Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് എനിക്ക് അതീവ രഹസ്യം പറയാനുണ്ട്, പക്ഷേ ഞാന്‍ ആരോടുപറയും?’; എന്‍ഐഎയ്‌ക്കു മൊഴിയെടുത്തു കൂടേ: സോബി ജോര്‍ജ്

കേസന്വേഷിച്ച ക്രൈം ബ്രാഞ്ചിന് ഇപ്പോള്‍ അന്വേഷണച്ചുമതലയില്ല. കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണ സംഘത്തെ നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ സ്വര്‍ണക്കടത്തന്വേഷിക്കുന്ന എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരന്‍ സരിത്തിനെയാണ് ഞാന്‍ അന്ന് അപകട സ്ഥലത്ത് കണ്ടത്. ഈ സാഹചര്യത്തില്‍ എന്‍ഐഎയ്‌ക്ക് എന്റെ മൊഴിയെടുത്തു കൂടെ, സോബി ചോദിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 25, 2020, 11:09 am IST
in Kerala

കൊച്ചി: ‘സര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് എനിക്ക് അതീവ രഹസ്യം പറയാനുണ്ട്, പക്ഷേ ഞാന്‍ ആരോടുപറയും? എനിക്ക് എന്തെങ്കിലും സംഭവിക്കുംമുമ്പ് അത് അറിയിക്കേണ്ടവരെ അറിയിക്കണം. എന്റെ ജീവന്‍ അപകടത്തിലാണ്. ഞാന്‍ പറയുന്നത് നാളെ സ്ഥിരീകരിക്കപ്പെടും,’ പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്‌കറും കുഞ്ഞും മരിക്കാനിടയായ കാറപകടം കണ്ട സൗണ്ട് എന്‍ജിനീയര്‍ കലാഭവന്‍ സോബി ജോര്‍ജാണ് ചോദിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തു കേസിലെ നിര്‍ണായക തെളിവാകും തന്റെ വെളിപ്പെടുത്തലെന്നും സോബി പറയുന്നു.

കേസന്വേഷിച്ച ക്രൈം ബ്രാഞ്ചിന് ഇപ്പോള്‍ അന്വേഷണച്ചുമതലയില്ല. കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണ സംഘത്തെ നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ സ്വര്‍ണക്കടത്തന്വേഷിക്കുന്ന എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരന്‍ സരിത്തിനെയാണ് ഞാന്‍ അന്ന് അപകട സ്ഥലത്ത് കണ്ടത്. ഈ സാഹചര്യത്തില്‍ എന്‍ഐഎയ്‌ക്ക് എന്റെ മൊഴിയെടുത്തു കൂടെ, സോബി ചോദിക്കുന്നു.

കേസന്വേഷിച്ച റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) എന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഞാന്‍ നല്‍കിയ വിവരണം വച്ച് സംഭവസ്ഥലത്ത് കണ്ടയാള്‍ സരിത്താണെന്ന് തിരിച്ചറിഞ്ഞിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനും മറ്റും ശരിവച്ച് അവര്‍ അത് രേഖപ്പെടുത്തി. വിവരങ്ങള്‍ തുടര്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇനിയും എനിക്ക് കൂടുതല്‍ പറയാനുണ്ട്. അത് കേള്‍ക്കണം, ഞാന്‍ പറയുന്നത് നുണയാണെങ്കില്‍ എന്നെ ബ്രെയിന്‍ മാപ്പിങ് ചെയ്യട്ടെ. തെറ്റാണെങ്കില്‍ ശിക്ഷിക്കട്ടെ. പക്ഷേ എന്തുകൊണ്ട് എന്റെ മൊഴിയെടുക്കുന്നില്ല, സോബി ചോദിക്കുന്നു.

ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍ ഉണ്ണിയും, കള്ളക്കടത്തിടപാടുകാര്‍ സംഭവത്തിന് പിന്നിലുണ്ടെന്ന് സോബിയും ആദ്യം മുതലേ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ സോബിക്ക് പല ഭീഷണികളും നേരിട്ടു. സിബിഐക്ക് മൊഴി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ചിലര്‍ മുന്നറിയിപ്പുനല്‍കി. കഴിഞ്ഞ 19ന് അര്‍ധരാത്രിയില്‍ അക്രമികള്‍ സോബിയുടെ വീട്ടിലെത്തി. പോലീസിന് പരാതി നല്‍കിയിട്ടും ഏഴാം ദിവസമാണ് ക്രൈംബ്രാഞ്ച് ഫോണില്‍ വിവരം അന്വേഷിച്ചതെന്നും സോബി പറയുന്നു.

ഇസ്രായേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനിയും ഇപ്പോള്‍ എന്‍ഐഎയുടെ പിടിയിലായ ആളും മൂന്നു തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ജീവന് ഹാനി സംഭവിച്ചാല്‍ ഉത്തരവാദി ആ സ്ത്രീ ആയിരിക്കുമെന്നും പറയുന്ന സോബി അന്വേഷണ ഏജന്‍സികളോടല്ലാതെ മാധ്യമങ്ങളോട് ആ അതീവ രഹസ്യം പറയില്ലെന്നും അറിയിച്ചു.

Tags: എൻ‌ഐ‌എസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.