഗവ. ആര്‍ട്ട്‌സ് കോളേജിന് സമീപം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി 2017ല്‍ തന്നെ പഠനം നടത്തി ഡോ. സജിന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് 2018ല്‍ ഇവിടെ വലിയ ദുരന്തമുണ്ടായത്. അന്ന് കോളേജിന്റെ നിരവധി കെട്ടിടങ്ങള്‍ മണ്ണിനടിയിലായിരുന്നു.

Tags: കേരള സര്‍ക്കാര്‍kerala flood 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.