Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തിന് വന്‍തോതില്‍ പണം സംഭരിച്ചു; ഐടി പ്രൊഫഷണലുകളെയും പങ്കാളികളാക്കി; ദിനംപ്രതി പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൂടിയ പലിശയോ ലാഭവിഹിതമോ നല്‍കും എന്നതായിരുന്നു പാക്കേജ്. സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ സംരംഭങ്ങളിലും മേളകളിലും പരിപാടികളിലും പങ്കാളിത്തം നല്‍കും. അത് സ്ഥാപനത്തിന് നേട്ടമാകും. സര്‍ക്കാര്‍ സൗജന്യങ്ങളും അവസരങ്ങളും ലഭ്യമാക്കും. പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. കണക്കു നോക്കുമ്പോള്‍ ലാഭമായതിനാല്‍ പലരും ചേര്‍ന്നു. ഈ പണം എന്തിന് ചെലവഴിക്കുന്നുവെന്ന് പലരും അന്വേഷിച്ചതുമില്ല.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 22, 2020, 11:25 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കടത്തു കേസുമായി പല ഐടി സ്ഥാപനങ്ങള്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും ബന്ധം. സര്‍ക്കാരിന്റെ സഹായം വാഗ്ദാനം ചെയ്ത്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനുമാണ് ഇവരെ പങ്കാളികളാക്കിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. ഐടി സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരില്‍  നിന്ന് ലക്ഷങ്ങളാണ്  ശേഖരിച്ചത്.  ‘ക്ലൗഡ് ഐടി വ്യവസായ സംരംഭ’മായാണ് പണം ശേഖരിച്ചത്.  

കൂടിയ പലിശയോ ലാഭവിഹിതമോ നല്‍കും എന്നതായിരുന്നു പാക്കേജ്.  സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ  സംരംഭങ്ങളിലും മേളകളിലും പരിപാടികളിലും പങ്കാളിത്തം നല്‍കും. അത് സ്ഥാപനത്തിന് നേട്ടമാകും. സര്‍ക്കാര്‍ സൗജന്യങ്ങളും അവസരങ്ങളും ലഭ്യമാക്കും. പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. കണക്കു നോക്കുമ്പോള്‍ ലാഭമായതിനാല്‍ പലരും ചേര്‍ന്നു. ഈ പണം എന്തിന് ചെലവഴിക്കുന്നുവെന്ന് പലരും അന്വേഷിച്ചതുമില്ല.

ഒരു കിലോ സ്വര്‍ണം 35 ലക്ഷം രൂപയ്‌ക്ക് വിദേശത്തുനിന്നു വാങ്ങി കേരളത്തിലെത്തിക്കും. നിയമാനുസൃതമാണെങ്കില്‍ നികുതിയും മറ്റുമുള്‍പ്പെടെ കേരളത്തില്‍ ഇത് വാങ്ങാന്‍ 50 ലക്ഷം വേണ്ടിവരും. കൊണ്ടുവരുന്നത് തങ്കക്കട്ടികളാകും. അതില്‍ ചെമ്പു ചേര്‍ത്ത് ഒന്നരയും രണ്ടും കിലോവരെയുമാക്കും. ലാഭം ഇരട്ടി. കിലോയില്‍ ഏഴുലക്ഷം രൂപവരെ വില്‍പ്പനയുടെ ആദ്യഘട്ട കൈമാറ്റത്തിലെ ലാഭം. പിന്നീട് കൈമറിയുമ്പോഴത്തെ അതിതീവ്ര രഹസ്യ കൈമാറ്റത്തിലെ ലാഭ വിഹിതം വേറേയും.

ഈ ഇടപാടില്‍ 35 ലക്ഷം രൂപ ഇറക്കുന്നയാളിന് അഞ്ചാറു തവണത്തെ ഇടപാടിലൂടെ  ആ പണവും ലാഭ വിഹിതവും തിരികെ കൊടുക്കാം. മുടക്കുമുതല്‍ ‘കള്ളക്കടത്തുകമ്പനി’ക്ക്.  കോടികള്‍ മുടക്കുന്നവര്‍ക്ക് സ്വര്‍ണക്കടത്താണെന്ന്  അറിവുണ്ടാകും. അന്വേഷണ ഏജന്‍സികള്‍ ഈ കണ്ണികളില്‍ പെട്ട ചില സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് വിവരം ശേഖരിച്ചുകഴിഞ്ഞു. ഐടി വകുപ്പുചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വര്‍ണക്കടത്തു ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

Tags: സ്വര്‍ണകടത്ത്ഐടി പാർക്കുകൾ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.