Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില; സ്‌കൂളുകളില്‍ ഫീസിന്റെ മറവില്‍ കൊള്ള, നടപടിയെടുക്കാതെ സര്‍ക്കാര്‍

സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ചില സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് ഈടാക്കുന്നത്. കൊറോണ മൂലം ജോലിക്ക് പോകാന്‍ സാധിക്കാത്ത രക്ഷിതാക്കള്‍ക്ക് ഫീസ് അടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചില സ്‌കൂളുകളില്‍ അന്യായമായി ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 08:08 pm IST
in Thrissur

തൃശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന രക്ഷിതാക്കള്‍ക്ക് സ്വകാര്യ സ്‌കൂളുകളിലെ അമിത ഫീസ് ഇരുട്ടടിയാകുന്നു. സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ്കളുടെ അമിത ഫീസിനും ഫീസ് വര്‍ദ്ധനവിനുമെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് രക്ഷിതാക്കള്‍ പ്രാധാന്യം കൊടുക്കുന്നത് സ്വകാര്യ സ്‌കൂളുകള്‍ ചൂഷണം ചെയ്യുകയാണ്. 

സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ചില സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് ഈടാക്കുന്നത്. കൊറോണ മൂലം ജോലിക്ക് പോകാന്‍ സാധിക്കാത്ത രക്ഷിതാക്കള്‍ക്ക് ഫീസ് അടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചില സ്‌കൂളുകളില്‍ അന്യായമായി ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.  ഇതേതുടര്‍ന്ന് സാധാരണക്കാരുടെ കുട്ടികള്‍ക്ക് ഫീസ് അടക്കാന്‍ സാധിക്കുന്നില്ല. അമിതമായി ഫീസ് പിരിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ ഒറ്റപ്പെടുത്തുകയാണെന്നാണ് പരാതി. നിശ്ചിത തീയതിക്കുള്ളില്‍ ഫീസ് അടച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് ഭീഷണി. അന്യായമായി ഫീസ് ഈടാക്കുകയും ഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് കള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്.

 വിദ്യാഭ്യാസത്തെ കച്ചവട മനോഭാവത്തോടെ കാണുന്ന സ്വകാര്യ സ്‌കൂളുകളെ  കടിഞ്ഞാന്‍ ഇടാത്തപക്ഷം സാധാരണക്കാരുടെ കുട്ടികള്‍ക്ക് പഠനം സാധിക്കാത്ത സ്ഥിതിയാണ്. കൃത്യമായ സമയത്ത് സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനാലാണ് സ്വകാര്യ സ്‌കൂളുകള്‍ രക്ഷിതാക്കളെ കൊള്ളയടിക്കുന്നത് തുടരുന്നതിന്റെ പ്രധാന കാരണം. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം ലംഘിച്ചാണ് ഫീസ് കൊള്ള തുടരുന്നത്. കൊറോണ കാലത്ത് സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ നടപടി തീര്‍ത്തും മനുഷ്യത്വരഹിതമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.  

ഓണ്‍ലൈന്‍ പഠനം തുടരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ആവശ്യമില്ലാത്ത നോട്ടുബുക്കുകളും പാഠപുസ്തകങ്ങളും യൂണിഫോമും വാങ്ങാന്‍ ചില സ്‌കൂളുകള്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കുന്നുണ്ട്. നിശ്ചിത തീയതിക്ക് മുമ്പ് വാങ്ങിയില്ലെങ്കില്‍ ഇവ ഇനി ലഭിക്കില്ലെന്നാണ് ചില സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അടുത്ത ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട സ്‌കൂള്‍ അധികൃതര്‍ ഫീസിന്റെ മറവില്‍ രക്ഷിതാക്കളെ പിഴിയുകയാണ്. കുട്ടികളുടെ ഭാവിയെ കരുതി കടം വാങ്ങിയും ആഭരണങ്ങള്‍ പണയം വെച്ചുമാണ് പാഠപുസ്തകങ്ങളും യൂണിഫോമും  വാങ്ങിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്വകാര്യ സ്‌കൂളുകളിലെ അമിത ഫീസ് പിരിവിനും ഫീസ് വര്‍ദ്ധനവിനുമെതിരെ സര്‍ക്കാര്‍ ഉടനെ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Tags: studentschoolsfees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.