Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോവിഡ് പരിശോധനയില്‍ ഗുരുതര പിഴവ്; വീട്ടമ്മയെആരോഗ്യവകുപ്പ് കൊറോണ ബാധിതയാക്കി,

കോവിഡ് പരിശോധനയില്‍ വീണ്ടും ഗുരുതര വീഴ്ച. വീട്ടമ്മയെ കൊറോണ ബാധിതയാക്കി ആരോഗ്യവകുപ്പ്.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Jul 29, 2020, 12:10 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: കോവിഡ് പരിശോധനയില്‍ വീണ്ടും ഗുരുതര വീഴ്ച. വീട്ടമ്മയെ കൊറോണ ബാധിതയാക്കി ആരോഗ്യവകുപ്പ്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ 24ന് ഓപ്പറേഷന്‍ സംബന്ധിച്ച പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കുമായി കഴിഞ്ഞ 18ന് ആശുപത്രിയില്‍ എത്തി കോവിഡ് ടെസ്റ്റ് അടക്കമുള്ളവ നടത്തി വീട്ടിലേക്ക് മടങ്ങി.

19ന് പരിശോധനയില്‍ സംശയം ഉണ്ട് വീണ്ടും കോവിഡ് ടെസ്റ്റ് നടത്താന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്‌ക്ക് 12.28ന് ഡിഎംഒ ഓഫീസില്‍ നിന്നും കോവിഡ് പോസിറ്റീവ് ആണെന്നും ആംബുലന്‍സ് എത്തുമെന്നും അറിയിപ്പെത്തി. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ച വീട്ടമ്മയെ കൊറോണ വാര്‍ഡില്‍ രോഗികള്‍ക്കൊപ്പം പ്രവേശിപ്പിച്ചു. ഇതിനിടയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന്  വീട്ടുകാരെ വിളിച്ചു പറഞ്ഞു.  

രണ്ടാമത്തെ ഫലം നെഗറ്റീവ് ആണെന്ന് ബന്ധുക്കള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും ഇതിനകം രോഗിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും നാലു  കോവിഡ് രോഗികള്‍ക്കൊപ്പം കൊട്ടാരക്കരയിലെ കോവിഡ് സെന്ററില്‍ എത്തിച്ചിരുന്നു. പുറകെ കൊട്ടിയത്തെ സ്വകാര്യആശുപത്രിയില്‍ നിന്നും രണ്ടാമത്തെ ഫലം എത്തുകയും ചെയ്തു. അത് നെഗറ്റീവ് ആയതോടെ ബന്ധുക്കള്‍ കളക്ടര്‍ക്കും ആരോഗ്യവകുപ്പിലെ  ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചു പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ കൊണ്ട് വന്ന് നിരീക്ഷണത്തിലാക്കി. 

തുടര്‍ന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലും നെഗറ്റീവ് ആയി.
പിന്നീട് ആലപ്പുഴ മെഡിക്കല്‍കോളേജില്‍ നടത്തിയ പരിശോധനയിലും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് എട്ടുദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഇതിനകം തന്നെ നാടാകെ വീട്ടമ്മയ്‌ക്ക് കൊറോണയുണ്ടെന്ന വ്യാജപ്രചാരണവും കൂടിയായതോടെ ചാത്തന്നൂര്‍, കാരംകോടു ശീമാട്ടി ജംഗഷനാകെ ആള്‍ക്കാര്‍ മുള്‍മുനയിലായി. 

ആരോഗ്യവകുപ്പ് അധികൃതരും ആശുപത്രി അധികൃതരും തെറ്റ് മനസിലാക്കിയെങ്കിലും പുറത്തുപറയാന്‍ കൂട്ടാക്കിയില്ല. ബന്ധുക്കളും മറ്റും സ്വയം ക്വാറന്റൈനിലേക്ക് മാറിയിരുന്നു.  
അതേസമയം, കോവിഡ് പരിശോധനാഫലം വരും മുമ്പേ രോഗിയെ മെഡിക്കല്‍കോളേജില്‍ കോവിഡ് രോഗികള്‍ക്കൊപ്പം ഇട്ടതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ആശുപത്രി അധികൃതര്‍ക്ക് എതിരെയും ആരോഗ്യവകുപ്പിനെതിരെയും കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.

ഇതേ ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് ആര്‍എസ്എസ് ചാത്തന്നൂര്‍ നഗര്‍ സംഘചാലക് രാധാകൃഷ്ണന്റെ മരണവും കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞതും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ചു സംസ്‌കരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചതും. 

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും മരിച്ചയാളുടെ  സ്രവമെടുത്ത് പരിശോധനയ്‌ക്ക് അയച്ച കോവിഡ് റിസള്‍ട്ട് നെഗറ്റീവ്  ആയിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ പാളിച്ചകള്‍ക്ക് പുറകെയാണ് വീട്ടമ്മയുടെ ഫലവും നെഗറ്റീവ് ആയത്. ഇതോടെ കോവിഡ് പരിശോധന ഫലംങ്ങളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

Tags: housewife
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

Kerala

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

India

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

പുതിയ വാര്‍ത്തകള്‍

‘ മെയ്ഡ് ഇൻ ഇന്ത്യ – എ ടൈറ്റൻ സ്റ്റോറി ‘ ; ജെആർഡി ടാറ്റയായി വെള്ളിത്തിരയിൽ എത്തുക നസീറുദ്ദീൻ ഷാ

ആരോഗ്യമന്ത്രിയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ സിപിഎം നടപടിക്ക്

മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍: അന്വേഷണത്തിന് രണ്ട് ജില്ലകളിലെയും പോലീസ്

ആറ് മാസത്തോളം ലക്ഷദ്വീപിനെ വിറപ്പിച്ച പെരുമ്പാമ്പിനെ കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിച്ചു

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നിയമ പ്രഭാഷണ ചടങ്ങ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ഉദ്ഘാടനം ചെയ്യുന്നു. എസ്‌കെഎസ് ഫൗണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് പ്രസിഡന്റ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണന്‍ സമീപം

പൊതുതാല്‍പര്യ ഹര്‍ജികളില്‍ ജസ്റ്റിസ് കൃഷ്ണയ്യരുടെ ഇടപെടലുകള്‍ മാതൃകാപരം: ജസ്റ്റിസ് ഗവായ്

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

നവതി ആഘോഷ ചടങ്ങിനെ ദലൈലാമ അഭിസംബോധന ചെയ്യുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു സമീപം

ദലൈലാമ നവതി നിറവില്‍

ചെങ്കടലിൽ ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം ; റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ പ്രയോഗിച്ചതിന് പിന്നിൽ ഹൂത്തി വിമതരെന്ന് സംശയം

ബംഗളൂരുവിൽ 150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ്; ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുങ്ങി

ജ്യോതി മല്‍ഹോത്ര ചാരപ്പണിക്ക് വന്നത് സര്‍ക്കാര്‍ ചെലവില്‍; ജന്മഭൂമി വാര്‍ത്ത ശരിവച്ച്‌ വിവരാവകാശ രേഖ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies