Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ചൈനീസ്, പാക് സംയുക്ത സൈബര്‍ ആക്രമണങ്ങള്‍; പ്രതിരോധിച്ച് ഇന്ത്യ

കൊറോണ വ്യാപനത്തിന് ശേഷം ലോകമാസകലം ചൈനയുടെ സൈബര്‍ കുറ്റവാളികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ലോകത്തെ പ്രമുഖമായ 75 ഓളം സ്ഥാപനങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 05:32 pm IST
in Technology

ന്യൂദല്‍ഹി: അതിര്‍ത്തയില്‍ സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ ഇന്ത്യയിലെ  ഇന്റര്‍നെറ്റ് സംവിധാനങ്ങളും വെബ്‌സൈറ്റുകളും പാക്കിസ്ഥാന്‍, ചൈന, ഉത്തരകൊറിയ  തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഹാക്കര്‍മാര്‍ ആക്രമിച്ചു തുടങ്ങിയതിന് പിന്നാലെ കരുതലോടെ ഇന്ത്യ. രാജ്യത്തെ വൈദ്യുത വിതരണശൃംഖലയെ പോലും ബാധിക്കാനിടയുള്ള തരത്തില്‍ ഹാക്കര്‍മാര്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് ഇന്ത്യ ജാഗ്രത ശക്തമാക്കിയത്.  കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് സൈബര്‍ ആക്രമണങ്ങളാണ് ഇന്ത്യന്‍  ഐടി ഡിഫന്‍സ് സിസ്റ്റം പ്രതിരോധിച്ചത്.  

കഴിഞ്ഞ രണ്ടു മാസമായി സൈബര്‍  ആക്രമണങ്ങളുടെ തീവ്രത കൂടി. ബൗട്ട്‌സ്, പ്രോക്‌സിസ് തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് സൈബര്‍  ആക്രമണങ്ങള്‍. മൂന്ന് രാജ്യങ്ങളില്‍നിന്നാണ് സൈബര്‍  ആക്രമണങ്ങള്‍ നടക്കുന്നതെങ്കിലും  ഇവയെ ഏകീകൃത സ്വഭാവത്തിലാക്കാനുള്ള പരിശ്രമങ്ങളും ചിലയിടങ്ങളില്‍ നിന്നു നടക്കുന്നുണ്ടെന്ന് സര്‍ക്കര്‍ വ്യത്തങ്ങള്‍ കരുതുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം സാധ്യമാകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലഡാക്കിലെ ടിബറ്റ് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണങ്ങള്‍ വ്യാപകമായതെങ്കിലും ചൈനീസ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതാണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. തിരിച്ചറിയപ്പെടാത്ത അനൗദ്യോഗിക കേന്ദ്രങ്ങളില്‍നിന്നാണ് ആക്രമണങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഹാക്കര്‍മാരെ തിരിച്ചറിയാനും സാധിക്കുന്നില്ല. ചൈനീസ് സര്‍ക്കാരിന് സ്വന്തമായി അറിയപ്പെടുന്ന നിരവധി ഹാക്കര്‍മാരും കേന്ദ്രങ്ങളുമുണ്ട്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ അവയില്‍ നിന്നല്ല.  ഇന്ത്യന്‍  കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ ലക്ഷ്യമിട്ടാണ് മിക്കവയും. സേവനങ്ങളില്‍ തടസപ്പെടുത്തുകയോ കാലതാമസം വരുത്തുകയോ വിവരങ്ങള്‍  മോഷ്ടിക്കുകയോ ആണ് ആക്രമണങ്ങളില്‍ നടക്കുന്നത്.  

കൊറോണ വ്യാപനത്തിന് ശേഷം ലോകമാസകലം ചൈനയുടെ സൈബര്‍ കുറ്റവാളികള്‍ ആക്രമണങ്ങള്‍  അഴിച്ചുവിട്ടിരുന്നു. ലോകത്തെ പ്രമുഖമായ 75 ഓളം സ്ഥാപനങ്ങള്‍  ചൈനീസ് ഹാക്കര്‍മാര്‍  ആക്രമിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ ആഴ്‌ച്ചയാണ് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കുവേണ്ട അവശ്യസാധനങ്ങളുടെ പട്ടികയാണ് ചൈനീസ് ഹാക്കര്‍മാര്‍ തേടുന്നത്.  

ഇന്ത്യയുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ അതനുസരിച്ച് അവയുടെ ഉത്പാദനം കൂട്ടാനും വിപണിയിലെ വിലപേശലുകള്‍ ചൈനീസ് കച്ചവടക്കാര്‍ക്ക് അനുകൂലമാക്കാനും  സാധിക്കുമെന്നതാണ് നേട്ടം. ഇന്ത്യ പുതിയ വിദേശ നിക്ഷേപ നയം പ്രഖ്യാപിച്ചതിനൊപ്പം സ്വാശ്രയ ഭാരതം പദ്ധതി പ്രഖ്യാപിച്ചതോടെ രാജ്യം ഏതൊക്കെ വ്യവസായങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്നും അവ നടപ്പാക്കാനുള്ള പദ്ധതികളും ഉള്‍പ്പെടെ ചോര്‍ത്തി എടുക്കാനാണ് ഹാക്കര്‍മാരെ ഉപയോഗിച്ച് ശ്രമിക്കുന്നത്.

Tags: സാങ്കേതികംchinaindiapakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

പുതിയ വാര്‍ത്തകള്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.