Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതിയിലേക്ക് നയിച്ചത് നിലവറയിലെ ലക്ഷം കോടിയുടെ നിധി ശേഖരം

ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്ക് എടുക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണം വെളളി കുടങ്ങളും വെള്ളി പാത്രങ്ങളും നിത്യേന എടുക്കുന്ന വിലപിടിപ്പുള്ള പാത്രങ്ങളും യഥാസമയം തിരികെ വയ്‌ക്കുന്നില്ലെന്നും ക്ഷേത്രത്തിനു പുറത്ത് കൊണ്ടു പോകുന്നുവെന്നും ഇടത് യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ ആരോപണം ഉന്നയിച്ചു. രാജകുടുംബത്തെ അംഗീകരിക്കാത്ത ഇവര്‍ രാജപ്രതിനിധികളെ ആരോപണ വിധേയരാക്കാനുള്ള നീക്കമാണ് നടത്തിയത്. ഇതോടെ ക്ഷേത്രം സ്ഥാനിയായിരുന്ന അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നിലവറകള്‍ തുറന്ന് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ കണക്ക് എടുക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഭരണം സംബന്ധിച്ച് കോടതി കയറിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 14, 2020, 05:49 pm IST
in Kerala

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണം കോടതി കയറിയതിനു പിന്നില്‍ നിലവറയിലെ ലക്ഷം കോടിയുടെ നിധി ശേഖരം. എ, ബി, സി.ഡി, ഇ, എഫ് എന്നീ ആറ് നിലവറകളിലാണ് ക്ഷേത്ര വകയായിട്ടുള്ള ലക്ഷം കോടി വിലമതിക്കുന്ന അമൂല്യ നിധി ശേഖരമുള്ളത്. ഇതില്‍ ഇ,എഫ്  നിലവറകള്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്ക് എപ്പോഴും  തുറക്കുന്ന നിലവറയും സി, ഡി നിലവറകള്‍ ക്ഷേത്ര ഉത്സവ ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ആഭരണങ്ങളും സൂക്ഷിച്ചിരിക്കുന്നു. എ നിലവറയില്‍ അമൂല്യ നിധിശേഖരം. ബി നിലവറ തുറന്ന് പരിശോധിച്ചിട്ടുമില്ല.

ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്ക് എടുക്കുന്ന   സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണം വെളളി കുടങ്ങളും വെള്ളി പാത്രങ്ങളും  നിത്യേന എടുക്കുന്ന വിലപിടിപ്പുള്ള പാത്രങ്ങളും യഥാസമയം തിരികെ വയ്‌ക്കുന്നില്ലെന്നും ക്ഷേത്രത്തിനു പുറത്ത് കൊണ്ടു പോകുന്നുവെന്നും ഇടത് യൂണിയനില്‍പ്പെട്ട ജീവനക്കാര്‍  ആരോപണം ഉന്നയിച്ചു. രാജകുടുംബത്തെ അംഗീകരിക്കാത്ത ഇവര്‍ രാജപ്രതിനിധികളെ ആരോപണ വിധേയരാക്കാനുള്ള നീക്കമാണ് നടത്തിയത്.  ഇതോടെ ക്ഷേത്രം സ്ഥാനിയായിരുന്ന അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ  നിലവറകള്‍   തുറന്ന് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ കണക്ക് എടുക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ്  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഭരണം സംബന്ധിച്ച് കോടതി കയറിയത്.

വിവാദങ്ങളെ തുടര്‍ന്ന്  2011 ജൂണ്‍ 28ന് നിലവറകള്‍ തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.എന്‍. കൃഷ്ണന്‍, രാജകുടുംബാംഗം ആദിത്യവര്‍മ, ഡോ. എം. വേലായുധന്‍ നായര്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരടങ്ങിയ സമിതിക്കായിരുന്നു പരിശോധന ചുമതല.

ഡോ. എം. വേലായുധന്‍ നായര്‍ കോ- ഓര്‍ഡിനേറ്ററായി മൂല്യനിര്‍ണയത്തിനും കണക്കെടുപ്പിനുമായി വിദഗ്‌ദ്ധ സമിതിയെയും നിയോഗിക്കപ്പെട്ടു. എല്ലാം ഡിജിറ്റലൈസ് ചെയ്ത് കോടതിക്ക് കൈമാറാനും ആവശ്യപ്പെട്ടിരുന്നു. ബി നിലവറ ഒഴികെയുള്ളവ തുറന്ന് പരിശോധിച്ചു. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെയും സ്വര്‍ണ്ണക്കട്ടികളുടെയും അമൂല്യ നിധിശേഖരമാണ് പരിശോധനയില്‍ കണ്ടെത്തിയത്. എ നിലവറ തുറക്കാന്‍  വളരെ പ്രയാസപ്പെട്ടിരുന്നു. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചായിരുന്നു തുറന്നത്.  ഇതോടെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച്  വിവാദമായി. ബി നിലവറ എങ്ങനെ തുറക്കാമെന്നുപോലും കണ്ടുപിടിക്കാന്‍ സാധിച്ചില്ല.  വിവിധ ചിഹ്നങ്ങള്‍ വാതിലില്‍ രേഖപ്പെടുത്തിയുട്ടുണ്ടെങ്കിലും വിദഗ്‌ദ്ധര്‍ എത്തി പരിശോധിച്ചിട്ടും വാതിലുകള്‍  തുറക്കുന്നത് സംബന്ധിച്ച് മനസ്സിലാക്കാനായില്ല. വാതിലുകള്‍ തകര്‍ത്താലെ പരിശോധന നടത്താന്‍ സാധിക്കൂ. ഇത് ശ്രീകോവിലിന്റെ സുരക്ഷയെ ബാധിച്ചേക്കാം.  ഇതിനെതിരെ രാജകുടുംബം സുപ്രീം കോടതിയ സമീപിച്ചു. 2011 ജൂലൈ 9ന് ഉത്തരവിട്ടു ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവറ തുറക്കരുതെന്ന്. തുടര്‍ന്ന് നിധി ശേഖരം എങ്ങനെ സംരക്ഷിക്കുമെന്ന അഭിപ്രായം നല്‍കാന്‍ രാജകുടുംബത്തോടും ക്ഷേത്ര ഭരണ സമിതിയോടും സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞു. നിധി ശേഖരം ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ തക്കവിധം പ്രദര്‍ശിപ്പിക്കണമന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ 2012 നവംബര്‍ 7ന്  അമിക്കസ് ക്യൂറി സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിനു പുറത്തുള്ള കാര്യങ്ങള്‍ക്ക് നിധി ശേഖരത്തിലുള്ളവ എടുക്കാന്‍  അനുവാദം നല്‍കരുതെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Tags: Padmanabha swamy Templesupremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

രാജ്യസഭ: സുപ്രീം കോടതി ഇടപെട്ടില്ല, മധ്യപ്രദേശിലെ മൂന്നു സീറ്റും ബിജെപിക്ക്

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.