Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാവക്കാട് മുങ്ങി മരണം: ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം, യുവാക്കളുടെ വീടുകള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചില്ല

സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഭാവി പ്രതീക്ഷകളായിരുന്നു ഇവര്‍. അപകടമുണ്ടായിട്ട് 4 ദിവസം പിന്നിട്ടിട്ടും മൂന്ന് പേരുടെയും കുടുംബങ്ങള്‍ സന്ദര്‍ശിക്കാനോ, ബന്ധുക്കളെ ആശ്വസിപ്പിക്കാനോ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരോ, ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല. മരണത്തിലും രാഷ്‌ട്രീയം കാണുന്ന മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നടപടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 02:42 pm IST
in Thrissur

തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാറമ്പടിയില്‍ കടലില്‍ മുങ്ങി മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അലയടിക്കുന്നു.  യുവാക്കളുടെ വീടുകളില്‍ ജില്ലയിലെ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളോ, കളക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോ സന്ദര്‍ശിക്കാത്തതിലും വ്യാപക പ്രതിഷേധമുണ്ട്. ഇരട്ടപ്പുഴ-കുമരന്‍പടി സ്വദേശികളായ ജഗന്നാഥന്‍, ജിഷ്ണു സാഗര്‍, വിഷ്ണുരാജ് എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒരുമിച്ചു കളിച്ചു വളര്‍ന്ന മൂന്നു പേരും മുക്കുവ സമുദായത്തില്‍ നിന്നുള്ളവരാണ്.  

സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഭാവി പ്രതീക്ഷകളായിരുന്നു ഇവര്‍. അപകടമുണ്ടായിട്ട് 4  ദിവസം പിന്നിട്ടിട്ടും മൂന്ന് പേരുടെയും കുടുംബങ്ങള്‍ സന്ദര്‍ശിക്കാനോ, ബന്ധുക്കളെ ആശ്വസിപ്പിക്കാനോ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരോ, ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല. മരണത്തിലും രാഷ്‌ട്രീയം കാണുന്ന മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നടപടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.  

ഇതിനു പുറമേ മരിച്ച യുവാക്കളുടെ നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായി സാമ്പത്തിക സഹായം  സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ മരിച്ച ജുനൈദിന്റെ കുടുംബത്തിന് വരെ 10 ലക്ഷം രൂപ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം നാട്ടിലുള്ള ഈ യുവാക്കളുടെ ദാരുണാന്ത്യത്തെ കുറിച്ച് അറിഞ്ഞ ഭാവമില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. നിര്‍ധന കുടുംബങ്ങളെ രാഷ്‌ട്രീയത്തിന്റെ പേരു പറഞ്ഞ് അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍പ്രതിഷേധമാണുള്ളത്.  

അകാലത്തില്‍ വിടപറഞ്ഞ ജിഷ്ണുവിന്റേയും വിഷ്ണുവിന്റെയും ജഗന്നാഥിന്റെയും നിര്‍ധന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അടിയന്തര ആശ്വാസമായി നല്‍കണമെന്നും ഇവരുടെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും  സര്‍ക്കാര്‍ ജോലി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പരക്കേയുള്ള ആവശ്യം.  

കുമരന്‍പടി-ഇരട്ടപുഴ ഗ്രാമങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന യുവാക്കള്‍ക്ക് സംഭവിച്ച ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നാട്ടുകാര്‍.  യുവാക്കളുടെ കുടുംബങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നു തന്നെയാണ് മുക്കുവ സമുദായ പ്രതിനിധികളും നാട്ടുകാരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.

Tags: deathchavakkadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

പുതിയ വാര്‍ത്തകള്‍

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.