Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂലമറ്റത്തെ ജലവൈദ്യുത നിലയത്തിലെ നവീകരണത്തിലിരുന്ന ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ ട്രയല്‍ റണ്‍ തുടങ്ങി

ബുധനാഴ്ച വരെ ട്രയല്‍ റണ്‍ തുടരും. വ്യാഴാഴ്ചയോടെ ജനറേറ്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് മൂലമറ്റത്തെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ജനറേറ്ററിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 28, 2020, 11:08 am IST
in Kerala
മൂലമറ്റത്തെ ജലവൈദ്യുത നിലയം (ഫയല്‍)

മൂലമറ്റത്തെ ജലവൈദ്യുത നിലയം (ഫയല്‍)

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ നവീകരണത്തിലായിരുന്ന ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. 25ന് രാത്രി 10 മണിയോടെയാണ് വാല്‍വ് അടക്കമുള്ളവ മാറ്റി നവീകരിച്ച ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്.  

ബുധനാഴ്ച വരെ ട്രയല്‍ റണ്‍ തുടരും. വ്യാഴാഴ്ചയോടെ ജനറേറ്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് മൂലമറ്റത്തെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ജനറേറ്ററിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. അറ്റകുറ്റപണി എടുത്ത ചൈനീസ് കമ്പനിയിലെ ജീവനക്കാര്‍ക്ക്  ഇങ്ങോട്ട് വരാനാകാതെ വന്നു. പിന്നീട് കമ്പനിയുടെ ഇന്ത്യയിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പണി ആരംഭിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം മഴക്കാല ആരംഭത്തിലാണ് അറ്റകുറ്റപണി തുടങ്ങിയത്.

130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തിലുള്ളത്. ഇതില്‍ രണ്ട് ജനറേറ്ററുകള്‍ നാല് മാസത്തിലധികമായി തകരാറിലായിരുന്നു.  പ്രതിഷേധം ഉയര്‍ന്നതോടെ ഈ മാസം ആറിന് ആറാം നമ്പര്‍ ജനറേറ്റര്‍ അറ്റകുറ്റപണി തീര്‍ത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ജനുവരി 20ന് തകരാറിലായ രണ്ടാം നമ്പര്‍ ജനറേറ്റര്‍ ആണ് നിലവില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്നത്. ഇതിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാന്‍ ഫ്രാന്‍സില്‍ നിന്ന് സാധനങ്ങള്‍ എത്തേണ്ടതുണ്ട്. ഇത് ജൂലൈ അവസാനത്തോടെ എത്തുമെന്നാണ് കരുതുന്നത്. ഒരാഴ്ചക്കുള്ളില്‍ പണി തീര്‍ത്ത് ആഗസ്റ്റ് ആദ്യവാരത്തോടെ ഈ ജനറേറ്ററും പ്രവര്‍ത്തനം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേ സമയം നിലവില്‍ മഴയുടെ അളവ് പ്രതീക്ഷിച്ചതിലും ഏറെ കുറവായതിനാല്‍ ഉത്പാദനം ഉയര്‍ത്താനുള്ള സാധ്യത കുറവാണ്. ഈ വാരം നടക്കുന്ന ഉദ്യോഗസ്ഥ തല യോഗത്തിലാകും ഇത് തീരുമാനിക്കുക. ഇടുക്കിയില്‍ നിലവില്‍ 28% വെള്ളമാണ് അവശേഷിക്കുന്നത്.

നവീകരിച്ചത് മൂന്നെണ്ണം 

ഇടുക്കി ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ട് 44 വര്‍ഷം പിന്നിടുമ്പോള്‍ 1976ല്‍ പ്രവര്‍ത്തനം തുടങ്ങിയ മൂന്ന് ജനറേറ്ററുകളാണ്  നവീകരിക്കാനായത്. ഇത് തന്നെ മൂന്ന് വര്‍ഷത്തോളമെടുത്തു. 1986ല്‍ പ്രവര്‍ത്തനം ആരംഭിച്ച അവശേഷിക്കുന്ന 4, 5, 6 ജനറേറ്ററുകള്‍ പുതിയ കരാര്‍ വിളിച്ച് നവീകരണം പൂര്‍ത്തിയാകുമ്പോള്‍ 2025 എങ്കിലും ആകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. കൊറോണ നീണ്ട് പോകുംതോറും ഇതിന്റെ നടപടികളും നീളും.

Tags: വൈദ്യുതിidukkiസസ്യങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.