Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തോടായി റോഡുകള്‍: വലഞ്ഞ് ജനം, എന്ന് തീരും ഈ ദുരിതയാത്ര..

14-ാം വാര്‍ഡ് കൊട്ടാരപ്പറമ്പ് റോഡിലെ പതിറ്റാണ്ടുകളായ വെള്ളക്കെട്ടിന് ഇതുവരെ പരിഹാരമായില്ല. തീരദേശത്തെ നൂറോളം കുടുംബങ്ങളും യാത്രക്കാരുമാണ് വര്‍ഷങ്ങളായി വലയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 02:36 pm IST
in Thrissur

തൃശൂര്‍: അന്തിക്കാട് പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ റോഡുകള്‍ കുളമായിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. മഴക്കാലം മുന്നില്‍ ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും അറ്റകുറ്റപ്പണികള്‍ യഥാസമയത്ത് പൂര്‍ത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിനും റോഡിന്റെ നാശത്തിനും കാരണം. എന്നാല്‍ ചിലയിടങ്ങളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പലൈനായി പൊളിച്ച റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. മഴപെയ്തതോടെ ഈ റോഡുകള്‍ വെള്ളക്കെട്ടായതായും നാട്ടുകാര്‍ പറയുന്നു.  

14-ാം വാര്‍ഡ് കൊട്ടാരപ്പറമ്പ് റോഡിലെ പതിറ്റാണ്ടുകളായ വെള്ളക്കെട്ടിന് ഇതുവരെ പരിഹാരമായില്ല. തീരദേശത്തെ നൂറോളം കുടുംബങ്ങളും യാത്രക്കാരുമാണ് വര്‍ഷങ്ങളായി വലയുന്നത്. പ്രദേശവാസികള്‍ അധികാരികളെ സമീപിക്കാന്‍ തുടങ്ങീട്ട് വര്‍ഷങ്ങളായിട്ടും ഇതുവരെയും അവഗണന മാത്രമാണ് നേരിട്ടതെന്ന്് നാട്ടുകാര്‍ പറയുന്നു. സമീപ പ്രദേശത്ത് ലക്ഷങ്ങള്‍ ചെലവിട്ട് കാനകള്‍ നിര്‍മ്മിച്ചപ്പോഴും കൊട്ടാരപ്പറമ്പ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള ഈ റോഡിനെ അവഗണിച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

അമൃതം കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ കുഴിച്ച കാഞ്ഞാണി-അന്തിക്കാട് റോഡിലെ ദുരിതയാത്ര തുടരുകയാണ്. പൈപ്പിടാന്‍ കുഴിച്ച് തകര്‍ന്നു കിടന്നിരുന്ന ഭാഗത്തെ മണ്ണ് മാറ്റി കല്ലിട്ട് നികത്തിയതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ താഴ്ന്ന് പോകുന്നതിനു് പരിഹാരമായെങ്കിലും തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന മറു ഭാഗത്തെ കുഴികളടയ്‌ക്കാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. കാഞ്ഞാണി കപ്പേള മുതല്‍ കാഞ്ഞാണി സെന്റര്‍ വരെയുള്ള റോഡാണ് ഏറെ തകര്‍ന്നു കിടക്കുന്നത്. 

റോഡ് നിറയെ ചെറുതും വലുതുമായ നിരവധി കുഴികളാണ്. ഈ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നട പോലും അസാദ്ധ്യമാണ്. ഈ റോഡിലെ തകര്‍ന്നു കിടക്കുന്ന ഭാഗത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ കത്താതായിട്ട് മാസങ്ങളായിട്ടും പഞ്ചായത്തധികൃതരുടെ ഭാഗത്ത് നിന്നും ലൈറ്റുകള്‍ കത്തിക്കുന്നതിനുള്ള നടപടികളും ഉണ്ടായിട്ടില്ല.  റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ കുഴികളില്‍ വീണ് അപകടത്തിലാവുന്നതും നിത്യസംഭവമാണ്. യാത്രാദുരിതം തീരാന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും.

Tags: ഐഎസ്റോഡ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.