Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഐഎയില്‍ നിന്നു രക്ഷപ്പെടാന്‍ കസ്റ്റംസില്‍ ‘കീഴടങ്ങല്‍’ പരമ്പര

കേരളത്തില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് പിടിച്ചത് 2014ലാണ്. നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂവാറ്റുപുഴ സ്വദേശികള്‍ പലപ്പോഴായി കടത്തിയത് 2000 കിലോ സ്വര്‍ണമാണ്. ആ കേസില്‍ കസ്റ്റംസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ സ്വദേശി ജലാല്‍ അടക്കമുള്ളവരെ സ്വര്‍ണക്കടത്തു മാഫിയതന്നെ കസ്റ്റംസിനു മുന്നില്‍ എത്തിക്കുകയായിരുന്നു. സ്വര്‍ണം വാങ്ങിയവരും വിറ്റവരും കൈമാറിയവരും ആരെന്ന് കണ്ടെത്താന്‍ എന്‍ഐഎക്ക് അവസരം ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. ജ്വല്ലറികള്‍ക്കുവേണ്ടി നടത്തിയ കള്ളക്കടത്തെന്ന് കസ്റ്റംസിനോട് സമ്മതിക്കുകയും സ്ഥാപിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jul 20, 2020, 12:17 pm IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്തുകാര്‍ കസ്റ്റംസിന് ‘കീഴടങ്ങാന്‍ ക്യൂ’ നില്‍ക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് സൂചന. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്നവരുള്‍പ്പെടെ കസ്റ്റംസിനെ കീഴടങ്ങല്‍ സന്നദ്ധത അറിയിക്കുന്നു. എന്‍ഐഎ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിതവും സംഘടിതവുമായ നീക്കമാണിതെന്നാണ് കരുതുന്നത്.  

കേരളത്തില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് പിടിച്ചത് 2014ലാണ്. നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂവാറ്റുപുഴ സ്വദേശികള്‍ പലപ്പോഴായി കടത്തിയത് 2000 കിലോ സ്വര്‍ണമാണ്. ആ കേസില്‍ കസ്റ്റംസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ സ്വദേശി ജലാല്‍ അടക്കമുള്ളവരെ സ്വര്‍ണക്കടത്തു മാഫിയതന്നെ കസ്റ്റംസിനു മുന്നില്‍ എത്തിക്കുകയായിരുന്നു. സ്വര്‍ണം വാങ്ങിയവരും വിറ്റവരും കൈമാറിയവരും ആരെന്ന് കണ്ടെത്താന്‍ എന്‍ഐഎക്ക് അവസരം ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. ജ്വല്ലറികള്‍ക്കുവേണ്ടി നടത്തിയ കള്ളക്കടത്തെന്ന് കസ്റ്റംസിനോട് സമ്മതിക്കുകയും സ്ഥാപിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.

ഇതേ കേസുകള്‍ എന്‍ഐഎ  അന്വേഷിച്ച് വിരുദ്ധമായ കണ്ടെത്തലുകളിലെത്തിയാല്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ വൈരുധ്യമാണെന്ന വാദം കോടതിയില്‍ ഉയര്‍ത്തി രക്ഷപ്പെടാമെന്ന ചില നിയമ വിദഗ്ധരുടെ ഉപദേശമാണ് പുതിയ നീക്കത്തിനു പിന്നിലെന്നും സൂചനയുണ്ട്.  

വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്നവര്‍ ഇപ്പോള്‍ കീഴടങ്ങാന്‍ മുന്നോട്ട് വന്നത് എന്‍ഐഎയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലരും സ്വര്‍ണക്കടത്തില്‍ ചെറുകിട ജ്വല്ലറികളുടെ ബന്ധവും പേരും പറഞ്ഞ് രക്ഷപ്പെടാനുള്ള നീക്കത്തിലാണ്.  കസ്റ്റംസിന് ഇതിന് അപ്പുറത്തേക്ക് അന്വേഷണത്തിന് വകുപ്പില്ല. ഫണ്ട് സമാഹരിച്ച് സ്വര്‍ണം കൊണ്ടുവന്ന് ലാഭം പങ്കിട്ടുവെന്നാണ് ഇപ്പോള്‍ കസ്റ്റംസിന്റെ പിടിയിലുള്ളവരില്‍ പലരും മൊഴി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തിലെ മൂന്നും നാലും തലത്തിലുള്ളവരാണ് ഇക്കൂട്ടര്‍. കസ്റ്റംസ് ആക്ട് പ്രകാരം പിഴയടച്ചും കുറഞ്ഞകാല ശിക്ഷ അനുഭവിച്ചും രക്ഷപ്പെടാം. എന്‍ഐഎ അന്വേഷിച്ചാല്‍ ഫണ്ടുപയോഗവും സംരക്ഷിക്കുന്ന രാഷ്‌ട്രീയ, സാമുദായിക നേതാക്കളും വരെ പിടിക്കപ്പെടാം. അതിനാല്‍ ആസൂതിതമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

Tags: സ്വര്‍ണകടത്ത്കസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.