Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികള്‍ മുടക്കിയ പ്രതിച്ഛായ നിര്‍മ്മാണം അവസാന ലാപ്പില്‍ തകര്‍ന്നടിഞ്ഞു; പിണറായിക്കിത് രാഷ്‌ട്രീയ തിരച്ചടി

ഇടതുസാംസ്‌ക്കാരിക പ്രവര്‍ത്തകരും, പെയ്ഡ് പിആര്‍ ഏജന്‍സികളും ഊതിവീര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ അവസാന ലാപ്പില്‍ കാറ്റുപോയ അവസ്ഥയിലാണ്.

ശിവപ്രസാദ്‌ പി by ശിവപ്രസാദ്‌ പി
Jul 9, 2020, 04:00 am IST
in Kerala
pinarayi

pinarayi

ആലപ്പുഴ: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ സര്‍ക്കാരും, ഇടതുപക്ഷവും രാഷ്‌ട്രീയ പ്രതിരോധത്തിലായി. രണ്ടു തെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ മുഖ്യമന്ത്രിയും, സര്‍ക്കാരും മേല്‍ക്കൈ നഷ്ടപ്പെടുത്തിയെന്നാണ് സിപിഎമ്മിലും ഇടതുമുന്നണിയിലും പൊതുവെ ഉയരുന്ന വിലയിരുത്തല്‍. മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ നിലപാടായിരുക്കും പിണറായി വിജയന്റെ പോലും രാഷ്‌ട്രീയ ഭാവി നിര്‍ണയിക്കുക എന്ന ഗതികേടിലേക്ക് സ്വര്‍ണകടത്ത് വിഷയം എത്തിയച്ചതായും അഭിപ്രായം ഉയരുന്നു.  

2018ലും 2019ലുമുണ്ടായ പ്രളയം, നിപ വൈറസ്,  കോവിഡ് മഹാമാരി തുടങ്ങിയ  പ്രതിസന്ധികളില്‍ സൈബര്‍ സഖാക്കളും, ഇടതുസാംസ്‌ക്കാരിക പ്രവര്‍ത്തകരും, പെയ്ഡ് പിആര്‍ ഏജന്‍സികളും ഊതിവീര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ അവസാന ലാപ്പില്‍ കാറ്റുപോയ അവസ്ഥയിലാണ്.  

പൊതുപണം ധൂര്‍ത്തടിച്ച് വലിയ പരസ്യങ്ങള്‍ ദേശിയ മാദ്ധ്യമങ്ങളിലും, അന്തര്‍ദേശിയ മാദ്ധ്യമങ്ങളിലും നല്‍കി കോവിഡിനെതിരായ കേരള മാതൃക എന്ന പേരില്‍ പ്രചാരണം നടത്തിയെങ്കിലും ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലടക്കം കേരള മുഖ്യമന്ത്രി നിറഞ്ഞു നില്‍ക്കുന്നത് ഏതെങ്കിലും ഖ്യാതിയുടെ പേരിലല്ല, മറിച്ച് വിദേശ രാജ്യത്തു നിന്ന് നയതന്ത്ര പരിരക്ഷയുടെ മറവില്‍ വന്‍തോതില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ പ്രതികള്‍ക്ക് അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളാണ്.  

എത്ര നിഷേധിച്ചാലും ഉദ്യോഗസ്ഥരെ കൈയൊഴിഞ്ഞാലും സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് കൈയൊഴിയാനാകില്ല. അതിനു പുറമെയാണ്, ഇനി വരാനിരിക്കുന്ന കേന്ദ്ര അന്വേഷണ, രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണവും. രാഷ്‌ട്രീയപരമായും സിപിഎമ്മിനും പിണറായി വിജയന്‍ സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്.  

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇത്തരമൊരു കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയോ ഇനി പ്രതി ചേര്‍ക്കുകയോ ചെയ്താല്‍ കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന് പറഞ്ഞ് പിണറായി വിജയന് കൈകഴുകാനും കഴിയില്ല. സ്ത്രീ വിഷയം മാത്രമാക്കി ഇതിനെ ചുരുക്കിക്കാണിക്കാനുള്ള പ്രചരണം നടക്കുന്നുണ്ടെങ്കിലും അധികാരദുര്‍വിനിയോഗവും അഴിമതിയും, രാജ്യദ്രോഹവുമാണ് നടന്നിരിക്കുന്നത് എന്നതിനാലും, മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്ന ഉദ്യോഗസ്ഥന് ഇതില്‍ മുഖ്യപങ്ക് ആരോപിക്കപ്പെടുന്ന സാഹചര്യത്തിലും മറുപടി പറയാന്‍ പിണറായിക്ക് ബാധ്യതയുണ്ട്.  

Tags: pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പുതിയ വാര്‍ത്തകള്‍

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.