Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കേരളത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി അവതാളത്തില്‍: കയ്യൊഴിഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനികള്‍; പിന്മാറി ആശുപത്രികള്‍

പദ്ധതിയിലുള്‍പ്പെട്ട സ്വകാര്യ സഹകരണ മേഖലയിലെ മെഡിക്കല്‍ കോളേജുകളുള്‍പ്പടെയുള്ള പല എംപാനല്‍ ആശുപതികളും ലക്ഷങ്ങളുടെ ബാധ്യത കാരണം പദ്ധതിയില്‍ നിന്ന് പിന്മാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 09:26 am IST
in Health

തിരുവനന്തപുരം: ദേശീയ ആരോഗ്യ അതോറിറ്റിയ്‌ക്ക് കീഴില്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ അവതാളത്തില്‍. റിലയന്‍സുമായുള്ള കരാര്‍ അവസാനിക്കുകയും സര്‍ക്കാര്‍ പ്രീമിയം കുടിശ്ശിക വരുത്തുന്നതിനാല്‍  ഇന്‍ഷുറന്‍സ് കമ്പനികള്‍ താല്‍പര്യം കാട്ടാത്തതുമാണ് പ്രശ്‌നം. അവതാളത്തിലായ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപടി ഒന്നുമില്ല.
 പാവങ്ങള്‍ക്ക് ചികിത്സാ സഹായം കിട്ടുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി ആയതിനാല്‍ സംസ്ഥാനത്ത് തുടങ്ങുന്നതില്‍ കേരളം തുടക്കത്തില്‍ അമാന്തം കാണിച്ചിരുന്നു.ശക്തമായ വിമര്‍ശനം ഉണ്ടായതിനെതുടര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നതിന് നല്‍കിയിട്ടുള്ള പ്രത്യേക പരിഗണനകള്‍ക്കനുസൃതമായി  വിവിധ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി ‘ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന & കാരുണ്യ സാര്‍വത്രിക ആരോഗ്യസുരക്ഷാ പദ്ധതി’  എന്ന പേരില്‍ ഇന്‍ഷുറന്‍സ് മോഡിലാണ് കേരളത്തില്‍  നടപ്പിലാക്കിയിരുന്നത്. 2018 നവംബര്‍ 2 ന് സംസ്ഥാനം ധാരണാപത്രം ഒപ്പുവച്ചു എന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയ പദ്ധതി സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നത് 2019 ഏപ്രില്‍ ഒന്നാം തിയതി മുതലാണ്.
2020 മെയ് 3ന് പുറത്തിറക്കിയ ടെണ്ടര്‍ നോട്ടീസ് പ്രകാരം പദ്ധതിയിലുള്‍പ്പെട്ട ഗുണഭോക്തൃ കുടുംബങ്ങളുടെ എണ്ണം ആരോഗ്യ യോജനയില്‍ 21,88,035 കാരുണ്യയില്‍ 20,04,572 ഉം അണ്. ഫലപ്രദമായി നടപ്പിലാക്കുന്നതിന സംസ്ഥാന ആരോഗ്യ ഏജന്‍സികളും ഏകോപിപ്പിയ്‌ക്കുന്നതിനായി ജില്ലാ യൂണിറ്റുകളും രൂപീകയ്‌ക്കേണ്ടതുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ചിയാക് ആണ് കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്ന റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് മൂന്ന് മാസം കരാര്‍ നീട്ടി നല്കിയിട്ടും ആരോഗ്യസുരക്ഷാ പദ്ധതിയുടെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയുണ്ടായി.കരാര്‍പ്രകാരമുള്ള പ്രീമിയം തുക ലഭ്യമാക്കുന്നതില്‍ സംസ്ഥാനം കോടികളുടെ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ആശുപത്രി ബില്ലുകള്‍ മുടങ്ങി.

പദ്ധതിയിലുള്‍പ്പെട്ട സ്വകാര്യ  സഹകരണ മേഖലയിലെ മെഡിക്കല്‍ കോളേജുകളുള്‍പ്പടെയുള്ള പല എംപാനല്‍ ആശുപതികളും ലക്ഷങ്ങളുടെ ബാധ്യത കാരണം പദ്ധതിയില്‍ നിന്ന് പിന്മാറും. അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കളാണ്. റിലയന്‍സുമായുള്ള കരാറുകള്‍ അവസാനിച്ച സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് ലഭ്യമാക്കേണ്ട ഭാരിച്ച സാമ്പത്തിക ബാധ്യതയ്‌ക്ക് സര്‍ക്കാരോ ഇന്‍ഷുറന്‍സ് കമ്പനിയോ ഇതുവരെ വ്യക്തമായി ഉത്തരം നല്‍കിയിട്ടില്ല.
 റിലയന്‍സുമായുള്ള സര്‍ക്കാര്‍ ചികിത്സ പരിരക്ഷ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചിട്ടും തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയും സഹകരിക്കാത്ത സാഹചര്യമുണ്ടായതും കോടികളുടെ പ്രീമിയം മുടക്കിയ സര്‍ക്കാരിന്റെ മുന്‍കാല നടപടികളും ആശുപതികള്‍ക്ക് നല്‍കേണ്ട ഭാരിച്ച ചികിത്സ ബാധ്യതയുമാണ്.
ഈ സാഹചര്യത്തിലാണ് പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്ത്യ ഇന്‍ഷുറന്‍സ് ടിപിഎ സര്‍വീസസ് െ്രെപവറ്റ് ലിമിറ്റഡ്് കമ്പനി യുമായായി ധാരണയായി. എന്നാല്‍  അവതാളത്തിലായ ആരോഗ്യ സുരക്ഷാ പദ്ധതിയെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട നടപടികളോ പദ്ധതിയില്‍ ചേര്‍ന്ന എംപാനല്‍ഡ് ആശുപത്രികളുടെ ബാധ്യത തീര്‍ക്കാനോ അടിസ്ഥാന ജനവിഭാഗത്തിന് അര്‍ഹമായ ആരോഗ്യ പരിരക്ഷ ഒരുക്കാനോ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കോവിഡ് കാലത്തെ സംസ്ഥാന ആരോഗ്യ മേഖലയെ ആഴത്തില്‍ ബാധിക്കും.

Tags: healthAyushman Bharath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

Food

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പുതിയ വാര്‍ത്തകള്‍

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.