Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൊഴിലാളികളെ അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് മാറ്റണം: വി. മുരളീധരന്‍

രാജമല പെട്ടിമുടിയിലെ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Aug 10, 2020, 10:33 am IST
in Kerala
കേന്ദ്രമന്ത്രി വി. മുരളീധരനും സംഘവും രാജമലയിലെ ദുരന്ത സ്ഥലത്ത് എത്തിയപ്പോള്‍

കേന്ദ്രമന്ത്രി വി. മുരളീധരനും സംഘവും രാജമലയിലെ ദുരന്ത സ്ഥലത്ത് എത്തിയപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

മൂന്നാര്‍:  അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് തോട്ടം തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ഇതിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഒരുക്കാന്‍ തയ്യാറാണ്.  

രാജമല പെട്ടിമുടിയിലെ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.  

പ്ലാന്റേഷന്‍ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും വി. മുരളിധരന്‍ പറഞ്ഞു. കരിപ്പൂരിലും രാജമലയിലും മരിച്ചവര്‍ക്ക് രണ്ട് തുക മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. പാവപ്പെട്ട തൊഴിലാളികളോട് ഇരട്ട നിതീ പാടില്ല. പ്രധാനമന്ത്രി രണ്ട് അപകടങ്ങള്‍ക്കും രണ്ട് ലക്ഷം വീതമാണ് പ്രഖ്യാപിച്ചത്. അപകടത്തിന്റെ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് ആത്മവിശ്വാസം പകരുന്നതിന് മുഖ്യമന്ത്രി നേരിട്ടെത്തേണ്ടിയിരുന്നു. എന്താണ് ഇതിന് തടസമെന്നറിയില്ല. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായ സൗകര്യങ്ങളാണ് ഇപ്പോഴും ഇവിടെ ഉള്ളതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.  

അപകടം നടന്ന മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നതെന്നും ഇവിടെ വൈദ്യുതി-ഗതാഗത-വാര്‍ത്താവിനിമയസൗകര്യങ്ങളില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വൈദ്യുതി മന്ത്രിയുടെ നാട്ടിലാണ് ഈ അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.  

രാവിലെ 11.30യോടെയാണ് സംഘം പെട്ടിമുടിയിലെത്തിയത്. രക്ഷാ പ്രവര്‍ത്തനം നേരിട്ട് നടന്ന് കണ്ട് വിലയിരുത്തി. സമീപത്തെ ലയങ്ങളിലും സന്ദര്‍ശനം നടത്തി. അവിടെ താമസിക്കുന്ന ആളുകളോട് സംസാരിച്ചു. സമയം ചെലവഴിച്ചാണ് ഓരോ സ്ഥലങ്ങളും പിന്നിട്ടത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, നേതാക്കളായ സി. സന്തോഷ്‌കുമാര്‍, വി.എന്‍. സുരേഷ്, ജെ. ജയകുമാര്‍, വി.ആര്‍. അളകരാജ്, കെ.ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവരും സംഘത്തൊടൊപ്പം ഉണ്ടായിരുന്നു.  

Tags: മുരളീധരൻidukkiതൊഴിലാളിരാജമല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

Kerala

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

Idukki

ഇടുക്കിയിൽ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയ്‌ക്ക് തുടക്കമായി; വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു

Idukki

‘എന്റെ കേരളം 2023’; ഇടുക്കിയിൽ പ്രദർശന വിപണന മേള മേള ഏപ്രിൽ 28 മുതൽ മെയ് നാല് വരെ

Kerala

ഇടുക്കി ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ 4  പേര്‍ മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ തട്ടിപ്പ് : മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ഒരു വലിയ ബാങ്കിങ്ങ് മൈതാനത്ത് കളിച്ച് ഏകാംബരം പടിയിറങ്ങുന്നു….ബാങ്കറെന്നാല്‍ ഇതാണ്…

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്രാ നിരോധനം പിന്‍വലിച്ചു, അഡ്വഞ്ചര്‍ ടൂറിസത്തിന് ബാധകമല്ല

പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

‘തിരിച്ചടി താങ്ങില്ലെന്നു ബോധ്യപ്പെട്ടതോടെ ചര്‍ച്ചയ്‌ക്കുള്ള അഭ്യര്‍ത്ഥനയുമായി പാക് ഡിജിഎംഒ വിളിച്ചു’

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies