Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചാവക്കാട് മുങ്ങി മരണം: ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം, യുവാക്കളുടെ വീടുകള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചില്ല

സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഭാവി പ്രതീക്ഷകളായിരുന്നു ഇവര്‍. അപകടമുണ്ടായിട്ട് 4 ദിവസം പിന്നിട്ടിട്ടും മൂന്ന് പേരുടെയും കുടുംബങ്ങള്‍ സന്ദര്‍ശിക്കാനോ, ബന്ധുക്കളെ ആശ്വസിപ്പിക്കാനോ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരോ, ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല. മരണത്തിലും രാഷ്‌ട്രീയം കാണുന്ന മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നടപടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 02:42 pm IST
inThrissur

തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാറമ്പടിയില്‍ കടലില്‍ മുങ്ങി മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അലയടിക്കുന്നു.  യുവാക്കളുടെ വീടുകളില്‍ ജില്ലയിലെ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളോ, കളക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോ സന്ദര്‍ശിക്കാത്തതിലും വ്യാപക പ്രതിഷേധമുണ്ട്. ഇരട്ടപ്പുഴ-കുമരന്‍പടി സ്വദേശികളായ ജഗന്നാഥന്‍, ജിഷ്ണു സാഗര്‍, വിഷ്ണുരാജ് എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒരുമിച്ചു കളിച്ചു വളര്‍ന്ന മൂന്നു പേരും മുക്കുവ സമുദായത്തില്‍ നിന്നുള്ളവരാണ്.  

സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഭാവി പ്രതീക്ഷകളായിരുന്നു ഇവര്‍. അപകടമുണ്ടായിട്ട് 4  ദിവസം പിന്നിട്ടിട്ടും മൂന്ന് പേരുടെയും കുടുംബങ്ങള്‍ സന്ദര്‍ശിക്കാനോ, ബന്ധുക്കളെ ആശ്വസിപ്പിക്കാനോ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരോ, ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല. മരണത്തിലും രാഷ്‌ട്രീയം കാണുന്ന മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നടപടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.  

ഇതിനു പുറമേ മരിച്ച യുവാക്കളുടെ നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായി സാമ്പത്തിക സഹായം  സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ മരിച്ച ജുനൈദിന്റെ കുടുംബത്തിന് വരെ 10 ലക്ഷം രൂപ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം നാട്ടിലുള്ള ഈ യുവാക്കളുടെ ദാരുണാന്ത്യത്തെ കുറിച്ച് അറിഞ്ഞ ഭാവമില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. നിര്‍ധന കുടുംബങ്ങളെ രാഷ്‌ട്രീയത്തിന്റെ പേരു പറഞ്ഞ് അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍പ്രതിഷേധമാണുള്ളത്.  

അകാലത്തില്‍ വിടപറഞ്ഞ ജിഷ്ണുവിന്റേയും വിഷ്ണുവിന്റെയും ജഗന്നാഥിന്റെയും നിര്‍ധന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അടിയന്തര ആശ്വാസമായി നല്‍കണമെന്നും ഇവരുടെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും  സര്‍ക്കാര്‍ ജോലി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പരക്കേയുള്ള ആവശ്യം.  

കുമരന്‍പടി-ഇരട്ടപുഴ ഗ്രാമങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന യുവാക്കള്‍ക്ക് സംഭവിച്ച ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നാട്ടുകാര്‍.  യുവാക്കളുടെ കുടുംബങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നു തന്നെയാണ് മുക്കുവ സമുദായ പ്രതിനിധികളും നാട്ടുകാരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.

Tags: deathchavakkadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

പുതിയ വാര്‍ത്തകള്‍

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.