Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുഖ്യമന്ത്രിയുമായി 18 വര്‍ഷത്തെ ബന്ധം; കള്ളക്കടത്തു പ്രതി സ്വപ്നയുമായി ബന്ധമില്ലെന്നും കിരണ്‍ മാര്‍ഷല്‍

പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ഉപയോഗിച്ചിരുന്ന കാര്‍ താന്‍ പണം കൊടുത്താണ് വാങ്ങിയതെന്നും പിന്നീടത് മാറ്റി പുതിയ കാര്‍ വാങ്ങിയെന്നും കിരണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 10:38 am IST
in Alappuzha
ചേര്‍ത്തല എസ്എം കോളേജില്‍ ഷൂട്ടിങ് പരിശീലനകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു, സമീപം കിരണ്‍ മാര്‍ഷല്‍( ഫയല്‍ഫോട്ടോ)

ചേര്‍ത്തല എസ്എം കോളേജില്‍ ഷൂട്ടിങ് പരിശീലനകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു, സമീപം കിരണ്‍ മാര്‍ഷല്‍( ഫയല്‍ഫോട്ടോ)

ചേര്‍ത്തല: കള്ളക്കടത്തുകേസിലെ പ്രതി സ്വപ്നയെ അറിയില്ലെന്നും ബന്ധമില്ലെന്നും തുറവൂരിലെ  വ്യവസായി. പള്ളിത്തോട് നിവാസിയായ കിരണ്‍ മാര്‍ഷലാണ് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നത്. കിരണ്‍, സ്വപ്നയ്‌ക്ക് താമസിക്കാന്‍ വീട്ടില്‍ ഇടമൊരുക്കി എന്ന് വിവിധ രാഷ്‌ട്രീയ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ മാധ്യമങ്ങളെ കണ്ടത്. 

മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വര്‍ഷമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ഉപയോഗിച്ചിരുന്ന കാര്‍ താന്‍ പണം കൊടുത്താണ് വാങ്ങിയതെന്നും പിന്നീടത് മാറ്റി പുതിയ  കാര്‍ വാങ്ങിയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കിരണ്‍ പറഞ്ഞു. തന്റെ കുടുംബം ഇടതുപക്ഷ കുടുംബമാണ്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ട്.  ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്.

സ്വര്‍ണ കള്ളക്കടത്തുകേസില്‍ പിടിക്കപ്പെട്ട സ്വപ്ന പള്ളിത്തോട്ടില്‍ വ്യവസായിയുടെ വീട്ടില്‍ എത്തിയതായി ആദ്യ ദിവസങ്ങളില്‍ തന്നെ വാര്‍ത്ത പ്രചരിച്ചിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണിലായ പള്ളിത്തോട് മേഖലയിലേക്ക് അപരിചിതരുടെ കാറുകള്‍ വന്നിരുന്നതായും പ്രദേശവാസികളില്‍ ചിലരാണ് മാധ്യമപ്രവര്‍ത്തകരെ വിവരമറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് അഞ്ചിന് കാണാതായ സ്വപ്ന തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ എവിടെയായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിരുന്നില്ല. ആലപ്പുഴ വഴിയാണ് സ്വപ്ന പോയതെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെയാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി സംശയത്തിന്റെ നിഴലിലായത്.  

ഖ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയായ കിരണുമായുള്ള ആത്മബന്ധമാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനത്തിനെത്തിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആലപ്പുഴ വഴി കടന്നുപോകുന്ന മന്ത്രിമാരും പള്ളിത്തോട്ടിലെ വീട്ടിലെത്തിയിരുന്നതായും വിവരമുണ്ട്. വ്യവസായിയുടെ പാര്‍ട്ട്ണര്‍ഷിപ്പില്‍ ഇന്‍ഡ്യന്‍ കോഫീ ഹൗസിന്റെ മാതൃകയില്‍ അരൂരില്‍ ആരംഭിച്ച കേരള കഫേയുടെ ഉദ്ഘാടനത്തിന് മന്ത്രിസഭയിലെ പ്രമുഖര്‍ എത്തിയിരുന്നു.

Tags: goldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

സ്വർണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്നോ? എന്തിനാണെന്നോ?

Kerala

കള്ളനെ പേടിച്ച് ബുക്കിൽ സ്വ‍ർണം ഒളിപ്പിച്ചു: ഒടുവിൽ എത്തിയത് ആക്രികടയിലും, തെരച്ചിൽ നടത്തിയവർക്ക് സൂര്യാതപം! നാടകീയ സംഭവങ്ങൾ

പുതിയ വാര്‍ത്തകള്‍

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.