Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തിരുവനന്തപുരം കേന്ദ്രീകരിച്ച് വന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയ; സ്വര്‍ണക്കടത്തു കേസിലും സാന്നിധ്യം;ഗള്‍ഫില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതലും മലയാളികള്‍

സംഘത്തെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ടു നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 07:32 pm IST
in Special Article

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീകരിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന മാഫിയ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. എസ്എസ് എല്‍സി, ബിരുദം, എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വരെ നിര്‍മ്മിച്ചു നല്‍കുന്ന സംഘമാണിത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ സര്‍ട്ടിഫിക്കറ്റ്  മാഫിയയെകുറിച്ച്് ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. സ്വപ്‌നയുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ചിലരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.

സംഘത്തെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ടു നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ തലപ്പത്തുള്‍പ്പെടെ നിരവധിപേര്‍ കള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി തേടിയതായി കണ്ടെത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കാനും ജോലി ലഭിക്കാനും വിവിധ കായിക മത്സരങ്ങളില്‍ വിജയിച്ചതിന്റെയും പങ്കെടുത്തതിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍, ജോലിയില്‍ ഇരിക്കുന്നവര്‍ക്ക് പ്രമോഷനുവേണ്ടി പ്രത്യേക കോഴ്‌സുകള്‍ പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയൊക്കെ വ്യാപകമായിട്ട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.

ജോലിക്കു കയറാന്‍ വ്യാജ രേഖയുണ്ടാക്കിയ മുന്‍ കേരള രജ്ഞി ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എജീസ് ഓഫീസില്‍ ഓഡിറ്ററായിരുന്ന രോഹന്‍ പ്രേം ജോലിക്കായി ഹാജരാക്കിയത് ഝാന്‍സിയിലെ ബുന്തേല്‍ഗണ്ട് സര്‍വ്വകലാശാലയുടെ പേരിലുള്ള  ബികോം സര്‍ട്ടിഫിക്കറ്റാണ്. സര്‍ട്ടിഫിക്കേറ്റിന്റെ ആധികാരികതയെ കുറിച്ച് ഏജീസ് ഓഫീസ് സര്‍വ്വകലാശാലയ്‌ക്ക് കത്തയച്ചു. രോഹന്‍ പ്രേം വിദ്യാര്‍ഥിയായിരുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നുമായിരുന്നു മറുപടി. ഏജീസ് ഓഫീസിന്റെ പരാതിയില്‍ റോഹനെതിരെ വ്യാജ രേഖ ചമയ്‌ക്കല്‍, വഞ്ചന എന്നിവയ്‌ക്ക് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരിലേക്ക് അന്വേഷണം പോയില്ല.

ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ദാതാക്കളുടെ കണ്ണിയായിട്ടാണ് തിരുവനന്തപുരത്തെ സംഘവും പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ജോലി ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവും ഇട്ടിരുന്നു.

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ കുവൈറ്റ് പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. നിലവിലില്ലാത്ത സര്‍വകലാശാലകളില്‍ നിന്നു സമ്പാദിച്ച ബിരുദബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍, അറിയപ്പെടുന്ന സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്, പഠനം ആരംഭിച്ചിരുന്നെങ്കിലും അത് പൂര്‍ത്തികരിക്കാതെ സമ്പാദിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, കുവൈത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലയളവില്‍ തന്നെ അറിയപ്പെടുന്ന സര്‍വകലാശാലയില്‍ പഠിച്ചുനേടിയെന്ന രീതിയില്‍ സ്വന്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ നാലു തരത്തിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പ്രചാരത്തിലുള്ളതെന്ന് കണ്ടെത്തുകയും ചെയ്തു.

ഒമാനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. കിംഗ് ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, കോര്‍ലിന്‍സ് യൂണിവേഴ്‌സിറ്റി, കൊളംബസ് യൂണിവേഴ്‌സിറ്റി, അറ്റ്‌ലാന്റ യൂണിവേഴ്‌സിറ്റി ,ബയ് ടൗണ്‍ യൂണിവേഴ്‌സിറ്റി, സൗത്ത് ക്രീക്ക് യൂണിവേഴ്‌സിറ്റി, ദ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹവായി, ദ അറ്റ്‌ലാന്റിക് ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റി എന്നീ വ്യാജ സര്‍വകലാശാലകളുടെ പേരില്‍ നിരവധി പേര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായി കണ്ടെത്തി. ഈ സര്‍വകലാശാലകളെ ഒമാന്‍  കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ജോലി തേടിയവരില്‍ നല്ലൊരു വിഭാഗം കേരളത്തില്‍ നിന്നുള്ളവരാണെന്ന് ഇരുരാജ്യങ്ങളുടേയും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.