Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തോരാത്ത മഴ, മലയോര മേഖലകളില്‍ വെള്ളപ്പൊക്കം, വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലായി, പറശ്ശിനി മടപ്പുരയില്‍ വെള്ളം കയറി

ശക്തമായ മഴയില്‍ വളപട്ടണം പുഴയില്‍ വെളളം കയറി പറശിനി മുത്തപ്പന്‍ മടപ്പുരയില്‍ വെള്ളം കയറി. മടപ്പുരക്കുളളില്‍ രാത്രി വൈകിയും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ മാത്രമേ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇപ്പോള്‍ പ്രവേശനമുള്ളു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 8, 2020, 10:24 pm IST
in Kannur

കണ്ണൂര്‍: തോരാത്ത മഴയില്‍ ജില്ലയുടെ പലയിടത്തും വെള്ളപ്പൊക്കം. പുഴകള്‍ കരകവിഞ്ഞു. മലയോരമേഖലയില്‍ ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. നഗരങ്ങളിലുള്‍പ്പെടെ പലയിടത്തും ഗതാഗതം സ്തംഭിച്ചു.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. ശ്രീകണ്ഠപുരം ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലായി. ചെങ്ങളായി മേഖലയില്‍ വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കുടിയാന്മലയിലും വഞ്ചിയത്തും ഉരുള്‍പൊട്ടലുണ്ടായി. 500 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പയ്യാവൂര്‍ ചീത്തപ്പാറയില്‍ ഉരുള്‍പൊട്ടി വ്യാപക നാശം. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ആളപായമില്ല.

ചപ്പാരപ്പടവ് ടൗണ്‍ വെള്ളത്തിനടിയിലായി. വായാട്, പാറോളി ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്. നിരവധി വ്യപാര സ്ഥാപനങ്ങളിലു വെള്ളം കയറി. തേറണ്ടി അരിപ്പാമ്പ്ര പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വായാട്, പാറോളി ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുപ്പം പുഴയുടെ സമീപത്തുള്ള നിരവധി വീടുകളും വെള്ളം കയറിയ നിലയിലാണ്. കര്‍ണാടക വനത്തിലുണ്ടായ ശക്തമായ മഴയും ഉരുള്‍പൊട്ടലുമാണ് ചപ്പാരപ്പടവ് ടൗണില്‍ വെള്ളം കയറിയതെന്നാണ് പ്രാഥമിക നിഗമനം.  

കോള്‍ തുരുത്തി, നണിച്ചേരി ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാനായി മീങ്കുഴി അണക്കെട്ട് വെള്ളത്തിനടിയിലായിപേരാവൂരില്‍ കണിച്ചാര്‍ ടൗണ്‍, മലയോര ഹൈവേ എന്നിവിടങ്ങളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപാച്ചിലില്‍ കരിമ്പകണ്ടി മുളപ്പാലം തകര്‍ന്നു. കോളനി നിവാസികള്‍ അടക്കം നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാലമാണിത്. കോളനി നിവാസികള്‍ പയ്യാവൂര്‍ ടൗണില്‍ എത്താന്‍ ആശ്രയിക്കുന്ന പാലമാണിത്.

ഏഴോം തീരദേശ റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പപ്പുഴയോരത്തെ വീട്ടുകാരേയും മാറ്റിപ്പാര്‍പ്പിച്ചു. പെരളശേരി പഞ്ചായത്തില്‍ കോട്ടം, എടക്കടവ്, മാവിലായി കിലാലൂര്‍ പ്രദേശങ്ങളിലും വെള്ളം കയറി.

ശക്തമായ മഴയില്‍ വളപട്ടണം പുഴയില്‍ വെളളം കയറി പറശിനി മുത്തപ്പന്‍ മടപ്പുരയില്‍ വെള്ളം കയറി. മടപ്പുരക്കുളളില്‍ രാത്രി വൈകിയും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ മാത്രമേ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇപ്പോള്‍ പ്രവേശനമുള്ളു. വളപട്ടണം പുഴയില്‍ നിന്നുള്ള വെള്ളം അമ്പലത്തിലേക്ക് കയറിയതോടെ പടിപ്പുരയും വിളക്കും വെള്ളത്തില്‍ മുങ്ങി. സമീപത്തുള്ള കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ ബോട്ടുജെട്ടി തുടങ്ങിയവയും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാര്‍പാര്‍ക്കിംഗ് സ്ഥലത്തും വെള്ളക്കെട്ട് രൂക്ഷമായി.

കനത്ത മഴയില്‍ പൊന്ന്യം പുഴ കരകവിഞ്ഞു. തലശേരി-പാനൂര്‍ റൂട്ടില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പാമ്പുരുത്തി ദ്വീപ് നിവാസികള്‍ക്ക് മാറിത്താമസിക്കുവാന്‍ പഞ്ചായത്ത്-റവന്യൂ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

മഴ കനത്തതോടെ കൂടാളി പഞ്ചായത്തിലെ 69 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.വാര്‍ഡ്  2ല്‍ നിടുകുളത്തെ 4 കുടുംബം, വാര്‍ഡ് 3 കൂരാരിയില്‍ ഒരു കുടുംബം, വാര്‍ഡ് 4 ആയിപ്പുഴയില്‍ 40 കുടുംബം, വാര്‍ഡ് 6 പാണലാട് 17 കുടുബം, വാര്‍ഡ് 7 കൊടോളിപ്രത്ത് 7 കുടുംബങ്ങള്‍ ഉള്‍പ്പടെ 69 വീടുകളിലെ 338 പേരെയാണ് മാറ്റി താമസിപ്പിച്ചത്. വിവിധ പ്രദേശങ്ങളിലെ കുടുംബ വീടുകളിലേക്കാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.

Tags: floodRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.