Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പരിശോധന സര്‍ട്ടിഫിക്കേറ്റ്; പിണറായിയുടെ കടുംപിടിത്തം; പ്രതീക്ഷ തകര്‍ന്ന് പ്രവാസികള്‍

വിദേശത്തുള്ളവരെ കേരളത്തിലെത്തിച്ച് 14 ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണത്തിലാക്കുകയാണ് പ്രായോഗികം.

ആര്‍. പ്രദീപ്byആര്‍. പ്രദീപ്
Jun 21, 2020, 02:30 pm IST
inKerala

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കാലത്ത് വിദേശത്ത് കുടുങ്ങിയ മലയാളികളെ പൂര്‍ണമായും കൈയൊഴിഞ്ഞ് കേരളം. കേരളത്തിലേക്കുള്ള വിമാനം കയറണമെങ്കില്‍ കൊറോണ പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശത്തില്‍ നിന്ന് തരിമ്പും പിന്നാക്കം പോകില്ലെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ദിവസവും മലയാളികള്‍ വൈറസ് ബാധിച്ച് മരിച്ചു വീഴുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റാന്‍ തയാറല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 238 മലയാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലും നിരവധി മലയാളികള്‍ മരിച്ചു.  

ഓരോ നിമിഷവും ഭീതിയോടെയാണ് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഗള്‍ഫില്‍ കഴിയുന്നത്. ജോലി നഷ്ടപ്പെട്ടവരും വിസാകാലാവധി കഴിഞ്ഞവരും കടുത്ത രോഗങ്ങള്‍ക്ക് അടിപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. എങ്ങനെയെങ്കിലും ജീവനും കൊണ്ട് നാട്ടിലെത്തിയാല്‍ മതിയെന്ന ആഗ്രഹത്തിലാണിവര്‍. ഇവരുടെയെല്ലാം പ്രതീക്ഷകളാണ് സര്‍ക്കാര്‍ തച്ചുതകര്‍ത്തത്.  കേന്ദ്രത്തിന്റെ വന്ദേഭാരത് മിഷനിലൂടെ ആയിരക്കണക്കിന് മലയാളികളാണ് വരും ദിവസങ്ങളില്‍ മടങ്ങാന്‍ ഊഴം കാത്തിരിക്കുന്നത്. അവരെല്ലാം കേരളത്തിന്റെ തീരുമാനത്തില്‍ നിരാശയിലാണ്. മറ്റൊരു സംസ്ഥാനവും മുന്നോട്ടുവയ്‌ക്കാത്ത നിര്‍ദേശമാണ് കേരളത്തിന്റേത്.

എംബസികളില്‍ പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഓരോ രാജ്യത്തും വ്യത്യസ്ത നിബന്ധനകളാണ് കൊറോണ പരിശോധനകള്‍ക്കുള്ളത്. രോഗലക്ഷണങ്ങളുള്ളവരെ മാത്രമാണ് പരിശോധിക്കുക. പരിശോധന നടത്തിയാല്‍ തന്നെ ഫലം വരാന്‍ എട്ടു ദിവസം വരെ കാലതാമസമെടുക്കും. വിമാനത്താവളങ്ങളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കുന്നതിനും സുരക്ഷാകാരണങ്ങളാല്‍ തടസ്സമുണ്ട്.  

കൊറോണ രോഗമുള്ളവരെ ഒരുമിച്ച് ഒരു വിമാനത്തില്‍ കൊണ്ടുവരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശവും പരിഹാസ്യമാണ്. ഒരു വിമാനം നിറയെ രോഗികളെ കയറ്റിയാല്‍ അത് പറത്താന്‍ പൈലറ്റ് തയാറാകില്ല. വിമാന ജോലിക്കാരും സഹകരിക്കില്ല. കൊറോണ സ്ഥിരീകരിച്ചാല്‍ ആ വ്യക്തിയെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ചട്ടം.  

വിദേശത്തുള്ളവരെ കേരളത്തിലെത്തിച്ച് 14 ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണത്തിലാക്കുകയാണ് പ്രായോഗികം. രണ്ടര ലക്ഷം പേര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലടക്കം അറിയിച്ചത്. 95,497 പേരാണ് വെള്ളിയാഴ്ച വരെവിദേശത്തുനിന്ന് കേരളത്തിലേക്കെത്തിയത്. വിമാനത്താവളങ്ങള്‍ വഴി 93,876 പേരും സീ പോര്‍ട്ട് വഴി 1621 പേരും. രണ്ടര ലക്ഷം പേര്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞവര്‍ക്ക് 95,497 പേര്‍ വന്നപ്പോള്‍ തന്നെ താളം തെറ്റി.  65,413 പേരും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ 18,572 പേര്‍ മാത്രം. 880 പേരാണ് ഐസൊലേഷനിലുള്ളത്. തീവണ്ടി, മറ്റ് വാഹനങ്ങള്‍ വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 8793 പേരും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുണ്ട്. ആകെ 27,365 പേര്‍ മാത്രമാണിപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈനിലുള്ളത്. നാല്‍പ്പതിനായിരത്തില്‍ താഴെ മാത്രം ആളുകള്‍ക്കുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ രോഗികള്‍ വന്നാല്‍ പിടിവിട്ടുപോകുമെന്ന ഭയമാണ് പിണറായി വിജയനെ പ്രവാസികളോട് ക്രൂരമായി പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്.

യാതൊരുപാധികളുമില്ലാതെ പ്രവാസികളെ കേരളത്തിലേക്കെത്തിക്കണമെന്ന് നിയമസഭയിലടക്കം നിലപാടെടുത്ത പിണറായി, വിദേശത്തു നിന്നു വരുന്നവരില്‍ നിന്ന് കേരളത്തിലുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനാണ് ഈ തീരുമാനമെന്ന പ്രതീതിയുണ്ടാക്കി ഇവിടെയുള്ളവരുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് സ്വന്തം കഴിവില്ലായ്‌മ മറയ്‌ക്കാനുള്ള ശ്രമമാണെന്ന് വെളിവായിട്ടുണ്ട്.

Tags: keralaPravasiNRI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.