Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തിന് വന്‍തോതില്‍ പണം സംഭരിച്ചു; ഐടി പ്രൊഫഷണലുകളെയും പങ്കാളികളാക്കി; ദിനംപ്രതി പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൂടിയ പലിശയോ ലാഭവിഹിതമോ നല്‍കും എന്നതായിരുന്നു പാക്കേജ്. സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ സംരംഭങ്ങളിലും മേളകളിലും പരിപാടികളിലും പങ്കാളിത്തം നല്‍കും. അത് സ്ഥാപനത്തിന് നേട്ടമാകും. സര്‍ക്കാര്‍ സൗജന്യങ്ങളും അവസരങ്ങളും ലഭ്യമാക്കും. പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. കണക്കു നോക്കുമ്പോള്‍ ലാഭമായതിനാല്‍ പലരും ചേര്‍ന്നു. ഈ പണം എന്തിന് ചെലവഴിക്കുന്നുവെന്ന് പലരും അന്വേഷിച്ചതുമില്ല.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jul 22, 2020, 11:25 am IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കടത്തു കേസുമായി പല ഐടി സ്ഥാപനങ്ങള്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും ബന്ധം. സര്‍ക്കാരിന്റെ സഹായം വാഗ്ദാനം ചെയ്ത്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനുമാണ് ഇവരെ പങ്കാളികളാക്കിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. ഐടി സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരില്‍  നിന്ന് ലക്ഷങ്ങളാണ്  ശേഖരിച്ചത്.  ‘ക്ലൗഡ് ഐടി വ്യവസായ സംരംഭ’മായാണ് പണം ശേഖരിച്ചത്.  

കൂടിയ പലിശയോ ലാഭവിഹിതമോ നല്‍കും എന്നതായിരുന്നു പാക്കേജ്.  സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ  സംരംഭങ്ങളിലും മേളകളിലും പരിപാടികളിലും പങ്കാളിത്തം നല്‍കും. അത് സ്ഥാപനത്തിന് നേട്ടമാകും. സര്‍ക്കാര്‍ സൗജന്യങ്ങളും അവസരങ്ങളും ലഭ്യമാക്കും. പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. കണക്കു നോക്കുമ്പോള്‍ ലാഭമായതിനാല്‍ പലരും ചേര്‍ന്നു. ഈ പണം എന്തിന് ചെലവഴിക്കുന്നുവെന്ന് പലരും അന്വേഷിച്ചതുമില്ല.

ഒരു കിലോ സ്വര്‍ണം 35 ലക്ഷം രൂപയ്‌ക്ക് വിദേശത്തുനിന്നു വാങ്ങി കേരളത്തിലെത്തിക്കും. നിയമാനുസൃതമാണെങ്കില്‍ നികുതിയും മറ്റുമുള്‍പ്പെടെ കേരളത്തില്‍ ഇത് വാങ്ങാന്‍ 50 ലക്ഷം വേണ്ടിവരും. കൊണ്ടുവരുന്നത് തങ്കക്കട്ടികളാകും. അതില്‍ ചെമ്പു ചേര്‍ത്ത് ഒന്നരയും രണ്ടും കിലോവരെയുമാക്കും. ലാഭം ഇരട്ടി. കിലോയില്‍ ഏഴുലക്ഷം രൂപവരെ വില്‍പ്പനയുടെ ആദ്യഘട്ട കൈമാറ്റത്തിലെ ലാഭം. പിന്നീട് കൈമറിയുമ്പോഴത്തെ അതിതീവ്ര രഹസ്യ കൈമാറ്റത്തിലെ ലാഭ വിഹിതം വേറേയും.

ഈ ഇടപാടില്‍ 35 ലക്ഷം രൂപ ഇറക്കുന്നയാളിന് അഞ്ചാറു തവണത്തെ ഇടപാടിലൂടെ  ആ പണവും ലാഭ വിഹിതവും തിരികെ കൊടുക്കാം. മുടക്കുമുതല്‍ ‘കള്ളക്കടത്തുകമ്പനി’ക്ക്.  കോടികള്‍ മുടക്കുന്നവര്‍ക്ക് സ്വര്‍ണക്കടത്താണെന്ന്  അറിവുണ്ടാകും. അന്വേഷണ ഏജന്‍സികള്‍ ഈ കണ്ണികളില്‍ പെട്ട ചില സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് വിവരം ശേഖരിച്ചുകഴിഞ്ഞു. ഐടി വകുപ്പുചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വര്‍ണക്കടത്തു ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

Tags: സ്വര്‍ണകടത്ത്ഐടി പാർക്കുകൾ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.