Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു തവണ നെഗറ്റീവാകുന്നവരെ ഡിസ്ചാര്‍ജ് ചെയ്യുന്നു; കോവിഡ് മുക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ആശങ്ക

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് മുക്തരായവരുടെ എണ്ണം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം എല്ലാ ജില്ലകളിലും ഒരു തവണ നെഗറ്റീവായി പരിശോധനാഫലം ലഭിച്ചവരെ കൂട്ടമായി ഡിസ്ചാര്‍ജ് ചെയ്തതാണ് രോഗമുക്തരുടെ എണ്ണം ഉയരാന്‍ സഹായകമായത്. സംസ്ഥാനത്തെ ഇതുവരെയുള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തിയാണ് ഇന്നലെ ലഭിച്ചത്. 202 പേര്‍ക്കാണ് ഇന്നലെ രോഗമുക്തി.

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Jul 3, 2020, 10:57 am IST
in Kerala

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് മുക്തരായവരുടെ എണ്ണം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം  എല്ലാ ജില്ലകളിലും ഒരു തവണ നെഗറ്റീവായി പരിശോധനാഫലം ലഭിച്ചവരെ കൂട്ടമായി ഡിസ്ചാര്‍ജ് ചെയ്തതാണ് രോഗമുക്തരുടെ എണ്ണം ഉയരാന്‍ സഹായകമായത്.  

സംസ്ഥാനത്തെ ഇതുവരെയുള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തിയാണ് ഇന്നലെ ലഭിച്ചത്. 202 പേര്‍ക്കാണ് ഇന്നലെ രോഗമുക്തി. പോസിറ്റീവ് ആയവരേക്കാള്‍ കൂടുതല്‍ രോഗമുക്തി എന്നത് ആരോഗ്യവകുപ്പിന് നേട്ടവുമായി. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ഒരു തവണ നെഗറ്റീവാകുന്നവരെയും ആശുപത്രി വിടാന്‍ അനുവദിക്കാമെന്ന പുതിയ ഉത്തരവാണ് സംസ്ഥാനത്തും തിടുക്കത്തില്‍ നടപ്പാക്കിയത്. പുതിയ ചികിത്സാ രീതി കേരളത്തില്‍ ബുധനാഴ്ചയാണ് നിലവില്‍ വന്നത്. അതിനുശേഷം രോഗമുക്തി നേടിയവരുടെ ആദ്യ കണക്കാണ് ഇന്നലെ പുറത്തുവിട്ടത്. കോവിഡ് ചികിത്സയില്‍ തുടര്‍ച്ചയായ രണ്ടു ഫലങ്ങള്‍ നെഗറ്റീവാകുന്നവരെ മാത്രമാണ് ചൊവ്വാഴ്ച വരെ ഡിസ്ചാര്‍ജ് ചെയ്തുവന്നിരുന്നത്. 

പുതിയ സംവിധാനത്തില്‍ രോഗികളെ ആശുപത്രിയിലെത്തിച്ച് പത്തുദിവസം കഴിയുന്നതോടെ സ്രവ പരിശോധന ആരംഭിക്കും. രോഗലക്ഷണമില്ലാത്തവരെ പത്തുദിവസം കഴിയുമ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ 14 ദിവസം കഴിഞ്ഞും പരിശോധിക്കും. പരിശോധനയില്‍ പോസിറ്റീവ് തുടരുകയാണെങ്കില്‍ ഓരോ രണ്ടുദിവസം ഇടവേളകളിലും പരിശോധന തുടരും. നെഗറ്റീവായാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യും. പിന്നീടുള്ള ഏഴ് ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ ചിലരുടെ ആദ്യഫലം നെഗറ്റീവാണെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയാണെങ്കിലും കുഴപ്പമില്ലെന്നാണ് പുതിയ നയം. ഇത്തരക്കാരില്‍ നിന്നു രോഗം പകരില്ലെന്നാണ്  നിഗമനം. കോവിഡ് പോസിറ്റീവാകുന്നവരെ മൂന്ന് കാറ്റഗറികളിലായി തിരിച്ചാണ് ഇനിയുള്ള പരിശോധനകളും ചികിത്സാ രീതികളും. 

കൂടുതല്‍ പേര്‍ രോഗികളായെത്തുന്ന സാഹചര്യത്തില്‍ രോഗമുക്തി വേഗത്തിലാക്കേണ്ടതും ആവശ്യമായി വന്നു.  പല ജില്ലകളിലും പരിശോധനാഫലങ്ങള്‍ വൈകുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പത്തില്‍ താഴെ പരിശോധനാ ഫലങ്ങള്‍ മാത്രം ലഭിച്ച പത്തനംതിട്ടയില്‍ ഇന്നലെ എത്തിയ ഫലങ്ങളില്‍ 27 എണ്ണം പോസിറ്റീവായി മാറി.  ജില്ലയില്‍ മാത്രം 1532 ഫലങ്ങള്‍ ഇനി ലഭിക്കാനുണ്ട്. ഇന്നലെ 111 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ചെയ്തു.  ഇതോടൊപ്പം സര്‍വൈലന്‍സ് പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ ഇവയുടെ ഫലങ്ങളും നിര്‍ണായകമാണ്. കോവിഡ് ചികിത്സാ രീതിയില്‍ വന്നമാറ്റത്തിലൂടെ സംസ്ഥാനത്തു രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇനിയുള്ള ദിനങ്ങളിലും വര്‍ധന പ്രതീക്ഷിക്കാം.  

Tags: covidresult
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

Kerala

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍, ഫലപ്രഖ്യാപനം മേയ് 8ന്

India

ബിഎംസി തെരഞ്ഞെടുപ്പ് : മുംബൈയിൽ ബിജെപി സഖ്യത്തിന് ലീഡ്, 77 സീറ്റുകളിൽ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.