Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികള്‍ മുടക്കിയ പ്രതിച്ഛായ നിര്‍മ്മാണം അവസാന ലാപ്പില്‍ തകര്‍ന്നടിഞ്ഞു; പിണറായിക്കിത് രാഷ്‌ട്രീയ തിരച്ചടി

ഇടതുസാംസ്‌ക്കാരിക പ്രവര്‍ത്തകരും, പെയ്ഡ് പിആര്‍ ഏജന്‍സികളും ഊതിവീര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ അവസാന ലാപ്പില്‍ കാറ്റുപോയ അവസ്ഥയിലാണ്.

ശിവപ്രസാദ്‌ പിbyശിവപ്രസാദ്‌ പി
Jul 9, 2020, 04:00 am IST
inKerala
pinarayi

pinarayi

ആലപ്പുഴ: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ സര്‍ക്കാരും, ഇടതുപക്ഷവും രാഷ്‌ട്രീയ പ്രതിരോധത്തിലായി. രണ്ടു തെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ മുഖ്യമന്ത്രിയും, സര്‍ക്കാരും മേല്‍ക്കൈ നഷ്ടപ്പെടുത്തിയെന്നാണ് സിപിഎമ്മിലും ഇടതുമുന്നണിയിലും പൊതുവെ ഉയരുന്ന വിലയിരുത്തല്‍. മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ നിലപാടായിരുക്കും പിണറായി വിജയന്റെ പോലും രാഷ്‌ട്രീയ ഭാവി നിര്‍ണയിക്കുക എന്ന ഗതികേടിലേക്ക് സ്വര്‍ണകടത്ത് വിഷയം എത്തിയച്ചതായും അഭിപ്രായം ഉയരുന്നു.  

2018ലും 2019ലുമുണ്ടായ പ്രളയം, നിപ വൈറസ്,  കോവിഡ് മഹാമാരി തുടങ്ങിയ  പ്രതിസന്ധികളില്‍ സൈബര്‍ സഖാക്കളും, ഇടതുസാംസ്‌ക്കാരിക പ്രവര്‍ത്തകരും, പെയ്ഡ് പിആര്‍ ഏജന്‍സികളും ഊതിവീര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ അവസാന ലാപ്പില്‍ കാറ്റുപോയ അവസ്ഥയിലാണ്.  

പൊതുപണം ധൂര്‍ത്തടിച്ച് വലിയ പരസ്യങ്ങള്‍ ദേശിയ മാദ്ധ്യമങ്ങളിലും, അന്തര്‍ദേശിയ മാദ്ധ്യമങ്ങളിലും നല്‍കി കോവിഡിനെതിരായ കേരള മാതൃക എന്ന പേരില്‍ പ്രചാരണം നടത്തിയെങ്കിലും ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലടക്കം കേരള മുഖ്യമന്ത്രി നിറഞ്ഞു നില്‍ക്കുന്നത് ഏതെങ്കിലും ഖ്യാതിയുടെ പേരിലല്ല, മറിച്ച് വിദേശ രാജ്യത്തു നിന്ന് നയതന്ത്ര പരിരക്ഷയുടെ മറവില്‍ വന്‍തോതില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ പ്രതികള്‍ക്ക് അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളാണ്.  

എത്ര നിഷേധിച്ചാലും ഉദ്യോഗസ്ഥരെ കൈയൊഴിഞ്ഞാലും സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് കൈയൊഴിയാനാകില്ല. അതിനു പുറമെയാണ്, ഇനി വരാനിരിക്കുന്ന കേന്ദ്ര അന്വേഷണ, രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണവും. രാഷ്‌ട്രീയപരമായും സിപിഎമ്മിനും പിണറായി വിജയന്‍ സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്.  

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇത്തരമൊരു കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയോ ഇനി പ്രതി ചേര്‍ക്കുകയോ ചെയ്താല്‍ കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന് പറഞ്ഞ് പിണറായി വിജയന് കൈകഴുകാനും കഴിയില്ല. സ്ത്രീ വിഷയം മാത്രമാക്കി ഇതിനെ ചുരുക്കിക്കാണിക്കാനുള്ള പ്രചരണം നടക്കുന്നുണ്ടെങ്കിലും അധികാരദുര്‍വിനിയോഗവും അഴിമതിയും, രാജ്യദ്രോഹവുമാണ് നടന്നിരിക്കുന്നത് എന്നതിനാലും, മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്ന ഉദ്യോഗസ്ഥന് ഇതില്‍ മുഖ്യപങ്ക് ആരോപിക്കപ്പെടുന്ന സാഹചര്യത്തിലും മറുപടി പറയാന്‍ പിണറായിക്ക് ബാധ്യതയുണ്ട്.  

Tags: pinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.