Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗര്‍ഭം ചവിട്ടിക്കലക്കല്‍ ഹോബിയാക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറി; പരാതി നല്‍കിയ പേരില്‍ കമ്മ്യൂണിസ്റ്റുകാരുടെ ഭീഷണിയില്‍ ജീവിക്കാനാകാതെ വീട്ടമ്മ

കോഴിക്കോട് കോടഞ്ചേരി സ്വദേശിനി ജ്യോത്സയ്‌ക്കാണ് സിപിഎം നേതാക്കളുടെ അതിക്രമത്താന്‍ നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായത്. 2018 ഫെബ്രുവരി 15-ാം തീയതിയായിരുന്നു വീടിന്റെ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തെറ്റാലില്‍ തമ്പിയടക്കമുള്ളവരുടെ അതിക്രൂര ആക്രമണത്തിന് ജ്യോത്സ്നയും കുടുംബവും ഇരയാകേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 06:11 pm IST
in Kerala

കോഴിക്കോട്:  സ്വന്തം വീടിന്റെ അതിര്‍ത്തി കൈയേറാന്‍ വന്നവര്‍ക്കെതിരേ പരാതി നല്‍കിയതിനു ഒരു യുവതി അനുഭവിക്കേണ്ടവന്നത് കൊടുംക്രൂരത. കോഴിക്കോട് കോടഞ്ചേരി സ്വദേശിനി ജ്യോത്സയ്‌ക്കാണ് സിപിഎം നേതാക്കളുടെ അതിക്രമത്താന്‍ നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായത്.  2018 ഫെബ്രുവരി 15-ാം തീയതിയായിരുന്നു വീടിന്റെ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തെറ്റാലില്‍ തമ്പിയടക്കമുള്ളവരുടെ അതിക്രൂര ആക്രമണത്തിന് ജ്യോത്സ്നയും കുടുംബവും ഇരയാകേണ്ടി വന്നത്. അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ തമ്പിക്കും സിപിഎം ഉന്നതര്‍ക്കുമെതിരേ പോലീസില്‍ പരാതി കൊടുത്ത വൈരാര്യത്തിനാണ് ജ്യോത്സനയുടെ ഗര്‍ഭം ചവിട്ടിക്കലക്കുകയും ഭര്‍ത്താവ് സിബി. െസിപിമ്മുകാര്‍ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഈ കേസില്‍ തമ്പിയടക്കം ഏഴു പേര്‍ക്കെതിരേ കേസ് എടുത്ത് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ഭീഷണിയും അതിക്രൂരമാണ്. ഇനിയും നീ ഗര്‍ഭിണിയായാല്‍ അതും ചവിട്ടിക്കലക്കുമെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.  

സിപിഎമ്മുകാരുടെ ഭീഷണിയെ തുടര്‍ന്ന് വീട് ഉപേക്ഷിച്ച് താത്കാലം മാറിയെങ്കിലും രക്ഷയുണ്ടായില്ല. സ്വന്തം വീട്ടുപരിസരത്തേക്ക് എത്തിയാല്‍ ഉടന്‍ ചവിട്ടി ഗര്‍ഭം കലക്കുമെന്ന് ഭീഷണിയാണ്. ഭീഷണിയുടെ കാര്യം പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ല. നേരത്തെ കേസില്‍ പ്രതികളായ പ്രജീഷ് ഗോപാലന്‍, പ്രമേഷ് ഗോപാലന്‍ എന്നിവര്‍ക്കെതിരെയാണ് ജോത്സ്ന ജൂണ്‍ 20-ാം തീയതിയാണ് പരാതി നല്‍കിയത്.  

സ്വന്തമായി എട്ട് സെന്റ് ഭൂമിയും കട്ടപ്പുരയും മാത്രമുള്ള  തങ്ങള്‍ക്ക് ലഭിച്ച എ.പി.എല്‍ കാര്‍ഡ് പോലും മാറ്റിത്തരുന്നത് മുടക്കിയിരിക്കുകയാണ് സിപിഎമ്മുകാര്‍. ഡ്രൈവറായി ജോലി ചെയ്തിരുന്ന സിബിക്ക് ഇപ്പോള്‍ പണിയുമില്ല, ഇതോടെ കാട്  വെട്ടാനും പറമ്പ് കിളക്കാനുമൊക്കെ പോയാണ് സിബി ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. പ്രതികളുടെ ഭീഷണി പേടിച്ചാണ് തങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ പോലും പോകാന്‍ സാധിക്കാതെ നാല്‍പത് കിലോ മീറ്റര്‍ ഇപ്പുറമുള്ള കൂരാച്ചുണ്ടില്‍ വാടകയ്‌ക്ക് താമസിക്കേണ്ടി വരുന്നതെന്നും പറയുന്നു ഇവര്‍. മാത്രമല്ല ചവിട്ടേറ്റ് ഗര്‍ഭപാത്രത്തിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ ജോത്സ്നയ്‌ക്ക് ഇപ്പോഴും ചികിത്സ തുടരേണ്ടതുമുണ്ട്. അതിനു പോലും സാധിക്കാത്ത അവസ്ഥയിലാണ് ഈ കുടുംബം.

Tags: cpmവനിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.