Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അല്‍ ബദറിനെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതിയുമായി ചൈന; പിന്തുണയുമായി പാക്കിസ്ഥാന്‍; ലക്ഷ്യം കലുഷിതമായ കശ്മീര്‍

അല്‍ ബദറിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നതിന്റെ സൂചനകളുണ്ടെന്ന് ഈ മാസം ആദ്യം ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 12:44 pm IST
in India

ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധകാലത്തും പിന്നീടും  സജീവമായിരുന്ന പാക് ഭീകര സംഘടനയായ അല്‍ബദറിനെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന ശ്രമമാരംഭിച്ചു. പഴയ അല്‍ബദര്‍ ഭീകരരുമായും അവരുടെ നേതാക്കളുമായും പാക്കിസ്ഥാന്റെ സഹകരണത്തോടെ ചൈന ചര്‍ച്ചകളാരംഭിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

അല്‍ ബദറിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നതിന്റെ സൂചനകളുണ്ടെന്ന് ഈ മാസം ആദ്യം ജമ്മു കശ്മീര്‍ പോലീസ്  മേധാവി ദില്‍ബാഗ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ലക്ഷ്യമിട്ടാണ് ചൈനീസ് നീക്കം. ചൈനീസ് പാക് ഉദ്യോഗസ്ഥര്‍ ഇതിനകം പലകുറി ഇക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞുവെന്നാണ് ഐബി റിപ്പോര്‍ട്ട്.

പിഒകെയില്‍  ചൈനീസ് വിമാനം

ചൈന-ഇന്ത്യ തര്‍ക്കം രൂക്ഷമായിരിക്കെ പാക് അധിനിവേശ കശ്മീരില്‍ ചൈനീസ് വിമാനം ഇറക്കിയതും ഇന്ത്യക്കെതിരായ നീക്കമാണ്. അവിടുത്തെ സ്‌കര്‍ദു എയര്‍ബേസില്‍, യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാന്‍ ഉപയോഗിക്കുന്ന വിമാനമാണ് ഇറങ്ങിയത്. ഇതിനടുത്താണ് ലഡാക്ക്. വേണ്ടി വന്നാല്‍ പാക് വിമാനത്താവളം തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനാണ് ചൈനയുടെ ഐഎല്‍ 78 ടാങ്കര്‍ വിമാനം ഇവിടെയിറക്കിയത്.

നിലപാട് കടുപ്പിച്ച് ഇന്ത്യ

ചൈനയുമായുള്ള സംഘര്‍ഷം കുറയ്‌ക്കാന്‍ ചൊവ്വാഴ്ച സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച 12 മണിക്കൂറാണ് നീണ്ടത്. രാവിലെ പത്തരയ്‌ക്ക് തുടങ്ങിയ ചര്‍ച്ച ചൊവ്വാഴ്ച രാത്രി 11നാണ് അവസാനിച്ചത്. ചുഷൂലില്‍ നടന്ന ചര്‍ച്ചയിലും ഇന്ത്യ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. ജൂണ്‍ ആറിനും 22നും നടന്ന ചര്‍ച്ചകളിലുണ്ടായ തീരുമാനം ചൈനീസ് കരസേന  പാലിച്ചേ മതിയാകൂയെന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്.  

അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം

പിന്മാറാതെ സൈന്യത്തെ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമായ ശേഷം നടത്തുന്ന മൂന്നാമത്തെ ചര്‍ച്ചയായിരുന്നു ഇത്.  കിഴക്കന്‍ ലഡാക്കില്‍ നിന്ന് ചൈനീസ് സൈന്യം  

ഘട്ടം ഘട്ടമായി പിന്മാറിയേ കഴിയൂ. പതിനാലാം കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് മേജര്‍ ജനറല്‍ ലിയു ലിന്നിനെ അറിയിച്ചു. അതിര്‍ത്തിയില്‍, ഏപ്രില്‍ ആദ്യം ഉണ്ടായിരുന്ന അവസ്ഥയിലേക്ക്  മടങ്ങിപ്പോകണം. അദ്ദേഹം ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു.

Tags: chinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.