Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വണ്ടിപ്പെരിയാര്‍ മേഖലയില്‍ വന്യജീവി ശല്യം രൂക്ഷം

കഴിഞ്ഞ ദിവസം കടുവയെ കണ്ടതിന് സമീപം മ്ലാവിനെ ചത്ത നിലയിലും കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30യോടെ വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 10:36 am IST
in Idukki
1. വള്ളക്കടവ് ആറ്റുപറമ്പില്‍ ശ്രീധരന്റെ പുരയിടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മ്ലാവ്. 2. അരണക്കല്ലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന ഇരുചക്ര വാഹനങ്ങള്‍

1. വള്ളക്കടവ് ആറ്റുപറമ്പില്‍ ശ്രീധരന്റെ പുരയിടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മ്ലാവ്. 2. അരണക്കല്ലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന ഇരുചക്ര വാഹനങ്ങള്‍

വണ്ടിപ്പെരിയാര്‍: മേഖലയില്‍ വന്യജീവികളുടെ ശല്യം രൂക്ഷമാകുന്നു. ഇന്നലെ തേയിലത്തോട്ടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ കാട്ടുപോത്ത് ആക്രമിച്ചു. കഴിഞ്ഞ ദിവസം കടുവയെ കണ്ടതിന് സമീപം മ്ലാവിനെ ചത്ത നിലയിലും കണ്ടെത്തി.  

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30യോടെ വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കാട്ടുപോത്തിനെ കണ്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കും ഒരു സ്‌കൂട്ടറും കാട്ടുപോത്ത് ഇടിച്ച് തെറിപ്പിച്ചു. വാഹനങ്ങള്‍ നിരങ്ങി എട്ട് അടിയോളം താഴെയുള്ള കെട്ടിന് താഴേക്ക് വീണു. അരണക്കല്‍ എസ്‌റ്റേറ്റിലെ ഏശുരാജ്, രാജ്കുമാര്‍, കുമാര സ്വാമി എന്നിവരുടെ വാഹനങ്ങളാണ് കാട്ടുപോത്ത് തകര്‍ത്തത്. മൂന്ന് വണ്ടികള്‍ക്കും സാരമായ തകരാര്‍ ഉള്ളതായി ഉടമകള്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഏറെ വൈകിയാണ് ഇവരെത്തിയത്.  

കഴിഞ്ഞവാരം വള്ളക്കടവിന് സമീപത്തെ ജനവാസ മേഖലയില്‍ കടുവ എത്തിയിരുന്നു. ആളുകള്‍ കൂടിയിട്ടും ബഹളം വെച്ചിട്ടും സ്ഥലം വിടാതെ കടുവ മേഖലയില്‍ തന്നെ തുടര്‍ന്നത് നാട്ടുകാരെ ആകെ ഭീതിയിലാഴ്‌ത്തിയിരുന്നു. ഇവിടെ നിന്ന് ഒരു കിലോ മീറ്ററോളം മാറിയാണ് ഇന്നലെ രാവിലെ മ്ലാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആറ്റുപറമ്പില്‍ ശ്രീധരന്‍ എന്നയാളുടെ സ്ഥലത്താണ് പിന്‍വശത്ത് എന്തോ കടിച്ച ചത്ത നിലയില്‍ മ്ലാവിനെ കാണുന്നത്.  

ഇരു സംഭവങ്ങളും പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വരുന്ന മേഖലകളിലാണ്. എരുമേലി ഡിവിഷന് കീഴില്‍ വരുന്ന മേഖലയാണ് മ്ലാവിന് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയോ പുലിയോ കൊന്നിട്ടതാകാം ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സാധാരണയായി ഇത്തരത്തില്‍ കൊന്ന ശേഷം ചീഞ്ഞ ശേഷമാകും ഇവയെ കടുവ ആഹാരമാക്കുന്നത്. സ്ഥലത്ത് വൈകിട്ടോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു.  

അതേ സമയം വണ്ടിപ്പെരിയാര്‍ മേഖലയില്‍ വന്യജീവി ശല്യം അടുത്ത നാളുകളിലായി ഏറി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ ഏഴോളം പശുക്കളെ കടുവ കടിച്ച് കൊന്നിരുന്നു. വള്ളക്കടവ്, മാട്ടുപ്പെട്ടി, അരണക്കല്‍ മേഖലയിലാണ് കൂടുതല്‍ മൃഗങ്ങളിറങ്ങുന്നത്. ആന, കടുവ, പുലി, കരടി, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളാണ് അധികമായി എത്തുന്നത്. ഇവ മനുഷ്യനെ ആക്രമിക്കുമെന്നതിനാല്‍ പ്രദേശവാസികള്‍ ഏറെ ഭയത്തിലാണ്.  

Tags: idukkiWild Animal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.