Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമാക്കി മാറ്റി: എന്‍. ഹരിദാസ് യുവമോര്‍ച്ച കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തി

കെഎസ്എഫ്ഇ പ്രവാസി ചിട്ടി നടത്തിയപ്പോള്‍ അതിന്റെ സംഘാടകയായി തോമസ് ഐസക്ക് ചുമതലപ്പെടുത്തിയത് സ്വപ്‌നയെയാണ്. 2017 മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് പോകുമ്പോള്‍ കൂടെ കൊണ്ട് പോയത് സ്വപനയെയാണ്. ഇവിടെയെത്തുന്ന ചുവപ്പ് സ്വര്‍ണ്ണം തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ട് പോയതും കേരളത്തിലെ നേതാക്കളുടെ അറിവോടെയാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 13, 2020, 09:56 pm IST
inKannur

കണ്ണൂര്‍: കേരളം ഭരിക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെ താവളമാക്കി മാറ്റിയെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്. യുവമോര്‍ച്ച കളക്‌ട്രേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്‌ന സുരേഷിന് എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിച്ചെല്ലാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് എന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അതിനുത്തരവാദിയെന്നാണ്. അദ്ദേഹം വഴിവിട്ട ജീവിതം നയിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നാണ് മുഖ്യ മന്ത്രി പറഞ്ഞതങ്കിലും ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല.  

സ്വതന്ത്ര ഭാരതത്തിലിന്നുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഇത്തരം കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും മാഫിയാ സംഘങ്ങളുടെയും താവളമായി മാറിയിട്ടില്ല. മുഖ്യമന്ത്രി കോവിഡിനെകുറിച്ച് വാതോരാതെ സംസാരിക്കുയാണ്. എന്നാല്‍ കോവിഡ് കാലത്താണ് കോടാനുകോടിയുടെ അഴിമതി നടന്നത്. സ്വര്‍ണ്ണം കടത്തുന്നതിലൂടെ ലഭിക്കുന്ന പണത്തില്‍ വലിയൊരു പങ്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്. നേതാക്കന്‍മാര്‍ക്കും അവരുടെ മക്കള്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ട്. കേരളാ പോലീസിന്റെ പരിധിയിലാണ് അന്വേഷണമെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചിന്തിക്കുന്നത്. എന്നാല്‍ എന്‍ഐഎയിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. എന്‍ഐഎ പിണറായിയുടെ കീഴിലല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.  

നിയമസഭാ സ്പീക്കര്‍ക്ക് സ്വപ്‌ന സുരേഷുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. കേവലം ഏതെങ്കിലും ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാനല്ല സ്പീക്കര്‍ പോയത്. സ്വപ്‌നാ സുരേഷ് വിളിച്ചപ്പോള്‍ ഉദ്ഘാടനത്തിന് പോവുകമാത്രമല്ല ചെയ്തത്. അവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്ന് കഴിഞ്ഞു.  

കെഎസ്എഫ്ഇ പ്രവാസി ചിട്ടി നടത്തിയപ്പോള്‍ അതിന്റെ സംഘാടകയായി തോമസ് ഐസക്ക് ചുമതലപ്പെടുത്തിയത് സ്വപ്‌നയെയാണ്. 2017 മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് പോകുമ്പോള്‍ കൂടെ കൊണ്ട് പോയത് സ്വപനയെയാണ്. ഇവിടെയെത്തുന്ന ചുവപ്പ് സ്വര്‍ണ്ണം തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ട് പോയതും കേരളത്തിലെ നേതാക്കളുടെ അറിവോടെയാണ്. ഏകാധിപതിയായ പിണറായിയെ പാര്‍ട്ടി സെക്രട്ടറി കോടിയേരിക്ക് പോലും ഭയമാണ്. എന്നാല്‍ ജനരോഷത്തില്‍ നിന്ന് സിപിഎമ്മിന് രക്ഷപ്പെടാന്‍ സാധിക്കില്ല. എന്‍ഐഎ അന്വേഷണം ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ന്യൂനപക്ഷ പ്രേമം കേവലം വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമാണെന്നും ഈ പൊയ്‌മുഖം നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: മുഖ്യമന്ത്രിയുവമോര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

Editorial

അഴിമതി മുന്നണികളുടെ അവിശുദ്ധ സഖ്യം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

m. t. ramesh
Thrissur

കോഴ വാങ്ങിയത് മകളാണെങ്കിലും പിന്നില്‍ മുഖ്യമന്ത്രി: എം. ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.